ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Tuesday, 5 April 2016

സ്ത്രീ പള്ളി പ്രവേശം ഇസ്ലാമില്‍....

സ്ത്രീപള്ളി പ്രവേശന വിഷയത്തില്‍ ആദ്യകാല സമസ്ത വാദങ്ങള്‍....
അവര്‍ പള്ളിയില്‍ പോകരുതെന്നു തന്നെയാണ്‌ നബി (സ്വ)യുടെ അരുളപ്പാട്‌. അതിനു വിരുദ്ധമായി ഹദീഥിനെ ദുര്‍വ്യാഖ്യാനിക്കുന്ന കുതന്ത്രം പ്രയോഗിക്കുന്ന ബിദഇകള്‍ ഫിക്വ്‌ഹിലും ഇതുപോലെ അട്ടിമറി നടത്താറുണ്ട്‌.’ (സുന്നീ അഫ്‌കാര്‍. 2007 ഫെബ്രുവരി 7)

“1950 വരെ ലോകത്തൊരിടത്തും സ്ത്രീകള്‍ പള്ളിയില്‍ പോയിട്ടില്ല. 1950 ലാണ് ഇങ്ങനെ ഒരാശയം ഇറക്കുമതി ചെയ്തത്”
 ( കാന്തപുരം സിറാജ്, 1997 ജൂണ്‍ 28, )

കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ പറയുന്നത്‌ നോക്കൂ.
`ധാര്‍മികബോധവും ആത്മീയ ചൈതന്യവും കൈവരിച്ച ഒരു യഥാര്‍ഥ വിശ്വാസിയെ-മുസ്‌ലിമിനെ പൈശാചിക മാര്‍ഗങ്ങളിലേക്ക്‌ കൊണ്ടുപോകാന്‍ എളുപ്പം സാധിക്കുകയില്ലല്ലോ. അതിനാല്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ പലവിധത്തിലുള്ള കുതന്ത്രങ്ങളും വഴി മനുഷ്യന്റെ ധാര്‍മികമൂല്യം തകര്‍ക്കാനായി ആദ്യമായി ശ്രമിക്കാറുള്ളത്‌. നല്ല മനുഷ്യരെ പൈശാചികത്വത്തിലേക്ക്‌ വലിച്ചുകൊണ്ടുപോകാന്‍ ബനൂഇസ്‌റാഈലിന്റെ കാലഘട്ടത്തില്‍ പോലും കുബുദ്ധികളും തെമ്മാടികളും പ്രയോഗിച്ച അടവാണ്‌ സ്‌ത്രീകളെ രംഗത്തിറക്കുകയെന്നത്‌. സിയോണിസ്റ്റുകള്‍ ഇന്ന്‌ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നശിപ്പിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുകയാണെന്ന്‌ ആര്‍ക്കും നിഷേധിക്കുവാന്‍ സാധ്യമല്ലല്ലോ. അതിനുള്ള പ്രധാനമാര്‍ഗമാണ്‌ സ്‌ത്രീകളെ രംഗത്തിറക്കാനുള്ള പ്രവണത. ഒരു വേള സ്‌ത്രീകളെ പെട്ടെന്ന്‌ തെരുവിലിറക്കണമെന്ന്‌ പറഞ്ഞാല്‍ ആരും സ്വീകരിക്കുകയില്ല. അതിനാല്‍ ചില മൗലവിമാരെ പാട്ടിലാക്കി ഇസ്‌ലാമിന്റെ ലേബലില്‍ അവരെക്കൊണ്ട്‌ പുറപ്പെടുവിച്ച പ്രസ്‌താവനകളാണ്‌ സ്‌ത്രീ ജുമുഅ. ജമാഅത്തുവാദം.
 (സ്‌ത്രീകളും ജുമുഅ, ജമാഅത്തും 1980 ഏപ്രില്‍ എഡിഷന്‍. പേ. 8,9)


1. തെമ്മാടികളുടെ അടവാണ്‌ സ്‌ത്രീ പള്ളിപ്രവേശം.
2. ഇസ്‌ലാമിന്റെ ശത്രുക്കളുടെ അടവ്‌
3. സിയോണിസ്റ്റുകളുടെ നിര്‍ദേശമനുസരിച്ച്‌ മുജാഹിദ്‌ മൗലവിമാര്‍ കൊണ്ടുവന്ന അനിസ്‌ലാമികാശയമാണ്‌ സ്‌ത്രീ പള്ളിപ്രവേശം.

ഈ വാദം നടത്തിയവന്‍ ഇന്ന് "യാത്രകാരികളായ സ്ത്രീകള്‍ക്ക്" എന്ന ബോര്‍ഡ് വെച്ച് തുടങ്ങി.....

എന്നാല്‍ കേരളത്തില്‍ ഇ കെ വിഭാഗത്തിന്റെ അഭിപ്രായം ഒന്ന് കാണുക

സ്ത്രീകളെ പള്ളിയില്‍ നിന്നും തടയാനോ????

وَقَدْ نَقَلَ ابْنُ الْمُنْذِرِ وَغَيْرُهُ الْإِجْمَاعَ عَلَى أَنَّهَا لَوْ حَضَرَتْ وَصَلَّتْ الْجُمُعَةَ جَازَ ، وَقَدْ ثَبَتَتْ الْأَحَادِيثُ الصَّحِيحَةُ الْمُسْتَفِيضَةُ أَنَّ النِّسَاءَ كُنَّ يُصَلِّينَ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي مَسْجِدِهِ خَلْفَ الرِّجَالِ وَلِأَنَّ اخْتِلَاطَ النِّسَاءِ بِالرِّجَالِ إذَا لَمْ يَكُنْ خَلْوَةً لَيْسَ بِحَرَامٍ
 ( المجموع شرح المهذب (4/484) »  كتاب الصلاة  »  باب صلاة الجمعة )
النووي، أبو زكريا (631 - 676هـ، 1234- 1278م).
 
"തീര്‍ച്ചയായും സ്ത്രീകള്‍ ജുമുഅക്ക് പങ്കെടുക്കുകയും അവളത് നമസ്‌ക്കരിക്കുകയും ചെയ്താല്‍ അനുവദനീയമാകുമെന്നതില്‍ ഇജ്മാഅ് ഉണ്ടെന്ന് ഇബ്‌നു മുന്‍ദിറും മററും ഉദ്ധരിച്ചിട്ടുണ്ട്. നബി(സ) യുടെ പള്ളിയില്‍ നബി(സ) യുടെയും പുരുഷന്‍മാരുടെയും പിന്നില്‍ നിന്നു കൊണ്ട് സ്ത്രീകള്‍ നമസ്‌ക്കരിച്ചിരുന്നു എന്നത് സഹീഹായ ധാരാളം ഹദീസുകളാല്‍ സ്ഥിരപ്പെട്ടിട്ടുമുണ്ട്. മാത്രമല്ല സ്ത്രീകളും പുരുഷന്‍മാരും ഇടകലരുക എന്നത് ഏകാന്തതയിലല്ലെങ്കില്‍ ഒരിക്കലും ഹറാമാകുന്നുമില്ല."
സ്ത്രീകള്‍ പ്രവാചകന്‍റെ കാല ശേഷവും പള്ളിയില്‍ പോയി എന്നതിന്‍റെ തെളിവുകള്‍....

حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ بْنِ قَعْنَبٍ، حَدَّثَنَا سُلَيْمَانُ، - يَعْنِي ابْنَ بِلاَلٍ - عَنْ يَحْيَى، - وَهُوَ ابْنُ سَعِيدٍ - عَنْ عَمْرَةَ بِنْتِ عَبْدِ الرَّحْمَنِ، أَنَّهَا سَمِعَتْ عَائِشَةَ، زَوْجَ النَّبِيِّ صلى الله عليه وسلم تَقُولُ لَوْ أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَأَى مَا أَحْدَثَ
النِّسَاءُ لَمَنَعَهُنَّ الْمَسْجِدَ كَمَا مُنِعَتْ نِسَاءُ بَنِي إِسْرَائِيلَ ‏.‏ قَالَ فَقُلْتُ لِعَمْرَةَ أَنِسَاءُ بَنِي إِسْرَائِيلَ مُنِعْنَ الْمَسْجِدَ قَالَتْ نَعَمْ ‏.‏
ആയിശ(റ) നിവേദനം: അവര്‍ പറയുന്നു: സ്ത്രീകള്‍ ഉണ്ടാക്കുന്ന പുതിയ അനാചാരങ്ങളെക്കുറിച്ച് നബി(സ) ഗ്രഹിച്ചിരുന്നുവെങ്കില്‍ ബനു ഇസ്രായീല്‍ സ്ത്രീകളെ പള്ളിയില്‍ നിന്ന് തടഞ്ഞത് പോലെ സ്ത്രീകളെ തടയുമായിരുന്നു. (ബുഖാരി. 1. 12. 828)

ഈ ഹദീസിനെ വ്യാഖ്യാനിക്കുമ്പോള്‍  ഇബ്നുഹജർ അസ്ഖലാനി(റ) പറയുന്നത് കാണുക:

وَتَمَسَّكَ بَعْضُهُمْ بِقَوْلِ عَائِشَةَ فِي مَنْعِ النِّسَاءِ مُطْلَقًا وَفِيهِ نَظَرٌ ، إِذْ لَا يَتَرَتَّبُ عَلَى ذَلِكَ تَغَيُّرُ الْحُكْمِ لِأَنَّهَا عَلَّقَتْهُ عَلَى شَرْطٍ لَمْ يُوجَدْ بِنَاءً عَلَى ظَنٍّ ظَنَّتْهُ فَقَالَتْ " لَوْ رَأَى لَمَنَعَ " فَيُقَالُ عَلَيْهِ : لَمْ يَرَ وَلَمْ يَمْنَعْ ، فَاسْتَمَرَّ الْحُكْمُ حَتَّى أَنَّ عَائِشَةَ لَمْ تُصَرِّحْ بِالْمَنْعِ وَإِنْ كَانَ كَلَامُهَا يُشْعِرُ بِأَنَّهَا كَانَتْ تَرَى الْمَنْعَ . وَأَيْضًا فَقَدْ عَلِمَ اللَّهُ سُبْحَانَهُ مَا سَيُحْدِثْنَ فَمَا أَوْحَى إِلَى نَبِيِّهِ بِمَنْعِهِنَّ ، وَلَوْ كَانَ مَا أَحْدَثْنَ يَسْتَلْزِمُ مَنْعَهُنَّ مِنَ الْمَسَاجِدِ لَكَانَ مَنْعُهُنَّ مِنْ غَيْرِهَا كَالْأَسْوَاقِ أَوْلَى. وَأَيْضًا فَالْإِحْدَاثُ إِنَّمَا وَقَعَ مِنْ بَعْضِ النِّسَاءِ لَا مِنْ جَمِيعِهِنَّ ، فَإِنْ تَعَيَّنَ الْمَنْعُ فَلْيَكُنْ لِمَنْ أَحْدَثَتْ ، وَالْأَوْلَى أَنْ يُنْظَرَ إِلَى مَا يُخْشَى مِنْهُ الْفَسَادُ فَيُجْتَنَبُ لِإِشَارَتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى ذَلِكَ بِمَنْعِ التَّطَيُّبِ وَالزِّينَةِ ، وَكَذَلِكَ التَّقَيُّدُ بِاللَّيْلِ كَمَا سَبَقَ .
الكتاب: فتح الباري (2/349)
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).
 
സ്ത്രീകളെ പള്ളികളില്‍നിന്ന് നിരുപാധികം തടയുവാൻവേണ്ടി ചിലർ ആഇശ(റ) യുടെ ഈ പ്രസ്താവനയെ പിടികൂടാറൂണ്ട്. ഇത് വിമർശിക്കപ്പെടേണ്ടതാകുന്നു. കാരണം ആ പ്രസ്താവനയുടെ ഫലമായി ഒരു മതവിധിക്ക് മാററം വരുകയില്ല. ഉണ്ടായിട്ടില്ലാത്ത ഒരു നിബന്ധനയോടാണ് ആയിശ(റ) അതിനെ ബന്ധപ്പെടുത്തിയിരിക്കുന്നത്. അവരുടെ ഒരു ഊഹത്തിന്റെ അടിസ്ഥാനത്തിൽ,നബി(സ)കണ്ടിരുന്നെങ്കിൽ തടയുമായിരുന്നൂ എന്നാണല്ലോ അവർ പറഞ്ഞത്. അപ്പോൾ ഇപ്രകാരം അതിന്ന് മറുപടി പറയാം, നബി(സ) കണ്ടിട്ടില്ല. തടഞ്ഞിട്ടുമില്ല. അതിനാൽ നബി(സ)യുടെ കാലത്തുണ്ടായ ഒരു മതവിധി ശാശ്വതമായി നിലനിൽക്കും . മാത്രമല്ല, തടയണമെന്ന് അവർക്ക് അഭിപ്രായമുണ്ടെന്ന് അവരുടെ വാക്ക് തോന്നിപ്പിക്കുന്നുണ്ടെങ്കിലും തടയണമെന്ന് ആയിശ(റ)വ്യക്തമായി പറയുന്നുമില്ല. മാത്ര മല്ല സ്ത്രീകൾ പിൽക്കാലത്ത് പുതിയതായി (ഇത്തരത്തിൽ വസ്ത്രവിധാനത്തിലും മറ്റും ഫിത്ന ) ഉണ്ടാക്കുന്നത് അല്ലാഹുവിന്ന് അറിയാമല്ലോ. എന്നിട്ടും അല്ലാഹു നബി(സ)ക്ക് തടയുവാൻ വഹ് യ് നൽകിയിട്ടില്ല. സ്ത്രീകൾ പുതുതായി നിര്മ്മിലക്കുന്ന ഫിത്നകളാണ് അവരെ തടയുന്നതിന്ന് കാരണമെങ്കിൽ അങ്ങാടിപോലെയുള്ളതിൽ നിന്നാണ് ഈ കാരണ ത്താൽ അവരെ ആദ്യം തടയേണ്ടത്. തന്നെയുമല്ല പുതിയ നടപടികൾ ഉണ്ടാക്കൽ ചില സ്ത്രീ കളില്നി്ന്നാണ് സംഭവിക്കുക. എല്ലാ സ്ത്രീകളില്നി്ന്നുമല്ല.അതിനാൽ തടയണമെന്ന് സ്ഥിര പ്പെട്ടാൽ തന്നെ പുതിയ നടപടികൾ ഉണ്ടാക്കുന്നവരെ മാത്രമാണ് തടയേണ്ടത്. അതിനാൽ ഏററവും നല്ലത് ഫിത്ന ഉണ്ടാകുന്ന അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയും അതെല്ലാം വെടി യുകയുമാണ് വേണ്ടത്. അലങ്കാരവും സുഗന്ധവസ്തുക്കളും തടഞ്ഞുകൊണ്ട് നബി(സ) അതിലേക്ക് സൂചന നൽകിയിട്ടുമുണ്ട്. അപ്രകാരംതന്നെ മുൻപ് പറഞ്ഞത് പോലെ രാത്രിയിൽ പുറപ്പെടുക എന്നതും ശ്രദ്ധിക്കേണ്ടതാണ്. (ഫത്ഹുൽബാരി - 3 – 355)
 

ഇതും . പ്രവാചകന്റെ കാലശേഷം.....
 നബി (സ) യുടെ ഭാര്യമാരും പള്ളിയില്‍ പോയിരുന്നു.
നബി(സ)യുടെ കാലത്തും അവിടുത്തെ വിയോഗാന്തരവും തിരുമിേ(സ)യുടെ ഭാര്യമാര്‍ പള്ളിയില്‍ പോയി നമസ്കരിക്കുകയും ഇഅ്തികാഫിരിക്കുകയും കൂടി ചെയ്തിരുന്നതായി പ്രമാണങ്ങളില്‍ കാണാവുന്നതാണ്.

നബി(സ)യുടെ ഭാര്യയായ ആയിശ(റ), സൈനബ്(റ) എന്നിവര്‍ പള്ളിയില്‍ ഇഅ്തികാഫിരുന്നിരുന്നു (ബുഖാരി:2033, മുസ്ലിം:2848)  

 പ്രവാചകന്‍(സ)യുടെ വഫാത്തിന്ന് ശേഷവും നബി(സ)യുടെ ഭാര്യമാര്‍ പള്ളിയില്‍ നമസ്കരിക്കുകയും ഇഅ്തികാഫ് ഇരിക്കുക യും ചെയ്തിരുന്നു.

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا زَوْجِ النَّبِيِّ  أَنَّ النَّبِيَّ  كَانَ يَعْتَكِفُ الْعَشْرَ الْأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ  (صحيح البخاري: 2026 ومسلم : 2841)
ആയിശ(റ) നിവേദം നബി(സ) വഫാത്താകുന്നതുവരെ റമളാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് ഇഹലോകവാസം വെടിഞ്ഞതിനു ശേഷം അവിടുത്തെ ഭാര്യമാരും ഇഅ്തികാഫ് ഇരുന്നിരുന്നു. (ബുഖാരി : 2026, മുസ്ലിം

സ്വഹീഹുല്‍ ബുഖാരി
304 حَدَّثَنَا قُتَيْبَةُ قَالَ حَدَّثَنَا يَزِيدُ بْنُ زُرَيْعٍ عَنْ خَالِدٍ عَنْ عِكْرِمَةَ عَنْ عَائِشَةَ قَالَتْ اعْتَكَفَتْ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ امْرَأَةٌ مِنْ أَزْوَاجِهِ فَكَانَتْ تَرَى الدَّمَ وَالصُّفْرَةَ وَالطَّسْتُ تَحْتَهَا وَهِيَ تُصَلِّي
ആയിശ(റ) നിവേദനം: തിരുമേനി(സ)യുടെ കൂടെ അവിടുത്തെ ഒരു ഭാര്യ ഇഅതികാഫിരുന്നിരുന്നു. അവള്‍ മഞ്ഞകലര്ന്നെ നിറമുള്ള രക്തം ദര്ശിْക്കാറുണ്ട്. അവള്‍ നമസ്ക്കരിക്കുമ്പോള്‍ തളിക അവളുടെ ചുവട്ടില്‍ ഉണ്ടായിരിക്കും. (ബുഖാരി)

وَفِي الْحَدِيثِ جَوَازُ مُكْثِ الْمُسْتَحَاضَةِ فِي الْمَسْجِدِ وَصِحَّةُ اعْتِكَافِهَا وَصَلَاتِهَا وَجَوَازُ حَدَثِهَا فِي الْمَسْجِدِ عِنْدِ أَمْنِ التَّلْوِيثِ
الكتاب: فتح الباري (1/412)
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).
രക്തസ്രാവമുള്ള സ്ത്രീകള്ക്ക്   പള്ളിയില്‍ താമസിക്കാമെന്നതിനും അവളുടെ ഇഅതികാഫും  നമസ്ക്കാരവും സാധുവാകുമെന്നതിനും അതുപോലെ പള്ളിയില്‍ വെച്ച് രക്തസ്രാവം ഉണ്ടാവുന്നതിനും വിരോധമില്ല എന്നതിനും  ഈ ഹദീസില്‍  തെളിവുണ്ട്. പള്ളി മലിനമാകുന്നതിനെ കുറിച്ച് നിര്‍ഭയത്വം ഉള്ളപ്പോള്‍ ആണിത്.

 ഉമര്‍ (റ) മജൂസിയുടെ കുത്തേറ്റ് കൊല്ലപ്പെടുമ്പോള്‍ ഭാര്യ ആതിഖ (റ) പള്ളിയില്‍ ഉണ്ടായിരുന്നു......
“ഇബ്നു ഉമര്‍ (റ) നിവേദനം: അദ്ധേഹം പറഞ്ഞു: ഉമര്‍ (റ) വിന് കുത്തേറ്റ സന്ദര്‍ഭത്തില്‍ അവര്‍ (ആതിഖ (റ)) പള്ളിയിലുണ്ടായിരുന്നു.”
.(മുസ്നദ് അഹ്മദ്, ഹദീസ് നമ്പര്‍:4522)

542 - حَدَّثَنَا أَبُو مُصْعَبٍ، قَالَ: حَدَّثَنَا مَالِكٌ، عَنْ يَحْيَى بْنِ سَعِيدٍ، عَنْ عَاتِكَةَ بِنْتِ زَيْدِ بْنِ عَمْرِو بْنِ نُفَيْلٍ امْرَأَةِ عُمَرَ بْنِ الْخَطَّابِ، أَنَّهَا كَانَتْ تَسْتَأْذِنُ عُمَرَ بْنَ الْخَطَّابِ إِلَى الْمَسْجِدِ فَيَسْكُتُ، فَتَقُولُ: وَاللَّهِ لأَخْرُجَنَّ إِلاَّ أَنْ تَمْنَعَنِي , فَلاَ يَمْنَعُهَا.
الكتاب: موطأ الإمام مالك
مالك (93 - 179هـ، 712 - 795م).
 ഉമര്‍(റ)ന്‍റെ ഭാര്യ ആത്തിക(റ) അദ്ദേഹത്തോട് പള്ളിയിലേക്ക് പോകാന്‍ അനുവാദം ചോദിക്കാറുണ്ടായിരുന്നു. അദ്ദേഹം മൌനം പ്രാപിക്കും. അവര്‍ പറയും : "താങ്കള്‍ തയുന്നത് വരേയ്ക്കും ഞാന്‍ പള്ളിയില്‍ പോകും.
[900] قَوْله فِي رِوَايَة نَافِع عَن بن عُمَرَ قَالَ كَانَتْ امْرَأَةٌ لِعُمَرَ هِيَ عَاتِكَةُ بِنْتُ زَيْدِ بْنِ عَمْرِو بْنِ نُفَيْلٍ أُخْتُ سعيد بن زيد أحد الْعشْرَة سَمَّاهَا الزُّهْرِيُّ فِيمَا أَخْرَجَهُ عَبْدُ الرَّزَّاقِ عَنْ مَعْمَرٍ عَنْهُ قَالَ كَانَتْ عَاتِكَةُ بِنْتُ زَيْدِ بْنِ عَمْرِو بْنِ نُفَيْلٍ عِنْدَ عُمَرَ بْنِ الْخَطَّابِ وَكَانَتْ تَشْهَدُ الصَّلَاةَ فِي الْمَسْجِدِ وَكَانَ عُمَرُ يَقُولُ لَهَا وَاللَّهِ إِنَّكَ لَتَعْلَمِينَ أَنِّي مَا أُحِبُّ هَذَا قَالَتْ وَاللَّهِ لَا أَنْتَهِي حَتَّى تَنْهَانِي قَالَ فَلَقَدْ طُعِنَ عُمَرُ وَإِنَّهَا لَفِي الْمَسْجِدِ كَذَا ذَكَرَهُ مُرْسَلًا وَوَصَلَهُ عَبْدُ الْأَعْلَى عَنْ مَعْمَرٍ بِذِكْرِ سَالِمِ بْنِ عَبْدِ اللَّهِ عَنْ أَبِيهِ لَكِنْ أَبْهَمَ الْمَرْأَةَ أَخْرَجَهُ أَحْمَدُ عَنْهُ وَسَمَّاهَا أَحْمَدُ مِنْ وَجْهٍ آخَرَ عَنْ سَالِمٍ قَالَ كَانَ عُمَرُ رَجُلًا غَيُورًا وَكَانَ إِذَا خَرَجَ إِلَى الصَّلَاةِ اتَّبَعَتْهُ عَاتِكَةُ بِنْتُ زَيْدٍ الْحَدِيثَ وَهُوَ مُرْسَلٌ أَيْضًا وَعُرِفَ مِنْ هَذَا أَنَّ قَوْلَهُ فِي حَدِيثِ الْبَابِ فَقِيلَ لَهَا لِمَ تَخْرُجِينَ إِلَخْ أَنَّ قَائِلَ ذَلِكَ كُلِّهِ هُوَ عُمَرُ بْنُ الْخَطَّابِ وَلَا مَانِعَ أَنْ يُعَبِّرَ عَنْ نَفْسِهِ بِقَوْلِهِ إِنَّ عُمَرَ إِلَخْ فَيَكُونُ مِنْ بَابِ التَّجْرِيدِ أَوِ الِالْتِفَاتِ وَعَلَى هَذَا فَالْحَدِيثُ مِنْ مُسْنَدِ عُمَرَ كَمَا صَرَّحَ بِهِ فِي رِوَايَةِ سَالِمٍ
 الكتاب: فتح الباري شرح صحيح البخاري (2/383)
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).
 


   رُوِّينَا عَنْ مَعْمَرٍ عَنْ الزُّهْرِيِّ: أَنَّ عَاتِكَةَ بِنْتَ زَيْدِ بْنِ عَمْرِو بْنِ نُفَيْلٍ كَانَتْ تَحْتَ عُمَرَ بْنِ الْخَطَّابِ، وَكَانَتْ تَشْهَدُ الصَّلَاةَ فِي الْمَسْجِدِ، فَكَانَ عُمَرُ يَقُولُ لَهَا: وَاَللَّهِ إنَّك لَتَعْلَمِينَ مَا أُحِبُّ هَذَا، فَقَالَتْ: وَاَللَّهِ لَا أَنْتَهِي حَتَّى تَنْهَانِي، فَقَالَ عُمَرُ: فَإِنِّي لَا أَنْهَاك - قَالَ: فَلَقَدْ طُعِنَ عُمَرُ يَوْمَئِذٍ وَإِنَّهَا لَفِي الْمَسْجِدِ.

أَخْبَرَنَا مُحَمَّدُ بْنُ عُمَرَ. حَدَّثَنَا مَعْمَرٍ عَنِ الزُّهْرِيِّ عَنْ حُمَيْدِ بْنِ عَبْدِ الرَّحْمَنِ بْنِ عَوْفٍ أَنَّ عَاتِكَةَ بِنْتَ زَيْدٍ امْرَأَةَ عُمَرَ كَانَتْ تَسْتَأْذِنُهُ إِلَى الْمَسْجِدِ فَكَانَ عُمَرُ يَقُولُ لَهَا إِذَا اسْتَأْذَنْتُهُ إِلَى الْمَسْجِدِ: قَدْ عَرَفْتِ هَوَايَ فِي الْجُلُوسِ. فَتَقُولُ: لا أَدَعُ اسْتِئْذَانَكَ.
وَكَانَ عُمَرُ لا يَحْبِسُهَا إِذَا اسْتَأْذَنْتُهُ. فَلَقَدْ طُعِنَ عُمَرُ وَهِيَ فِي الْمَسْجِدِ.
الكتاب: الطبقات الكبرى (8/209)
ابن سعد (230-168 هـ ، 845 م-785 م).
അബ്ദുറഹ്മാന്‍(റ) നിവേദനം : "തീര്‍ച്ചയായും ഉമര്‍(റ)ന്‍റെ ഭാര്യ ആത്തിക(റ) അദ്ദേഹത്തോട് പള്ളിയിലേക്ക് പോകാന്‍ അനുവാദം ചോദിക്കാറുണ്ടായിരുന്നു.  ഉമര്‍(റ) പറയും :"നീ വീട്ടില്‍ ഇരിക്കുന്നതാണ് എനിക്ക് ഇഷ്ട്ടമെന്നു നിനക്കറിയാം." അവര്‍ പറയും : "ഞാന്‍ നിങ്ങളോട് അനുവാദം ചോദിക്കല്‍ ഉപേക്ഷികുകയില്ല."  അവര്‍ അനുവാദം ചോദിക്കുമ്പോള്‍ ഉമര്‍(റ) അവരെ ഒരിക്കലും തടയാറില്ല. ഉമര്‍(റ)ന്നു കുത്ത് ഏല്‍ക്കുന്ന സന്ദര്‍ഭത്തില്‍ അവര്‍ പള്ളിയില്‍ ഉണ്ടായിരുന്നു" 
(ത്വബഖാത്തുല്‍ കുബ്റ : 8/209)

5111 - عَنْ مَعْمَرٍ، عَنِ الزُّهْرِيِّ، أَنَّ عَاتِكَةَ بِنْتَ زَيْدِ بْنِ عَمْرِو بْنِ نُفَيْلٍ، وَكَانَتْ تَحْتَ عُمَرَ بْنِ الْخَطَّابِ وَكَانَتْ تَشْهَدُ الصَّلَاةَ فِي الْمَسْجِدِ، وَكَانَ عُمَرُ يَقُولُ لَهَا: «وَاللَّهِ إِنَّكِ لَتَعْلَمِينَ مَا أُحِبُّ هَذَا»، فَقَالَتْ: وَاللَّهِ لَا أَنْتَهِي حَتَّى تَنْهَانِي قَالَ: «إِنِّي لَا أَنْهَاكِ» قَالَتْ: فَلَقَدْ طُعِنَ عُمَرُ يَوْمَ طُعِنَ، وَإِنَّهَا لَفِي الْمَسْجِدِ
الكتاب: المصنف (3/148)
الصنعاني (126 - 211 هـ = 744 - 827 م) 
പള്ളിയില്‍ വെച്ച് അവര്‍ നമസ്ക്കരത്തിന്നു പങ്കെടുക്കുമായിരുന്നു (ആത്തിക്ക ബീബി) ഉമര്‍ (റ) അവരോടു പറയുന്നു "ഇത് എനിക്ക് ഇഷ്ടമല്ല എന്ന് നിനക്ക് അറിയില്ലേ?" അപ്പോള്‍ അവര്‍ (ആത്തിക്ക ബീബി) പറഞ്ഞു "അല്ലാഹുവാണ് സത്യം ഞാന്‍ ഇത് അവസാനിപ്പിക്കുകയില്ല താങ്കള്‍ എന്നെ താടയുന്നത് വരെ അപ്പൊ ഉമര്‍(റ) പറയും തീര്‍ച്ചയായിട്ടും ഞാന്‍ നിന്നെ തടയുകയില്ല, ഉമര്‍(റ)ന്നു കുത്ത് ഏല്‍ക്കുന്ന സന്ദര്‍ഭത്തില്‍ അവര്‍ പള്ളിയില്‍ ഉണ്ടായിരുന്നു"



ഉമര്‍ (റ) മജൂസിയുടെ കുത്തേറ്റ് കൊല്ലപ്പെടുമ്പോള്‍ ഭാര്യ ആതിഖ (റ) പള്ളിയില്‍ ഉണ്ടായിരുന്നു എന്നതാണ് മുകളില്‍ ഇട്ട കിതാബുകളില്‍ പറയുന്നത്....

ഇതേ വിഷയം തന്നെ സമസ്തയിലെ പണ്ഡിതന്‍ എഴുതി വെച്ചിട്ടുമുണ്ട്...
 

 മുസ്ലിയാക്കന്മ്മാര്‍ മറ്റൊരു നുണയുമായി വരാറുണ്ട് ഉമര്‍(റ) ആതിഖാ ബീവിയെ തടഞ്ഞു പിന്നീട് മരിക്കുംവരെ ആതിഖാ ബീവി പള്ളിയില്‍ പോയിട്ടില്ല എന്നൊക്കെ പക്ഷെ അത് പച്ച കള്ളം ആണ്... തെളിവായി അവര്‍ തന്നെ എഴുതി വെച്ചത് കാണുക...

 ഹിജാബിന്റെ ആയത്തിന്‌ ശേഷം സ്വഹാബീ വനിതകൾ പള്ളിയിൽ പോയതിന്‌ തെളിവുണ്ടോ? ഉണ്ട്‌,  അതാണ്‌ മുകളില്‍ കൊടുത്തത്...

 പ്രവാചകൻ ﷺക്ക് ശേഷം ഒരു ഖുർആനിക വചനവും ഇറങ്ങിയിട്ടില്ലല്ലോ? ഇറങ്ങുകയുമില്ലല്ലോ? 

അപ്പോൾ സ്ത്രീകൾക്ക്‌ പള്ളിയിൽ ആരാധനാ സ്വാതന്ത്ര്യം വിലക്കുന്ന വല്ല ഖുർആനിക വചനങ്ങളും ഉണ്ടെങ്കിൽ അത്‌ നബി ﷺയുടെ കാലത്ത്‌ തന്നെ അവതരിച്ചിരിക്കണം. എന്നാൽ രണ്ടാം ഖലീഫ ഉമർ ‌ؓയുടെ ഭാര്യ പള്ളിയിൽ വന്ന സംഭവം ഏറെ പ്രസിദ്ധമാണല്ലോ. ആത്തിക്ക‌ؓയെ ഉമർ‌ؓ വിവാഹം കഴിക്കുന്നതു തന്നെ പള്ളിയിൽ നമസ്ക്കരിക്കാൻ പോകുന്നത്‌ തടയുകയില്ല എന്ന വാഗ്ദാനം നൽകിക്കൊണ്ടാണ്‌.

ഉമര്‍(റ) യും ആത്തിക്ക ബീവിയും തമ്മിലുള്ള വിവാഹ കരാര്‍

 أّن عُمرَ ‌ؓ لَمَّا خَطَبَهَا شَرَطَتْ عَلَيْهِ أَنْ لَا يَضْرِبَهَا ، وَلَا يَمْنَعَهَا مِنَ الْحَقِّ ، وَلَا مِنَ الصَّلَاةِ فِي الْمَسْجِدِ النَّبَوِيِّ ، 
“നിശ്ചയം ഉമർ‌ؓ അവരെ (ആത്തിക്ക‌ؓയെ) വിവാഹാലോചന നടത്തിയപ്പോൾ അവർ നിബന്ധന വെച്ചു. അവരെ അടിക്കാനോ അവരുടെ അവകാശങ്ങൾ തടയാനോ, നബി ﷺയുടെ പള്ളിയിൽ നമസ്കരിക്കുന്നതിൽ നിന്ന്‌ തനിക്ക് വിലക്ക്‌ ഏർപ്പെടുത്താനോ പാടുള്ളതല്ല” (അൽഇസ്വാബ 4/474) 

 ഉമർ‌ؓ ആ കരാർ പാലിച്ചു. അതു കൊണ്ടാണല്ലോ അദ്ദേഹം കുത്തേറ്റ്‌ വീണ്‌ മരണമടയുന്ന സുബ്‌ഹി നമസ്‌കാരത്തിനും ആത്തിക്ക‌ؓ പള്ളിയിൽ സന്നിഹിതയായത്‌. 
 قَالَ : فَلَقَدْ طُعِنَ عُمَرُ وَإِنَّهَا لَفِي الْمَسْجِدِ (فتح الباري:3/407) 
“ഉമർ‌ؓ വിന്ന്‌ കുത്തേറ്റപ്പോൾ അവർ പള്ളിയിലുണ്ടായിരുന്ന­ു.”
(ഫത്‌ഹുൽ ബാരി 4/407) 

അപ്പോൾ ഉമർ‌ؓ വിന്‌ ഈ ഹിജാബിന്‍റെ ആയത്ത്‌ അറിയുമായിരുന്നില്ലേ? പ്രസ്തുത ആയത്ത്‌ വഴി ലഭ്യമായ പുതിയ നിയമവും അദ്ദേഹത്തിന്‌ അറിയുമായിരുന്നില്ലേ? ആത്തിക്ക‌ؓ പള്ളിയിൽ വരുന്നത്‌ കണ്ട സ്വഹാബത്ത്‌ ഒരു ഹറാം നിരന്തരം നടന്നിട്ടും അതിനെ കുറിച്ച്‌ മൗനം പാലിച്ചുവെന്നാണോ? അപ്പോൾ സ്ത്രീകൾക്ക്‌ പുരുഷന്മാർ നമസ്കരിക്കുന്ന അതേ പള്ളിയിൽ ചെന്ന്‌ ആരാധനാ കർമങ്ങൾ നിർവഹിക്കുന്നത്‌ തടയുന്ന ഒരു തെളിവും സ്ഥിരപെട്ടിട്ടില്ല എന്ന് വ്യക്തമായി. 

ഇമാം ബുഖാരി സഹീഹ് ബുഖാരിയില്‍ രേഖപ്പെടുത്തിയതായി കാണാം ഹിജ്റ 100 ളിലും സ്ത്രീകള്‍ പള്ളിയില്‍ പോയാതായി.
باب التَّكْبِيرِ أَيَّامَ مِنًى وَإِذَا غَدَا إِلَى عَرَفَةَ
وَكَانَ عُمَرُ رَضِيَ اللَّهُ عَنْهُ يُكَبِّرُ فِي قُبَّتِهِ بِمِنًى فَيَسْمَعُهُ أَهْلُ الْمَسْجِدِ، فَيُكَبِّرُونَ وَيُكَبِّرُ أَهْلُ الأَسْوَاقِ، حَتَّى تَرْتَجَّ مِنًى تَكْبِيرًا.
وَكَانَ ابْنُ عُمَرَ يُكَبِّرُ بِمِنًى تِلْكَ الأَيَّامَ وَخَلْفَ الصَّلَوَاتِ، وَعَلَى فِرَاشِهِ وَفِي فُسْطَاطِهِ، وَمَجْلِسِهِ وَمَمْشَاهُ تِلْكَ الأَيَّامَ جَمِيعًا.
وَكَانَتْ مَيْمُونَةُ تُكَبِّرُ يَوْمَ النَّحْرِ. وَكُنَّ النِّسَاءُ يُكَبِّرْنَ خَلْفَ أَبَانَ بْنِ عُثْمَانَ وَعُمَرَ بْنِ عَبْدِ الْعَزِيزَ لَيَالِيَ التَّشْرِيقِ مَعَ الرِّجَالِ فِي الْمَسْجِدِ.
സ്ത്രീകൾ ആയിരുന്നു. അബ്ബാൻ ഇബ്ൻ ഉസ്മാന്റെയും, ഉമര്‍ ഇബ്ന്‍ അബ്ദുല്‍ അസീസിന്റെയും പിന്നില്‍ അയ്യാമു തഷ്രീക്കിന്റെ രാത്രികളില്‍ (വലിയ പെരുന്നാളിന്റെ രാത്രികളില്‍) പുരുഷന്‍മാരുടെ കൂടെ തക്ബീര്‍ ചൊല്ലിയിരുന്നു പള്ളിയില്‍.
  مات عمر بن عبد العزيز رضي الله عنه سنة 101هـ
  ഇനി ഉമര്‍ ഇബ്ന്‍ അബ്ദുല്‍ അസീസ്(റ)യുടെ കാലഘട്ടം എന്തായിരുന്നു  എന്ന് കിതാബുകളില്‍ കാണാം...അദ്ദേഹം മരണപ്പെടുന്നത്ഹിജ്റ - 101-ല്‍ ആണ്. അപ്പൊ ആ കാലഘട്ടത്തിലും സ്ത്രീകള്‍ പള്ളിയില്‍ പോയിരുന്നു....
ഹിജ്റ 500 ളിലും സ്ത്രീകള്‍ പള്ളിയില്‍ പോയിട്ടുണ്ട്....
 
തഫ്സീര്‍ ഖുര്‍തുബിയില്‍  ഇബ്നു അറബി(റ)  പറഞ്ഞതായി രേഖപ്പെടുത്തുന്നത് നോക്കുക
 قَالَ ابْنُ الْعَرَبِيِّ: لَقَدْ دَخَلْتُ نَيِّفًا عَلَى أَلْفِ قَرْيَةٍ فَمَا رَأَيْتُ نِسَاءً أَصْوَنَ عِيَالًا وَلَا أَعَفَّ نِسَاءً مِنْ نِسَاءِ نَابُلُسَ، الَّتِي رُمِيَ بِهَا الْخَلِيلُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ النار، فَإِنِّي أَقَمْتُ فِيهَا فَمَا رَأَيْتُ امْرَأَةً فِي طَرِيقٍ نَهَارًا إِلَّا يَوْمَ الْجُمُعَةِ فَإِنَّهُنَّ يَخْرُجْنَ إِلَيْهَا حَتَّى يَمْتَلِئَ الْمَسْجِدُ مِنْهُنَّ، فَإِذَا قُضِيَتِ الصَّلَاةُ وَانْقَلَبْنَ إِلَى مَنَازِلِهِنَّ لَمْ تَقَعْ عَيْنَيَّ عَلَى وَاحِدَةٍ مِنْهُنَّ إِلَى الْجُمُعَةِ الْأُخْرَى.
الكتاب : الجامع لأحكام القرآن = تفسير القرطبي (14/181)
القرطبي، شمس الدين (600 - 671هـ، 1204 - 1273م).
ഞാന്‍ ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ കൂടി സഞ്ചരിച്ചിട്ടുണ്ട് എന്നാല്‍ നാബല്‍സിലെ പോലെ ചാരിത്ര്യവതികള്‍ ആയ സ്ത്രീകളെ ഞാന്‍ കണ്ടിട്ടില. ഖലേലുല്ലാഹ് ഇബ്രാഹീം (അ) നെ തീയില്‍ എറിഞ്ഞ നാട് ആണ് നാബല്സ്. വെള്ളിയാഴ്ചകളില്‍ അല്ലാതെ സ്ത്രീകളെ വഴികളില്‍ കാണുമായിരുന്നില്ല എന്നാല്‍ വെള്ളിയാഴ്ചകളില്‍ അവരുടെ പള്ളികള്‍ നിറയുമാര്‍‍ സ്ത്രീകള്‍ എത്തും. നിസ്കാരം കഴിഞ്ഞാല്‍ അവര്‍ അവരുടെ വീടുകളിലീക്ക് പോകും അടുത്ത വെള്ളിയാഴ്ച വരെ പിന്നെ ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. (തഫ്സീര്‍ ഖുര്‍തുബി (14/181)

ഹിജറ നാനൂറ്റി അറുപത്തെട്ടു മുതല്‍ അഞ്ഞൂറ്റി നാല്പത്തി മൂന്നു വരെ ജീവിച്ച ഇബ്നു അറബി ഏതായാലും ഇബ്നുല്‍ ഖയ്യിമിന്റെയും ഇബ്നു തൈമിയയുടെയും മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹ്ഹാബിന്റെയും ഒന്നും ശിഷ്യന്‍ ആകാന്‍ തരമില്ല.
_______________

..  عَنْ مَسْرُوق قَا َ ل : رَكِبَ عُمَر بْن اْلخَطَّاب مِنْبَر رَسُول اللَّه صَلَّى اللَّه عََليْهِ وَسَلَّمَ ُثمَّ قَا َ ل : َأيّهَا النَّاس مَا ِإ ْ كَثار ُ كمْ فِي صَدَاق النِّسَاء وََقدْ كَا َ ن رَسُول اللَّه صَلَّى اللَّه عََليْهِ وَسَلَّمَ وََأصْحَابه وَالصَّدَُقات فِيمَا بَيْنهمْ َأرْبَعمِاَئةِ دِرْهَم َفمَا دُون َ ذلِكَ وََلوْ كَا َ ن الِْإكَْثار فِي َ ذلِكَ تَ ْ قوَى عِنْد اللَّه َأوْ َ كرَامَة َلمْ تَسِْبُقوهُمْ ِإَليْهَا َفَلَأعْ ِ رَفن مَا زَادَ رَجُل فِي صَدَاق اِمْرََأة عََلى َأرْبَعمِاَئةِ دِرْهَم قَا َ ل : ُثمَّ نَزَ َ ل فَاعْتَرَضَتْهُ اِمْرََأة مِنْ ُقرَيْش َفَقاَلتْ : يَا َأمِير الْمُؤْمِِنينَ نَهَيْت النَّاس َأ ْ ن يَ ِ زيدُوا فِي مَهْر النِّسَاء عََلى َأرْبَعمِاَئةِ دِرْهَم ؟ قَا َ ل : نَعَمْ َفَقاَلتْ : َأمَا سَمِعْت مَا َأنْزَ َ ل اللَّه فِي اْلُقرْآن ؟ قَا َ ل : وََأيّ َ ذلِكَ ؟ َفَقاَلتْ : َأمَا سَمِعْت اللَّه يَُقول " وَآتَيْتُمْ ِإحْدَاهُنَّ قِنْ َ طارًا " اْلآيَة قَا َ ل : فَقَا َ ل اللَّهُمَّ َ غ ْ فرًا كُ ّ ل النَّاس َأْفَقه مِنْ عُمَر ُثمَّ رَجَعَ َفرَكِبَ اْلمِنْبَر فَقَا َ ل : َأيّهَا النَّاس ِإنِّي ُ كنْت نَهَيْتُكُمْ َأ ْ ن تَ ِ زيدُوا النِّسَاء فِي صَدَُقاﺗﻬنَّ عََلى َأرْبَعمِاَئةِ دِرْهَم َفمَنْ شَاءَ َأ ْ ن يُعْطِي مِنْ مَاله مَا َأحَبَّ قَا َ ل َأبُو يَعَْلى : وََأظُنّهُ قَا َ ل : َفمَنْ َ طابَتْ نَ ْ فسه َفْليَ ْ فعَ ْ ل ِإسْنَاده جَيِّد َق ِ ويّ "  
ഉമർ(റ) ഖലീഫയായിരിക്കുന്ന കാലത്ത് നടന്ന മുകളിലൂദ്ധരിച്ച സംഭവത്തിന്റെ ചുരുക്കം ഇതാണ്. നബിയും സഹാബാക്കളും 400വെള്ളിയിലധികം മഹ്ർ നൽകിയിട്ടില്ലാത്ത തിനാൽ ഉമർ(റ) മഹറിന്റെ കാര്യത്തിൽ ഒരു പരിധി നിശ്ചയിച്ചു. അപ്പോൾ ഒരു സ്ത്രീ അതിനെ സൂറ: നിസാഇലെ “നിങ്ങൾ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന പക്ഷം അവരിൽ ഒരുവൾക്ക് നിങ്ങൾ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതിൽ നിന്ന് യാതൊന്നും തന്നെ നിങ്ങൾ തിരിച്ചു വാങ്ങരുത്.” എന്ന 20‍മത്തെ ആയത്തോതിക്കൊണ്ട് ചോദ്യം ചെയ്തു, അത് കേട്ട ഉടനെ ഉമർ(റ) വീണ്ടും മിമ്പറിൽ കയറി ആ സ്ത്രീ പറഞ്ഞതിനെ ശരി വെക്കുകയും മഹ്റിന്റെ പരിധി നിശ്ചയിച്ചത് തിരുത്തുകയും ചെയ്തു.ഇങ്ങനെ ഉമർ(റ)വിന്റെ കാലത്ത് മററ് സഹാബാ വനിതകൾ പള്ളിയിലേക്ക് ജുമുഅ: ജമാഅത്തിനും മററും വന്നിരുന്നതായിട്ടുള്ള നിരവധി തെളിവുകൾ ഹദീസിൽ കാണാവുന്നതാണ്
 _______________ 
സ്ത്രീകള്‍ക്ക് പ്രത്യേക കവാടം വരെ നിശ്ചയിച്ചിരുന്നു. എന്ന്പ്രമാണങ്ങളില്‍ കാണാം.
  
عَنْ ابْنِ عُمَرَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : { لَوْ تَرَكْنَا هَذَا الْبَابَ لِلنِّسَاءِ ؟ فَلَمْ يَدْخُلْ مِنْهُ ابْنُ عُمَرَ حَتَّى مَاتَ . }

عَنْ نَافِعٍ قَالَ إنَّ عُمَرَ بْنَ الْخَطَّابِ كَانَ يَنْهَى أَنْ يَدْخُلَ مِنْ بَابِ النِّسَاءِ 
الكتاب: المحلى بالآثار (3/114)
ابن حزم الأندلسي (384 - 456هـ، 995 - 1063م).  
ഇബ്നു ഉമർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു  : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു : നമുക്ക്(പള്ളിയുടെ) ഈ വാതിൽ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്താലോ?(ഇബ്നു ഉമർ(റ ) അൻഹു മരിക്കുവോളം ആ വാതിലിലൂടെ പിന്നീട് പ്രവേശിച്ചിട്ടില്ല എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.)

നാഫിഉ റിപ്പോർട്ട് ചെയ്യുന്നു :  സ്ത്രീകളുടെ വാതിലിലൂടെ പുരുഷന്മാർ പള്ളിയിൽ പ്രവേശിക്കുന്നത്  ഉമർ ബ്നുൽ ഖത്താബ് റദിയല്ലാഹു അൻഹു നിരോധിച്ചിരുന്നു.
 ഈഹദീസ് ഒരു പാട് കിതാബുകളില്‍ കാണാം...
 462 - حَدَّثَنَا عَبْدُ اللَّهِ بْنُ عَمْرٍو أَبُو مَعْمَرٍ، حَدَّثَنَا عَبْدُ الْوَارِثِ، حَدَّثَنَا أَيُّوبُ، عَنْ نَافِعٍ، عَنِ ابْنِ عُمَرَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لَوْ تَرَكْنَا هَذَا الْبَابَ لِلنِّسَاءِ» ، قَالَ نَافِعٌ: فَلَمْ يَدْخُلْ مِنْهُ ابْنُ عُمَرَ، حَتَّى مَاتَ، وَقَالَ غَيْرُ عَبْدِ الْوَارِثِ: قَالَ عُمَرُ: وَهُوَ أَصَحُّ.
الكتاب: سنن أبي داود  (1/126)
سليمان بن الأشعث (202 ـ 275هـ، 817 ـ 889م).
 
 1018 - حَدَّثَنَا أَحْمَدُ قَالَ: نَا أَبُو مَعْمَرٍ عَبْدُ اللَّهِ بْنِ مُحَمَّدٍ قَالَ: نَا عَبْدُ الْوَارِثِ بْنُ سَعِيدٍ قَالَ: نَا أَيُّوبُ السَّخْتِيَانِيُّ، عَنْ نَافِعٍ، عَنِ ابْنِ عُمَرَ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لِبَابٍ مِنْ أَبْوَابِ الْمَسْجِدِ: «لَوْ تَرَكْنَا [ص:304] هَذَا الْبَابَ لِلنِّسَاءِ» . قَالَ نَافِعٌ: فَلَمْ يَدْخُلْ مِنْهُ ابْنُ عُمَرَ حَتَّى مَاتَ
الكتاب: المعجم الأوسط
الطبراني، أبو القاسم (260 - 360هـ، 873 - 971م).
 
وَحَدَّثَنَا سَعِيدُ بْنُ نَصْرٍ وَعَبْدُ الْوَارِثِ بْنُ سُفْيَانَ قَالَا حَدَّثَنَا قَاسِمُ بْنُ أَصْبَغَ قَالَ حَدَّثَنَا مُحَمَّدُ بْنُ وَضَّاحٍ قَالَ حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ قَالَ حَدَّثَنَا أَبُو أُسَامَةَ قَالَ حَدَّثَنَا عُبَيْدُ اللَّهِ بْنُ عُمَرَ عَنْ نَافِعٍ عَنِ ابْنِ عُمَرَ قَالَ كَانَتْ امْرَأَةٌ لِعُمَرَ تَشْهَدُ الْعِشَاءَ وَالصُّبْحَ فِي جَمَاعَةٍ فِي الْمَسْجِدِ فَقِيلَ لَهَا تَخْرُجِينَ وَقَدْ تَعْلَمِينَ أَنَّ عُمَرَ يَكْرَهُ ذَلِكَ وَيَغَارُ قَالَتْ فَمَا يَمْنَعُهُ أَنْ يَنْهَانِي قَالُوا يَمْنَعُهُ قَوْلُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ
وَحَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ قَالَ حَدَّثَنَا مُحَمَّدُ بْنُ بَكْرٍ قَالَ حَدَّثَنَا أَبُو دَاوُدَ قَالَ حَدَّثَنَا أَبُو مَعْمَرٍ قَالَ حَدَّثَنَا عَبْدُ الْوَارِثِ قَالَ حَدَّثَنَا أَيُّوبَ عَنْ نَافِعٍ عَنِ ابْنِ عُمَرَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَوْ تَرَكْنَا هَذَا الْبَابَ لِلنِّسَاءِ قَالَ فَلَمْ يَدْخُلْ مِنْهُ ابْنُ عُمَرَ حَتَّى مَاتَ
 الكتاب: التمهيد لما في الموطأ من المعاني والأسانيد (23/398)
ابن عبد البر (368 - 463 هـ = 978 - 1071 م)
 
 
 
 

 പ്രവാചകന്‍ (സ) യുടെ കൂടെ സഹാബ സ്ത്രീകള്‍ ജുമുഹ നിര്‍വ്വഹിച്ചിരുന്നു...
5159 - حَدَّثَنَا حَفْصٌ، عَنْ أَشْعَثَ، عَنِ الْحَسَنِ، قَالَ: «كُنَّ نِسَاءُ الْمُهَاجِرِينَ يُصَلِّينَ الْجُمُعَةَ مَعَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، ثُمَّ يَحْتَسِبْنَ بِهَا مِنَ الظُّهْرِ»
الكتاب: الكتاب المصنف في الأحاديث والآثار  (1/446) 
ابن أبي شيبة، أبو بكر (159 - 235هـ ، 776 - 850م).
മുഹാജിറുകളായ സഹാബാ വനിതകള്‍ നബി (സ)യോടൊത്ത് ജുമുഅ : നമസ്ക്കരിച്ചിരുന്നു . അത് ളുഹര്‍ നമസ്ക്കാരത്തിനു പകരമായി അവര്‍ പരിഗണിക്കുകയും ചെയ്തിരുന്നു . 
(മുസന്നഫ് ഇബ്നു അബീ ശൈബ ഹദീസ് : 5159)



 സ്ത്രീകളുടെ നമസ്കാരം പള്ളിയില്‍ തെളിവുകള്‍..!!
عَنِ ابْنِ عُمَرَ أَنَّ رَسُولَ اللَّهِ  قَالَ لاَ تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ   (صحيح مسلم 1018
ഇബ്നു ഉമര്‍(റ) നിവേദം: അല്ലാഹുവിന്റെ  പ്രവാചകന്‍(സ) അരുളി: നിങ്ങള്‍ അല്ലാഹുവിന്റെ അടിയാത്തികള്‍ക്ക് അല്ലാഹുവിന്റെ പള്ളികളെ വിലക്കരുതെ (മുസ്ലിം : 1018)


 عَنْ سَالِمٍ عَنْ أَبِيهِ عَنْ النَّبِيِّ إِذَا اسْتَأْذَنَتْ امْرَأَةُ أَحَدِكُمْ إِلَى الْمَسْجِدِ فَلَا يَمْنَعْهَا (صحيح البخاري :5238
സാലിം(റ) തന്റെ പിതാവില്‍നിന്ന് നിവേദം: അല്ലാഹുവിന്റെ പ്രവാചകന്‍(സ) അരുളി: നിങ്ങളിലൊരാളുടെ ഭാര്യ പള്ളിയിലേക്ക് പോകാന്‍ അനുവാദം ചോദിച്ചാല്‍ അവളെ തടുക്കരുത് (ബുഖാരി : 5238)


(عَنِ ابْنِ عُمَرَ قَالَ قَالَ رَسُولُ اللَّهِ إِذَا اسْتَأْذَنَكُمْ نِسَاؤُكُمْ إِلَى الْمَسَاجِدِ فَأْذَنُوا لَهُنَّ
(مسند أحمد :5211
ഇബ്നു  ഉമര്‍(റ) നിവേദം: അല്ലാഹുവിന്റെ പ്രവാചകന്‍(സ) അരുളി: നിങ്ങളുടെ ഭാര്യമാര്‍ പള്ളിയിലേക്ക് പോകാന്‍ അനു വാദം ചോദിച്ചാല്‍ അവര്‍ക്ക് അനുവാദം
നല്‍കുവീന്‍. (അഹ്മദ് : 5211)



(عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا عَنْ النَّبِيِّ  قَالَ إِذَا اسْتَأْذَنَكُمْ نِسَاؤُكُمْ بِاللَّيْلِ إِلَى الْمَسْجِدِ فَأْذَنُوا لَهُنَّ (صحيح البخاري  865
ഇബ്നു ഉമര്‍(റ) നിവേദം: അല്ലാഹുവിന്റെ പ്രവാചകന്‍(റ) അരുളി: നിങ്ങളുടെ ഭാര്യമാര്‍ രാത്രിയില്‍ പള്ളിയിലേക്ക് പോകാന്‍ അുവാദം ചോദിച്ചാല്‍ അവര്‍ക്ക്  അുവാദം
നല്‍കുവീന്‍. (ബുഖാരി : 865)



عَنْ ابْنِ عُمَرَ قَالَ كَانَتْ امْرَأَةٌ لِعُمَرَ تَشْهَدُ صَلَاةَ الصُّبْحِ وَالْعِشَاءِ فِي الْجَمَاعَةِ فِي الْمَسْجِدِ فَقِيلَ لَهَا لِمَ تَخْرُجِينَ وَقَدْ تَعْلَمِينَ أَنَّ عُمَرَ يَكْرَهُ ذَلِكَ وَيَغَارُ قَالَتْ وَمَا يَمْنَعُهُ أَنْ يَنْهَانِي قَالَ يَمْنَعُهُ قَوْلُ رَسُولِ اللَّه  لَا تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ  (صحيح البخاري: 900
ഇബ്നു ഉമര്‍(റ) നിവേദം: ഉമര്‍(റ)വിന്റെ ഒരു ഭാര്യ സുബഹി,ഇശാ എന്നീ നമസ്കാരങ്ങള്‍ ജമാഅത്തായി നമസ്കരിക്കാന്‍ പള്ളിയില്‍ വരാറുണ്ടായിരുന്നു. അപ്പോള്‍ അവരോട് ചോദിക്കപ്പെട്ടു. നിങ്ങള്‍ പള്ളിയില്‍ പോകുന്നത് ഉമര്‍(റ)വിന്ന് ഇഷ്ടമില്ലെന്നും വെറുപ്പാണെന്നും അറിയാമല്ലോ പിന്നെ എന്തിന്നാണ് നിങ്ങള്‍ പോകുന്നത്?
ഉടന്  അവര്‍ തിരിച്ചു ചോദിച്ചു. എന്നാല്‍ പിന്നെ ഉമറിനുതന്നെ നിരോധിച്ചു കളയാന്‍ എന്തു തടസ്സമാണുള്ളത്? അബ്ദുല്ല പറഞ്ഞു: അല്ലാഹുവിന്‍റെ ദാസികളെ അല്ലാഹുവിന്‍റെ പള്ളികളില്‍നിന്നും തടയരുത് എന്ന നബി വചനമാണ് ഉമറിന് തടസ്സമായി നില്‍ക്കുന്നത്. (ബുഖാരി: 900)


عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ   أَيُّمَا امْرَأَةٍ أَصَابَتْ بَخُورًا فَلاَ تَشْهَدْ مَعَنَا الْعِشَاءَ الآخِرَةَ . (صحيح مسلم 1026
അബൂഹുറൈറ(റ) നിവേദം: നബി(സ) പറഞ്ഞു: ഏതെങ്കിലും സ്ത്രീ സുഗന്ധം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നമ്മുടെ കൂടെ അവസാ നത്തെ രാത്രി നമസ്കാരത്തിന് പങ്കെടുക്കരുത്. (മുസ്ലിം : 1026)


عَنْ زَيْنَبَ امْرََأةِ عَبْدِ اللَّهِ َقاَلتْ قَا َ ل َلنَا رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ ِإ َ ذا شَ ِ هدَتْ ِإحْدَاكُنَّ الْمَسْ ِ جدَ َفَلا تَمَسَّ طِيبًا
അബ്ദുല്ലയുടെ ഭാര്യ സൈനബ(റ) പറഞ്ഞു. നബി(സ) പറഞ്ഞു.  നിങ്ങളാരെങ്കിലും പള്ളിയിൽ ഹാജരാവുകയാണെങ്കിൽ അവൾ സുഗന്ധം പൂശരുത്. - മുസ്ലിം 443 നസാഈ


َأنَّ ُأمَّ سََلمََة زَوْجَ النَّبِيِّ صَلَّى اللَّهُ عََليْهِ وَسَلَّمَ َأخْبَرَتْهَا َأنَّ النِّسَاءَ فِي عَهْدِ رَسُول اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ كُنَّ ِإ َ ذا سَلَّمْنَ مِنْ الْمَكْتُوبَةِ قُمْنَ وََثبَتَ رَسُو ُ ل اللَّ...هِ صَلَّى اللَّهُ عََليْهِ وَسَلَّمَ وَمَنْ صَلَّى مِنْ الرِّجَا ِ ل مَا شَاءَ اللَّهُ َفِإ َ ذا َقامَ رَسُو ُ ل اللَّهِ صَلَّى اللَّهُ
عََليْهِ وَسَلَّمَ َقامَ الرِّجَا ُ
ഉമ്മുസലമ (റ) നിവേദനം. നബി(സ) യുടെ കാലത്ത് സ്ത്രീകൾ ഫര്‍ള് നമസ്ക്കാരത്തിൽ നിന്ന് സലാം വീട്ടിയാൽ എഴുന്നേൽക്കുമായിരുന്നു.
നബി(സ) യും കൂടെ നമസ്ക്കരിച്ച പുരൂഷന്മാരും അവിടെത്തന്നെ ഇരിക്കും. നബി(സ) എഴുന്നേറ്റാൽ പുരുഷന്മാരും എഴുന്നേൽക്കുമായിരുന്നു. -  (സ്വഹീഹുൽ ബുഖാരി 866)
٨٣٧ - حدثنا موسى بن إسماعيل قال: حدثنا إبراهيم بن سعد قال: حدثنا الزهري عن هند بنت الحارث، أن أم سلمة رضي الله
عنها قالت: كان رسول الله صلى الله عليه وسلم إذا سلم قام النساء حين يقضي تسليمه ومكث يسيرا قبل أن يقوم. قال ابن شهاب: فأرى والله أعلم أن مكثه لكي ينفذ النساء قبل أن يدركهن من انصرف من القوم. انظر : ٨٤٩ ، ٨٥٠
നമസ്ക്കാരം കഴിഞതിനു ശേഷം ആദ്യം സ്ത്രീകൾ ചെല്ലുന്നതിനുവേൺടി പുരുഷൻമ്മാർ തെ൯റ സ്ഥലഞളിൽ തന്നെ ഇരിക്കാറുൺട്
 ഉമ്മുസലമ (റ) ബുഖാരി 837,875,866
٥٧٨ - حدثنا يحيى بن بكير قال: أخبرنا الليث عن عقيل، عن ابن شهاب قال: أخبرني عروة بن الزبير أن عائشة أخبرته قالت: كن نساء المؤمنات يشهدن مع رسول الله صلى الله عليه وسلم صلاة الفجر متلفعات بمروطهن ثم ينقلبن إلى بيوتهن حين يقضين الصلاة لا يعرفهن أحد من الغلس. راجع : ٣٧٢
നബി (സ) യോടൊപ്പം സ്ത്രീകളും സുബ്ഹ് വമസ്ക്കാരത്തിൽ പംഗെടുത്ത ശേഷം വീട്ടിലേക്ക് തിരിച്ചു പോകുമായിരുന്നു അദ്ധകാരമായതുകൊൺട് ആരുടെയും മുഖം തിരിച്ചരിഞിരുന്നില്ല - ആയിഷ (റ) ബുഖാരി 578, 372, 867, 872
 ٨٦٨ - حدثنا محمد بن مسكين قال: حدثنا بشر قال: أخبرنا الأوزاعي قال: حدثني يحيى ابن أبي كثير عن عبد الله بن أبي قتادة الأنصاري، عن أبيه قال: قال رسول الله صلى الله عليه وسلم: ((إني لأقوم إلى الصلاة وأنا أريد أن أطول فيها فأسمع بكاء الصبي فأتجوز في صلاتي كراهية أن أشق على أمه)). راجع :

ഞാൻ കുറെനേരം നമസ്ക്കരിക്കണം എന്ന ചിൻതാഗതിയോടെ നിൽക്കും. കുട്ടികളുടെ കരച്ചിൽ ശബ്ദം കേൾക്കുവാനിടവരും അന്നേരം ഞാൻ ചുരുക്കി നമസ്ക്കരിക്കും (നമസ്ക്കാരത്തിൽ പംഗെടുത്ത) മാതാവിെൻറ മനസ്സ് കുട്ടി കരയുംബോൾ വിഷമിക്കരുത് എന്ന ഉദ്ധേഷത്തോടെ എന്ന് നബി (സ) പറയുകയുൺടായി - ബുഖാരി 868
٨٩٩ - حدثنا عبد الله بن محمد: حدثنا شبابة: حدثنا ورقاء عن عمرو بن دينار، عن مجاهد، عن ابن عمر عن النبي صلى الله عليه وسلم قال: ((ائذنوا للنساء بالليل إلى المساجد)). راجع : ٨٦٥
സ്ത്രീകളെ രാത്രീ നേരഞളിലും പള്ളിക്ക് നമസ്ക്കാരത്തിനു ചെല്ലാൻ അനുവദിക്കണം എന്ന് റസൂൽ കൽപ്പിച്ചിരുന്നു
ഇബ്നു ഉമ്മർ (റ) ബുഖാരി 899
 حَدََّثنَا َأبُو الْيَمَانِ قَا َ ل َأخْبَرَنَا شُعَيْبٌ عَنْ الزُّهْرِيِّ قَا َ ل َأخْبَرَِني عُرْوَةُ َأنَّ عَائِشََة َقاَلتْ َلَقدْ َ كا َ ن رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ يُصَلِّي الَْفجْرَ َفيَشْهَدُ مَعَهُ ِنسَاءٌ مِنْ اْلمُؤْمِنَاتِ مُتََلفِّعَاتٍ فِي مُرُوطِ ِ هنَّ ُثمَّ يَرْ ِ جعْنَ ِإَلى بُيُوتِ ِ هنَّ مَا يَعْ ِ رفُهُنَّ َأحَدٌ حدثنا يحيى بن بكير قال أخبرنا الليث عن عقيل عن ابن شهاب قال أخبرني عروة بن الزبير أن عائشة أخبرته قالت كُنَّ ِنسَاءُ الْمُؤْمِنَاتِ يَشْهَدْ َ ن مَعَ رَسُو ِ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ صَلَاَة الَْفجْ ِ ر مُتََلفِّعَاتٍ ِبمُرُوطِ ِ هنَّ ُثمَّ يَنَْقلِبْنَ ِإَلى بُيُوتِ ِ هنَّ حِينَ يَقْضِينَ الصَّلَاَة َلا يَعْ ِ رفُهُنَّ َأحَدٌ مِنْ اْلغََلس 
ആയിശ(റ)നിവേദനം . സത്യവിശ്വാസിനികളായ സ്ത്രീകൾനബി (സ‌)യുടെ കൂടെ അവരുടെ പട്ടുപുതപ്പ് മൂടിപ്പുതച്ചുകൊണ്ട് സുബ്ഹ് നമസ്ക്കാരത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. നമസ്ക്കാരം നിർവ്വഹിച്ചു കഴിഞ്ഞാൽ അവർ അവരുടെ വീടുകളിലേക്ക് പിരിഞ്ഞുപോകൂം. ഇരുട്ടുകാരണം അവരെ ആരും തിരിച്ചറിയുകയില്ല.
 ബുഖാരി ഹദീസ് നമ്പർ 578, മുസ്ലിം
حَدَثنَا عَمْرٌو النَّاقِدُ حَدََّثنَا عِيسَى بْنُ يُونُسَ حَدََّثنَا هِشَامٌ عَنْ حَفْصََة ِبنْتِ سِيرِينَ عَنْ ُأمِّ عَطِيََّة َقاَلتْ َأمَرَنَا رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ َأ ْ ن نُخْ ِ رجَهُنَّ فِي الْفِطِْ ر وَاْلَأضْحَى الْعَوَاتِقَ وَالْحُيَّضَ وَذَوَاتِ الْخُدُو ِ ر َفَأمَّا الْحُيَّضُ َفيَعْتَ ِ زلْنَ الصََّلاَة وَيَشْهَدْ َ ن الْخَيْرَ وَدَعْوََة الْمُسْلِمِينَ ُقلْتُ يَا رَسُو َ ل اللَّهِ ِإحْدَانَا َلا يَ ُ كو ُ ن َلهَا ِ جْلبَابٌ قَا َ ل لِتُْلِبسْهَا ُأخْتُهَا مِنْ ِ جلْبَاِبهَا
ഉമ്മൂ അത്വിയ്യ (റ) യിൽ നിന്നും നിവേദനം : ആർത്തവകാരികളെയും മറയിൽ താമസിക്കുന്ന സ്ത്രീകളെയും രണ്ട് പെരുന്നാൾ നമസ്ക്കാരങ്ങള്‍ക്ക് പുറപ്പെടുവിക്കുവാൻ നബിസല്ലല്ലാഹു അലൈഹി വസല്ലംയിൽ നിന്നും ഞങ്ങൾക്ക് കൽപന ലഭിച്ചിരുന്നു. അങ്ങിനെ ആ സ്ത്രീകൾ മുസ്ളീങ്ങളുടെ ജമാഅത്തിലും പ്രാർത്ഥനയിലും പങ്കെടുക്കും ആർത്തവകാരികൾ നമസ്ക്കാരസ്ഥലത്തുനിന്നും വിട്ടുനിൽക്കും - ‍ഒരു സ്ത്രീ ചോദിച്ചു. യാ റസൂലുല്ലാഹ്, ഞങ്ങള്‍ക്ക് ഒരുവൾക്ക് പർദ്ദയില്ലെങ്കിൽ എന്തുചെയ്യും ? - നബിസല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു : അവൾക്ക് തന്റെ സഹോദരി അവളുടെ പർദ്ദയിൽ നിന്ന് ഒന്ന് ധരിക്കാൻ നൽകട്ടെ - ബുഖാരി 351, 324, 971 - 975,, 961 മുസ്ലിം പർദ്ദയുടെ ആയത്തിന്ന് ശേഷം ജുമുഅ ജമാഅത്തുകൾക്ക് സ്ത്രീകൾ പോയിട്ടില്ലായെന്ന മുസ്ലിയാക്കളുടെ നുണ ഇതോടെ പൊട്ടിത്തകർന്ന് ഹിജാബിന്നുള്ളിലാവുകയാണ്. ഈ ഹദീസിൽ പർദ്ദയില്ലാത്ത സ്ത്രീകൾ പർദ്ദ കടം വാങ്ങിയിട്ടാണെങ്കിലും ജമാഅത്തിലും പ്രാർത്ഥനയിലും പങ്കെടുക്കാൻ ഈദ് മുസല്ലയിലേക്ക് പോകണമെന്നാണ് നബിസല്ലല്ലാഹു അലൈഹി വസല്ലം കൽപിക്കുന്നത്..നബിസല്ലല്ലാഹു അലൈഹി വസല്ലം ഭാര്യയായ സൈനബ്(റ) പള്ളിയിൽ നമസ്ക്കരിക്കുമ്പോൾ നിസ്ക്കാരത്തിന്റെ ദൈർഘ്യം കാരണം ക്ഷീണമുണ്ടായാൽ പിടിച്ചു നിന്ന് നിസ്ക്കരിക്കാൻ പള്ളിയിൽ ഒരു കയർ കെട്ടിയിരുന്നതായി സ്വഹീഹ് മുസ്ലിമിൽ വന്ന ഹദീസിൽ കാണാവുന്നതാണ്.
عَنْ ُأمِّ سََلمََة زَوْ ِ ج النَّبِيِّ صَلَّى اللَّهُ عََليْهِ وَسَلَّمَ َقاَلتْ : { كَا َ ن رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ إ َ ذا سَلَّمَ مِنْ صَلَاتِهِ قَامَ النِّسَاءُ حِينَ يَ ْ قضِي تَسْلِيمَهُ وَمَ َ ك َ ث النَّبِيُّ صَلَّى اللَّهُ عََليْهِ وَسَلَّمَ فِي مَكَاِنهِ يَسِيرًا } قَا َ ل ابْنُ شِهَا ٍ ب َفتَرَى مُكَْثهُ َ ذلِكَ وََاللَّهُ َأعَْلمُ لِ َ كيْ يَنْفُ َ ذ النِّسَاءُ َقبْ َ ل َأ ْ ن يُدْ ِ ر َ كهُنَّ مَنْ انْصَرَفَ مِنْ الَْقوِْ 
ഉമ്മുസലമ(റ) നിവേദനം അല്ലാഹുവിന്റെ റസൂൽ സലാം വീട്ടുന്നതോടെ സ്ത്രീകൾ എഴുന്നേററ് പോവുമായിരുന്നു. സലാം വീട്ടിയ ഉടനെ എഴുന്നേൽക്കുന്നതിനു മുൻപായി നബിസല്ലല്ലാഹു അലൈഹി വസല്ലം അൽപ്പസമയം അവിടെത്തന്നെയിരിക്കും. ഇമാം സുഹ്രി പറയുന്നു. ജനങ്ങളില്‍ നിന്നും പിരിഞ്ഞുപോകുന്നവർ തങ്ങളുമായി കൂടിക്കലരുന്നതിനു മുമ്പായി സ്ത്രീകൾ എഴുന്നേററു പോകുവാൻ വേണ്ടിയായിരുന്നു ആ ഇരുത്തമെന്ന് ഞാൻ കരുതുന്നു. (സ്വഹീഹുൽ ബുഖാരി അല്ലാഹുവിന്റെ അടിയാത്തികളായ സ്ത്രീകളെ പള്ളിയിൽ നമസ്ക്കരിക്കുന്നതിൽ നിന്ന് നിങ്ങൾ തടയരുത്.-ഇബ്നുമാജ : 16, അഹമ്മദ് 1327, അഹ്മദ് 1335 ബസ്സാർ 151, താരീഖുൽ കബീർ - ബുഖാരി 1854 അബൂഹുറയ്റ (റ) വിൽ നിന്നും നിവേദനം പ്രവാചകന്‍ (സ) പറഞ്ഞു. അല്ലാഹുവിന്റെ അടിയാത്തികളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളികളില്‍ നിന്നും നിങ്ങൾ തടയരുത്. അവർ സുഗന്ധം പുരട്ടാതെ പുറപ്പെടട്ടെ - താരീഖുൽ കബീർ - ബുഖാരി,.
حدثنا يحيى بن بكير قال أخبرنا الليث عن عقيل عن ابن شهاب قال أخبرني عروة بن الزبير أن عائشة أخبرته قالت كُنَّ ِنسَاءُ الْمُؤْمِنَاتِ يَشْهَدْ َ ن مَعَ رَسُو ِ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ صَلَاَة الَْفجْ ِ ر مُتََلفِّعَاتٍ ِبمُرُوطِ ِ هنَّ ُثمَّ يَنَْقلِبْنَ ِإَلى بُيُوتِ ِ هنَّ حِينَ يَقْضِينَ الصَّلَاَة َلا يَعْ ِ رفُهُنَّ َأحَدٌ مِنْ اْلغََلس 
ആയിശ(റ)നിവേദനം . സത്യവിശ്വാസിനികളായ സ്ത്രീകൾ നബി(സ)യുടെ കൂടെ അവരുടെ പട്ടുപുതപ്പ് മൂടിപ്പുതച്ചുകൊണ്ട് സുബ്ഹ് നമസ്ക്കാരത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. നമസ്ക്കാരം നിർവ്വഹിച്ചു കഴിഞ്ഞാൽ അവർ അവരുടെ വീടുകളിലെക്ക് പിരിഞ്ഞുപോകൂം. ഇരുട്ടുകാരണം അവരെ ആരും തിരിച്ചറിയുകയില്ല. ബുഖാരി ഹദീസ് നമ്പർ 578, മുസ്ളിം 230 ഈ ഹദീസിലുള്ള നിസാഉൽ മുഅമിനാത്ത് എന്ന പ്രയോഗം വളരെ പ്രധാന്യമർഹിക്കുന്നു. സ്ത്രീകൾ എന്നോ സത്യവിശ്വാസിനികൾ എന്നോ പറയുന്നതിന്നു പകരം സത്യവിശ്വാസിനികളായ സ്ത്രീകൾ എന്നാണ് ഹദീസിൽ പറയുന്നത്. അതാരാണ്..? മുഹദ്ദിസീങ്ങളായ ഇബ്നുഹജർ അസ്ഖലാനി(റ)യും ഇമാം നവവി(റ)യുമൊക്കെ പറയുന്നത്. أي فاضلات المؤمنات അതായത് മഹതികളായ. .സ്ത്രീകൾഎന്നാണ്.آما يقال رجال القوم أي فضلاؤهم രിജാലുൽഖൗമി എന്ന് മഹാൻമാർക്ക് പറയുന്നപോലെ . . ആയിശ(റ) പങ്കെടുത്തോ ഉമ്മുസലമ(റ) പങ്കെടുത്തോ ഫാതിമ(റ)പങ്കെടുത്തിരുന്നുവോ എന്ന തട്ടിപ്പ് ചോദ്യങ്ങൾക്കും ഈ ഹദീസിൽതന്നെ ഉത്തരമുണ്ട് . ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ആ ചോദ്യം തന്നെ പൊട്ടത്തരമാണ്. വിവരമില്ലാതെ ചോദിക്കുന്നതാണ്. കാരണം ഹദീസിൽതന്നെ വളരെ കൃത്യമായിപ്പറയുന്നത് പുതപ്പു കൊണ്ട് മൂടിപ്പുതച്ച് നബി(സ)യുടെ കൂടെ നമസ്ക്കരിക്കാൻ വന്നിരുന്ന ആ മഹതികളായ സഹാബാവനിതകളെ തിരച്ചറിയുക പോലുമില്ലാ എന്നാണ്.. തിരച്ചറിഞ്ഞാലല്ലേ നബിയുടെ ഭാര്യമാരായിരുന്നു. ആയിശയാണോ സൈനബാണോ മകളായ ഫാത്വിമയാണോ എന്നറിയാൻ പററൂ... നബിയുടെ കൂടെ മഹതികളായ സഹാബാവനിതകൾ നമസ്ക്കരിച്ചുവെന്ന തെളിഞ്ഞാൽ പിന്നെ വേറെയൊന്നും നോക്കേണ്ടതില്ല.

ഈ ഹദീസിന്റെശറഹിൽ ഇമാം ഇബ്നഹജർ അസ്ഖലാനി(റ) നിസാഉൽമുഅ്മിനാത്ത് ആരാണ് എന്ന് വിശദീകരിക്കുന്നത് കാണുക.

 فتح الباري بشرح صحيح البخاري َقوْلُهُ : ( ِنسَاءُ اْلمُؤْمِنَاتِ ) تَقْدِيرُهُ ِنسَاءُ الَْأنْفُ ِ س الْمُؤْمِنَات َأوْ نَحْوهَا َ ذلِكَ حَتَّى َلا يَ ُ كو َ ن مِنْ ِإضَافَة الشَّيْء ِإَلى نَ ْ فسه , وَقِي َ ل ِإنَّ " ِنسَاءَ " هُنَا ِبمَعْنَى الْفَاضَِلات َأيْ فَاضَِلات الْمُؤْمِنَات َ كمَا يَُقال ِ رجَا ُ ل الَْقوِْم َأيْ فُضَلَاؤُهُمْ أي فاضلات المؤمنات 

അതായത് മഹതികളായ സ്ത്രീകൾ എന്നാണ്. . .സ്ത്രീകള്‍ പള്ളിയില്‍ പോയാല്‍ ഫിത്ന ഉണ്ടാകുമെന്ന് പറയുന്ന കാന്തപുരം അനുയായികളോട് ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്ന് തന്നെ നമുക്ക് മറുപടിയുണ്ട് ഫിത്നയുടെ കാര്യത്തിലുള്ള ഒരു വിശദീകരണം ഹദീസിൽ വന്നതിന് ഇമാം ഇബ്നുഹജർ പറഞ്ഞ മറുപടി ഇതാണ്

 وََلوْ كَا َ ن مَا َأحْدَثْنَ يَسْتَْل ِ زم مَنْعهنَّ مِنْ الْمَسَاجِد َلكَا َ ن مَنْعهنَّ مِنْ َ غيْرهَا َ كاْلَأسْوَا ِ ق َأوَْلى.  

സ്ത്രീകൾ പുതുതായി നിർമ്മിക്കുന്ന ഫിത്നകളാണ് അവരെ തടയുന്നതിന്ന് കാരണമെങ്കിൽ അങ്ങാടിപോലെയുള്ളതിൽ നിന്നാണ് ഈ കാരണത്താൽ അവരെ ആദ്യം തടയേണ്ടത്.... നമ്മളും പറയുന്നത് ഫിത്നയുണ്ടെങ്കിൽ അത് സകലയിടത്തും ബാധകമാണ് എന്നാണ് പള്ളിയിലെ ജുമുഅ: ജമാഅത്തിന് മാത്രമായിട്ടൊരു ഫിത്നവാദമില്ല. മാത്രമല്ല ഫിത്നയുണ്ടാക്കുന്നവരെ തടയുകയല്ലാതെ ഫിത്നയുടെ പേരിൽ സകലരേയും തടയുന്നത് നീതിയല്ല. ഇസ്ലാമിക വേഷം ധരിച്ച്, സുഗന്ധം പൂശാതെ ആഢംബരമില്ലാതെ, ഇസ്ലാമികമായ സകല മര്യാദകളും പാലിച്ച് പള്ളിയിൽ ജുമുഅ ജമാഅത്തിൽ പങ്കെടുക്കുവാൻ വരുന്നവരെ ഫിത്നയുടെ പേരും പറഞ്ഞ് തടയാൻ പാടില്ല. അത് ഖുർആനിനും സുന്നത്തിനും എതിരാണ്. അല്ലാഹുവിനേയും അവന്റെ റസൂലിനേയും ധിക്കരിക്കലാണ്...
. حَدََّثِني عَمْرٌو النَّاقِدُ وَزُهَيْرُ بْنُ حَرْ ٍ ب جَمِيعًا عَنْ ابْ ِ ن عُيَيْنََة قَا َ ل زُهَيْرٌ حَدََّثنَا سُفْيَا ُ ن بْنُ عُيَيْنََة عَنْ الزُّهْرِيِّ سَمِعَ سَالِمًا يُحَدِّثُ عَنْ َأِبيهِ يَبْلُغُ ِبهِ النَّبِيَّ صَلَّى اللَّهُ عََليْهِ وَسَلَّمَ قَا َ ل ِإ َ ذا اسْتَأَْ ذنَتْ َأحَدَكُمْ امْرََأتُهُ ِإَلى الْمَسْ ِ جدِ َفَلا يَمْنَعْهَا 
സാലിം (റ) തന്റെ പിതാവിൽ നിന്നും നിവേദനം: നബി(സ)പറഞ്ഞു. നിങ്ങൾ ആരുടെയെങ്കിലും ഭാര്യ പള്ളിയിലേക്ക് പോകാൻ അനുവാദം ചോദിച്ചാൽ അപ്പോൾ അവൻ അവളെ തടയരുത്...
.حَدََّثِني حَرْمََلةُ بْنُ يَحْيَى َأخْبَرَنَا ابْنُ وَهْ ٍ ب َأخْبَرَِني يُونُسُ عَنْ ابْ ِ ن شِهَا ٍ ب َقا َ ل 30 َأخْبَرَِني سَالِمُ بْنُ عَبْدِ اللَّهِ َأنَّ عَبْدَ اللَّهِ بْنَ عُمَرَ قَا َ ل سَمِعْتُ رَسُو َ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ يَقُو ُ ل َلا تَمْنَعُوا ِنسَاءَ ُ كمْ الْمَسَا ِ جدَ ِإ َ ذا اسْتَْأ َ ذنَّ ُ كمْ ِإَليْهَا َقا َ ل َفَقا َ ل ِبَلا ُ ل بْنُ عَبْدِ اللَّهِ وَاللَّهِ َلنَمْنَعُهُنَّ َقا َ ل َفَأقْبَ َ ل عََليْهِ عَبْدُ اللَّهِ َفسَبَّهُ سَبا سَيًِّئا مَا سَمِعْتُهُ سَبَّهُ مِثَْلهُ قَطُّ وََقا َ ل أُخِْبرُكَ ....عَنْ رَسُو ِ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ وَتَقُو ُ ل وَاللَّهِ َلنَمْنَعُهُنَّ
 നിങ്ങളുടെ സ്ത്രീകൾ പള്ളികളിലെക്ക് പോകാൻ അനുവാദം ചോദിച്ചാൽ നിങ്ങളവരെ തടയരുത് - എന്ന് നബി(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ടെന്ന് ഇബ്നു ഉമർ (റ) പറഞ്ഞപ്പോൾ ബിലാൽ എന്ന് പേരുള്ള അദ്ദേഹത്തിന്റെ മകൻ പറഞ്ഞു. അല്ലാഹുവാണെ സത്യം, നിശ്ചയം ഞങ്ങളവരെ തടയുന്നതാണ് - അപ്പോൾ ഇബ്നു ഉമർ (റ), മകന്റെ നേരെ തിരിഞ്ഞ് അവനെ വളരെ മ്ലേഛമായ നിലക്ക് ശകാരിച്ചു. ഇതുപോലെ അദ്ദേഹം ശകാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല. ശേഷം അദ്ദേഹം പറഞ്ഞു. ഞാൻ നബിയിൽ നിന്ന് ഹദീസ് ഉദ്ധരിച്ച് സംസാരിക്കുന്നു., നീയാകട്ടെ, അല്ലാഹുവാണെ സത്യം, ഞങ്ങളവരെ തടയുമെന്ന് പറയുന്നൂ ..മുസ്ലിം 135 ,അതു കാരണം ഇബ്നു ഉമർ (റ) അവൻ (മകൻ) മരിക്കുന്നതുവരേക്കും അവനോട് സംസാരിക്കുകയുണ്ടായില്ല. അഹ്മദ് 1331 .
.. حَدََّثنَا ابْنُ نُمَيْ ٍ ر حَدََّثنَا َأِبي حَدََّثنَا حَنْ َ ظَلةُ قَا َ ل سَمِعْتُ سَالِمًا يَقُو ُ ل سَمِعْتُ ابْنَ عُمَرَ يَُقوُلا سَمِعْتُ رَسُو َ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ يَقُو ُ ل ِإ َ ذا اسْتَأَْ ذنَكُمْ ِنسَاؤُ ُ كمْ ِإَلى الْمَسَا ِ جدِ َفأَْ ذنُوا َلهُنَّ 
ഹൻളല(റ) പറഞ്ഞു: സാലിം (റ) പറയുന്നത് ഞാൻ കേട്ടിരിക്കുന്നു ഇബ്നു ഉമർ(റ) പറയുന്നത് ഞാൻ കേട്ടിരിക്കുന്നു. നബി(സ)പറയുന്നത് ഞാൻ കേട്ടിരിക്കുന്നു നിങ്ങളുടെ സ്ത്രീകൾ പള്ളിയിലേക്ക് പോകാൻ അനുവാദം ചോദിച്ചാൽ അവര്‍ക്ക് അനുമതി നൽകുവിൻ.
..نَا مُحَمَّدُ بْنُ حَاتِ ٍ م وَابْنُ رَافِ ٍ ع َقاَلا حَدََّثنَا شَبَابَةُ حَدََّثِني وَرَْقاءُ عَنْ عَمْ ٍ رو عَنْ مُجَاهِدٍ عَنْ ابْ ِ ن عُمَرَ قَا َ ل قَا َ ل رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ اْئ َ ذنُوا لِلنِّسَاءِ ِباللَّيْ ِ ل ِإَلى الْمَسَا ِ جدِ فَقَا َ ل ابْنٌ َلهُ يُقَا ُ ل َلهُ وَاقِدٌ ِإ َ ذنْ يَتَّخِذْنَهُ دَ َ غًلا قَا َ ل َفضَرَبَ فِي صَدْ ِ رهِ وََقا َ ل أُحَدِّثُكَ عَنْ رَسُو ِ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ وَتَقُو ُ ل َلا 
നിങ്ങൾ സ്ത്രീകൾക്ക് രാത്രിയിൽ പള്ളികളിലെക്ക് പോകാൻ അനുമതി നൽകുവിൻ എന്ന് നബി (സ) പറഞ്ഞതായി ഇബ്നു ഉമർ (റ) പറഞ്ഞപ്പോൾ വാഖിദ് എന്ന് പേരു അദ്ദേഹത്തിന്റെ മകൻ പറഞ്ഞു. അപ്പോഴവരതു കുഴപ്പത്തിന്നു കാരണമാക്കും - ഇബ്നു ഉമർ മകന്റെ നെഞ്ചിൽ ഇടിച്ചു. ശേഷം പറഞ്ഞു. ഞാൻ നബിയിൽ നിന്ന് ഹദീസ് ഉദ്ധരിച്ച് സംസാരിക്കുന്നു., നീ പറയുന്നൂ വിടില്ലെന്ന്. മുസ്ലിം 138 ഇവിടെ രാത്രിയില്‍ വരെ നമസ്കാരത്തിനു പള്ളിയില്‍ പോകാന്‍ എതിര്‍ നിന്ന മകന്റെ കൂമ്പിനു ഉപ്പ ഇടിച്ചെന്നാണ് ചരിത്രം...അതും പ്രവാചകന്റെ കാലശേഷം..ഉമറും ഉമറിന്റെ മക്കളും ഇന്നുണ്ടായിരുന്നെങ്കില്‍ പള്ളിയില്‍ നിന്നു സ്ത്രീകളെ തടയുന്നവരെ എപ്പോഴേ ഇടിച്ചു കൊന്നേനെ..!!.
.  حَدََّثنَا يُوسُفُ بْنُ مُوسَى حَدََّثنَا َأبُو ُأسَامََة حَدََّثنَا عُبَيْدُ اللَّهِ بْنُ عُمَرَ عَنْ نَافِ ٍ ع عَنْ ابْ ِ ن عُمَرَ قَا َ ل َ كانَتْ امْرََأةٌ لِعُمَرَ تَشْهَدُ صََلاَة الصُّبْ ِ ح وَاْلعِشَاءِ فِي اْلجَمَاعَةِ فِي الْمَسْ ِ جدِ فَقِي َ ل َلهَا لِمَ تَخْرُ ِ جينَ وََقدْ تَعَْلمِينَ َأنَّ عُمَرَ يَكْرَهُ َ ذلِكَ وَيَغَارُ َقاَلتْ وَمَا يَمْنَعُهُ َأ ْ ن يَنْهَاِني قَا َ ل يَمْنَعُهُ َقوْلُ رَسُو ِ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ َلا تَمْنَعُوا ِإمَاءَ اللَّهِ مَسَا ِ جدَ اللَّهِ 
അബ്ദുല്ലാഹിബ്നുഉമർ(റ) പറഞ്ഞു. ഉമർ(റ)വിന്റെ ഭാര്യ പള്ളിയിൽ സുബ്ഹിനും ഇശാക്കും ജമാഅത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. അപ്പോൾ അവരോട് പറയപ്പെട്ടു: നിങ്ങളെന്തിനാണ് പള്ളിയിൽ വരുന്നത്.? ഉമർ(റ) അത് ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹത്തിന് അതിൽ രോഷമുണ്ടെന്നും നിങ്ങൾക്കറിഞ്ഞുകൂടെ.? അവർ പറഞ്ഞു.എങ്കിൽ എന്നെ തടയാൻ അദ്ദേഹത്തിന് എന്താണ് പ്രതിബന്ധം.? അയാൾ പറഞ്ഞു- അല്ലാഹുവിന്റെ ദാസികളെ (സ്ത്രീകളെ) നിങ്ങൾ അല്ലാഹുവിന്റെ പള്ളികളില്‍ നിന്നും തടയരുത് എന്ന നബിയുടെ കൽപനയാണ്. ഉമർ(റ)വിനെ തടസ്സപ്പെടുത്തുന്നത് (സ്വ.ബുഖാരി..)..
. حَدََّثنَا عَبْدُ اْلَأعَْلى عَنْ مَعْمَ ٍ ر عَنْ الزُّهْرِيِّ عَنْ سَالِ ٍ م عَنْ ابْ ِ ن عُمَرَ قَا َ ل قَا َ ل رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ ِإ َ ذا اسْتَأَْ ذنَتْ َأحَدَكُمْ امْرََأتُهُ َأ ْ ن تَأْتِيَ الْمَسْ ِ جدَ َفَلا يَمْنَعْهَا قَا َ ل وَ َ كانَتْ امْرََأةُ عُمَرَ بْ ِ ن الْخَطَّا ِ ب رَضِيَ اللَّهُ عَنْهُ تُصَلِّي فِي الْمَسْ ِ جدِ فَقَا َ ل َلهَا ِإنَّكِ َلتَعَْلمِينَ مَا ُأحِبُّ َفَقاَلتْ وَاللَّهِ َلا َأنْتَ ِ هي حَتَّى تَنْهَاِني قَا َ ل َفطُعِنَ عُمَرُ وَِإنَّهَا َلفِي الْمَسْ ِ جدِ 
അബ്ദുല്ലാഹിബ്നുഉമർ(റ) പറഞ്ഞു. നബിസല്ലല്ലാഹു അലൈഹി വസല്ലംഅരുളി: നിങ്ങളോരാളുടെ ഭാര്യ പള്ളിയിലേക്ക് വരാൻ അനുവാദം ചോദിച്ചാൽ അവളെ തടയരുത്. ഉമർ(റ)വിന്റെ ഭാര്യ പിയിൽ വെച്ച് നമസ്ക്കരിക്കാറുണ്ട്. അവരോട് അദ്ദേഹം ചോദിച്ചു ഞാനിത് ഇഷ്ടപ്പെടുന്നില്ലെന്ന് നിനക്കറിയാമല്ലോ.? അപ്പോൾ അവർ പറഞ്ഞു. താങ്കൾ എന്നെ തടയുന്നതുവരെ ഞാൻ അതിൽ നിന്ന് വിരമിക്കുകയില്ല. - ഉമർ(റ)വിന് കുത്തേററ സന്ദർഭത്തിൽ അവർ പള്ളിയിൽ ഉണ്ടായിരുന്നു. مسند أحمدകാന്തപുരം സുന്നികള്‍ വാചകമടിക്കുന്നപോലെ ഹിജാബിന്റെ ആയത്തോടെ സ്ത്രീകൾ പള്ളിയിൽ പോയി ജുമുഅ ജമാഅത്തുകളില്‍ പങ്കെടുക്കുന്നത് ഹറാമാക്കിയിരുന്നുവെങ്കിൽ മുഹാജിറത്തായ മഹതി ആത്വിഖ(റ) ഖുർആനിന്റെ ആ കൽപ്പന ലംഘിച്ചുവെന്ന് പറയേണ്ടിവരും....

സ്ത്രീ പള്ളി ഷാഫി മദ്ഹബില്‍.....
ഷാഫി ഇമാം അദ്ദേഹത്തിന്റെ സുപ്രസിദ്ധ ഗ്രന്ഥം അല്‍-ഉമ്മില്‍

 قَالَ : الشَّافِعِيُّ ) : وَمَنْ قُلْت لَا جُمُعَةَ عَلَيْهِ مِنْ الْأَحْرَارِ لِلْعُذْرِ بِالْحَبْسِ ، أَوْ غَيْرِهِ وَمِنْ النِّسَاءِ وَغَيْرِ الْبَالِغِينَ وَالْمَمَالِيكِ فَإِذَا شَهِدَ الْجُمُعَةَ صَلَّاهَا رَكْعَتَيْنِ وَإِذَا أَدْرَكَ مِنْهَا رَكْعَةً أَضَافَ إلَيْهَا أُخْرَى وَأَجْزَأَتْهُ عَنْ الْجُمُعَةِ
( الأم للشافعي » كتاب الصلاة » إيجاب الجمعة )
“ജുമുഅ നിര്‍ബന്ധമില്ലെന്ന് ഞാന്‍ പറഞ്ഞ തടവുപുള്ളി പോലുള്ള പ്രതിബന്ധമുള്ള സ്വതന്ത്രപുരുഷന്‍, സ്ത്രീകള്‍, അടിമകള്‍, പ്രായപൂര്‍ത്തിയെത്താത്തവര്‍, എന്നിവര്‍ ജുമുഅക്ക് ഹാജര്‍ ആയാല്‍ അവര്‍ ജുമുഅയുടെ രണ്ട് റകഅത് തന്നെ നമസ്‌കരിക്കണം. ഒരു റകഅതാണ് അവര്‍ക്ക് (ഇമാമിനോടൊപ്പം ) ജുമുഅയായി കിട്ടിയതെങ്കില്‍ ഒരു റകഅത് കൂടി അതിനോട്  കൂട്ടി നമസകരിക്കണം. എങ്കില്‍ ജുമുഅ ആയിട്ട് അവര്‍ക്കതു മതിയാകുന്നതാണ് .”
______________

قَالَ الشَّافِعِيُّ ) : وَهَكَذَا أُحِبُّ لِمَنْ حَضَرَ الْجُمُعَةَ مِنْ عَبْدٍ وَصَبِيٍّ وَغَيْرِهِ إلَّا النِّسَاءَ فَإِنِّي أُحِبُّ لَهُنَّ النَّظَافَةَ بِمَا يَقْطَعُ الرِّيحَ الْمُتَغَيِّرَةَ وَأَكْرَهُ لَهُنَّ الطِّيبَ وَمَا يُشْهَرْنَ بِهِ مِنْ الثِّيَابِ بَيَاضٍ ، أَوْ غَيْرِهِ فَإِنْ تَطَيَّبْنَ وَفَعَلْنَ مَا كَرِهْت لَهُنَّ لَمْ يَكُنْ عَلَيْهِنَّ إعَادَةُ صَلَاةٍ
( الأم للشافعي » كتاب الصلاة » إيجاب الجمعة » الهيئة للجمعة )
 “സ്ത്രീകള്‍ ഒഴികെയുള്ള അടിമകളും, കുട്ടികളും, മറ്റുള്ളവരും (സുഗന്ധം പൂശി ) ഹാജറാകുന്നതിനെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.  എന്നാല്‍ സ്ത്രീകള്‍ സുഗന്ധം ഉപയോഗിച്ച് ജുമഅ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അവള്‍ ശരീരത്തിലെ ദുര്‍ഗന്ധങ്ങള്‍ ശരിക്ക് നീങ്ങുന്നതുവരെ ശരിയായ നിലക്ക് കുളിച്ച് ശുദ്ധിയായി പങ്കെടുക്കുന്നതിനെയാണ് ഞാനിഷ്ടപ്പെടുന്നത്. ഇനി ഞാന്‍ അവള്‍ക്ക് വെറുക്കുന്ന  സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അവള്‍ നമസ്‌കാരത്തിന്ന് വന്നാല്‍ അവള്‍ നമസ്‌കാരം മടക്കി നമസ്‌ക്കരിക്കേണ്ടതില്ല.”
______________
عَنْ أُمِّ سَلَمَةَ زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَتْ : { كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إذَا سَلَّمَ مِنْ صَلَاتِهِ قَامَ النِّسَاءُ حِينَ يَقْضِي تَسْلِيمَهُ وَمَكَثَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي مَكَانِهِ يَسِيرًا } قَالَ ابْنُ شِهَابٍ فَتَرَى مُكْثَهُ ذَلِكَ وَاَللَّهُ أَعْلَمُ لِكَيْ يَنْفُذَ النِّسَاءُ قَبْلَ أَنْ يُدْرِكَهُنَّ مَنْ انْصَرَفَ مِنْ الْقَوْمِ

“നബി (സ) ഭാര്യ ഉമ്മുസലമ(റ) നിവേദനം : അല്ലാഹുവിന്റെ റസൂല്‍ സലാം വീട്ടുന്നതോടെ സ്ത്രീകള്‍ എഴുന്നേററ് പോവുമായിരുന്നു. സലാം വീട്ടിയ ഉടനെ എഴുന്നേല്‍ക്കുന്നതിനു മുന്‍പായി നബി (സ) അല്‍പ്പസമയം അവിടെത്തന്നെയിരിക്കും. ഇബ്‌നു ശിഹാബ് (റ)പറയുന്നു: (അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ ) ജനങ്ങല്‍ നിന്നും പിരിഞ്ഞുപോകുന്നവര്‍ സ്ത്രീകളുമായി കൂടിക്കലരുന്നതിനു മുമ്പായി സ്ത്രീകള്‍ എഴുന്നേററു പോകുവാന്‍ വേണ്ടിയായിരുന്നു നബി(സ)യുടെ ആ ഇരുത്തമെന്ന് ഞാന്‍ കരുതുന്നു.”
______________
وَاسْتُحِبَّ أَنْ يَذْكُرَ الْإِمَامُ اللَّهَ شَيْئًا فِي مَجْلِسِهِ قَدْرَ مَا يَتَقَدَّمُ مَنْ انْصَرَفَ مِنْ النِّسَاءِ قَلِيلًا كَمَا قَالَتْ أُمُّ سَلَمَةَ
( الأم للشافعي » كتاب الصلاة » باب كلام الإمام وجلوسه بعد السلام )
“ഇമാം സലാം വീട്ടിയാല്‍ അദ്ദേഹത്തിന്റെ പിന്നിലുള്ള സ്ത്രീകള്‍ പിരിഞ്ഞുപോകുന്നത് വരെ അദ്ദേഹം അല്‍പസമയം അല്ലാഹുവിനെ ദിക്‌റ് ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. ഉമ്മുസലമ(റ) പറഞ്ഞപോലെ.”
______________
നബി (സ) യുടെ കൂടെ പെരുന്നാള്‍ നമസ്‌കാരങ്ങളിലും ഖുതുബകളിലും സഹാബാവനിതകള്‍ പങ്കെടുത്തിരുന്നു എന്ന ഹദീസുകള്‍ 

قَالَ أَخْبَرَنَا الشَّافِعِيُّ قَالَ أَخْبَرَنَا سُفْيَانُ عَنْ أَيُّوبَ السِّخْتِيَانِيِّ قَالَ سَمِعْتُ عَطَاءَ بْنَ أَبِي رَبَاحٍ يَقُولُ سَمِعْتُ { ابْنَ عَبَّاسٍ يَقُولُ : أَشْهَدُ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ صَلَّى قَبْلَ الْخُطْبَةِ يَوْمَ الْعِيدِ ثُمَّ خَطَبَ فَرَأَى أَنَّهُ لَمْ يَسْمَعْ مِنْ النِّسَاءِ فَأَتَاهُنَّ فَذَكَّرَهُنَّ وَوَعَظَهُنَّ ، وَأَمَرَهُنَّ بِالصَّدَقَةِ وَمَعَهُ بِلَالٌ قَائِلٌ بِثَوْبِهِ هَكَذَا فَجَعَلَتْ الْمَرْأَةُ تُلْقِي الْخَرْصَ وَالشَّيْءَ
ഇമാം ശാഫീ (റ) പറഞ്ഞു: “ഇബ്‌നു അബ്ബാസ് (റ) പറയുന്നതായി അത്വാ (റ) കേട്ടു. തീര്‍ച്ചയായും നബി(സ) പെരുന്നാള്‍ ദിവസം ഖുതുബയുടെ മുമ്പ് നമസ്‌കരിക്കുകയും ശേഷം ഖുതുബ നടത്തുകയും ചെയ്തത് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകള്‍ ഖുതുബ കേട്ടിട്ടില്ലെന്ന് നബി(സ)ക്ക് അഭിപ്രായമുണ്ടായി. അങ്ങനെ അവരുടെ അടുത്തേക്ക് ചെല്ലുകയും അവരെ ഉപദേശിക്കുകയും ഗുണദോഷിക്കുകയും ചെയ്തു. അവരോട് ധര്‍മം ചെയ്യാന്‍ കല്‍പ്പിക്കുകയും ചെയ്തു. നബി(സ)യുടെ കൂടെ ബിലാല്‍ (റ) ഇപ്രകാരം വസ്ത്രം പിടിച്ചുകൊണ്ട് ഉണ്ടായിരുന്നു. ഒരു സ്ത്രീ സ്വര്‍ണ്ണത്തിന്റെ ചിറ്റും മറ്റുപലതും അതിലേക്ക് ഇടാന്‍ തുടങ്ങി.”
______________

أَخْبَرَنَا الرَّبِيعُ قَالَ أَخْبَرَنَا الشَّافِعِيُّ قَالَ أَخْبَرَنَا إبْرَاهِيمُ عَنْ عَدِيِّ بْنِ ثَابِتٍ عَنْ سَعِيدِ بْنِ جُبَيْرٍ عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ تَعَالَى عَنْهُمَا قَالَ { صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ الْعِيدَيْنِ بِالْمُصَلَّى ، وَلَمْ يُصَلِّ قَبْلَهُمَا ، وَلَا بَعْدَهُمَا شَيْئًا ثُمَّ انْفَتَلَ إلَى النِّسَاءِ فَخَطَبَهُنَّ قَائِمًا ، وَأَمَرَ بِالصَّدَقَةِ قَالَ : فَجَعَلَ النِّسَاءُ يَتَصَدَّقْنَ بِالْقُرْطِ وَأَشْبَاهِهِ  
( الأم للشافعي » كتاب الصلاة » كتاب صلاة العيدين )
  ഇമാം ശാഫീ (റ) പറഞ്ഞു: “ഇബ്‌നു അബ്ബാസ് (റ) നിവേദനം: രണ്ടു പെരുന്നാളിനും നബി (സ) ഈദ് ഗാഹില്‍ നമസ്‌കരിച്ചു.പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പോ ശേഷമോ സുന്നത്ത് നമസ്‌കരിച്ചില്ല. പിന്നീട് സ്ത്രീകളുടെ അടുക്കലേക്ക് പോയി കൊണ്ട് അവരോട്  പ്രസംഗിച്ചു. ദാനധര്‍മം ചെയ്യാന്‍ അവരോട്  കല്‍പ്പിക്കുകയും ചെയ്തു .ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു:സ്ത്രീകള്‍ അവരുടെ ചിറ്റും അതുപോലുള്ളതും ദാനം ചെയ്തു.”
______________
( قَالَ الشَّافِعِيُّ ) : وَلَا بَأْسَ أَنْ يَخْطُبَ  عَلَى مِنْبَرٍ فَمَعْلُومٌ عَنْهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ خَطَبَ عَلَى الْمِنْبَرِ يَوْمَ الْجُمُعَةِ ، وَقَبْلَ ذَلِكَ كَانَ يَخْطُبُ عَلَى رِجْلَيْهِ قَائِمًا إلَى جِذْعٍ ، وَمِنْهَا أَنْ لَا بَأْسَ أَنْ يَخْطُبَ الرَّجُلُ الرِّجَالُ ، وَإِنْ رَأَى أَنَّ النِّسَاءَ ، وَجَمَاعَةً مِنْ الرِّجَالِ لَمْ يَسْمَعُوا خُطْبَتَهُ لَمْ أَرَ بَأْسًا أَنْ يَأْتِيَهُمْ فَيَخْطُبَ خُطْبَةً خَفِيفَةً يَسْمَعُونَهَا ، وَلَيْسَ بِوَاجِبٍ عَلَيْهِ لِأَنَّهُ لَمْ يُرْوَ ذَلِكَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إلَّا مَرَّةً ، وَقَدْ خَطَبَ خُطَبًا كَثِيرَةً ، وَفِي ذَلِكَ دَلَالَةٌ عَلَى أَنَّهُ فَعَلَ وَتَرَكَ ، وَالتَّرْكُ أَكْثَرُ . 
( الأم للشافعي » كتاب الصلاة » كتاب صلاة العيدين )
“മിമ്പറില്‍ വെച്ച് ഖുതുബ പറയുന്നത് കുഴപ്പമില്ല. ജുമുഅ ദിവസം നബി(സ) മിമ്പറില്‍മേല്‍ നിന്ന് ഖുതുബ പറഞ്ഞത് അറിയപ്പെട്ട കാര്യമാണ്. മിമ്പര്‍ ഉണ്ടാക്കപെടുന്നതിന്റെ മുമ്പ് രണ്ടുകാലില്‍ ഈത്തപ്പനത്തടിയിലേക്ക് (ചാരി) നിന്നു കൊണ്ടാണ് ഖുതുബ നടത്തിയിരുന്നത്. പുരുഷന്മാര്‍ക്ക് പുരുഷന്‍ ഖുതുബ നടത്തുന്നത് കുഴപ്പമില്ല എന്നത് അതില്‍ പെട്ടതാണ്. സ്ത്രീകളും പുരുഷന്മാരില്‍ നിന്ന് ഒരു വിഭാഗവും ഖുതുബ കേട്ടിട്ടില്ല എന്ന് ഖത്തീബ് മനസ്സിലാക്കിയാല്‍ അവര്‍ കേള്‍ക്കത്തക്കവിധം അവരുടെ അടുത്ത് ചെന്ന് ലഘുവായ ഒരു ഖുതുബ നടത്തുന്നതില്‍ ഞാന്‍ ഒരു കുഴപ്പവും കാണുന്നില്ല. അത് അദ്ദേഹത്തിന് നിര്‍ബന്ധമില്ല. കാരണം നബി(സ) യില്‍നിന്ന് അത് ഒരു പ്രാവശമല്ലാതെ റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിട്ടില്ല. നബി(സ) ധാരാളം ഖുതുബ നടത്തിയിട്ടും ഒരിക്കല്‍ മാത്രമേ അങ്ങനെ ചെയ്തിട്ടുള്ളൂ .ആ കാര്യത്തില്‍ നബി(സ) ചെയ്തതിനും ഉപേക്ഷിച്ചതിനും തെളിവുണ്ട്. രണ്ടാം ഖുതുബ ഉപേക്ഷിച്ചതിനാണ് ധാരാളം തെളിവുള്ളത് .”
______________
സ്ത്രീകള്‍ ഈദ് ഗാഹില്‍ ഹാജറാകുന്നതിനെ പറ്റി ഇമാം ഷാഫി (റ ) പറയുന്നു 
 قَالَ ) : وَأُحِبُّ إذَا حَضَرَ النِّسَاءُ الْأَعْيَادَ وَالصَّلَوَاتِ يَحْضُرْنَهَا نَظِيفَاتٍ بِالْمَاءِ غَيْرَ مُتَطَيِّبَاتٍ ، وَلَا يَلْبَسْنَ ثَوْبَ شُهْرَةٍ وَلَا زِينَةٍ ، وَأَنْ يَلْبَسْنَ ثِيَابًا قَصِدَةً مِنْ الْبَيَاضِ وَغَيْرِهِ ، وَأَكْرَهُ لَهُنَّ الصِّبَغَ كُلَّهَا فَإِنَّهَا تُشْبِهُ الزِّينَةَ وَالشُّهْرَةَ أَوْ هُمَا
(الأم للشافعي » كتاب الصلاة » كتاب صلاة العيدين » الزينة للعيد)
 “സ്ത്രീകള്‍ നമസ്‌കാരങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും ഹാജറാകുന്നതാണ് ഞാന്‍ ഇഷ്ടപെടുന്നത് (സുന്നത്ത് ). അവര്‍ വെള്ളം കൊണ്ട് ശുദ്ധീകരിച്ചവരും സുഗന്ധങ്ങള്‍ ഉപയോഗിക്കാത്തവരുമായി ഹാജറാകണം . പ്രശസ്തിയുടെ വസ്ത്രമോ ആഭരണമോ ധരിക്കരുത്. മിതമായ വസ്ത്രങ്ങള്‍ അവര്‍ ധരിക്കണം. വെള്ളനിറത്തിലുള്ളതും അല്ലാത്തവയും ആവാം. എല്ലാതരം കളര്‍ വസ്ത്രങ്ങളും സ്ത്രീകള്‍ക്ക് ഞാന്‍ വെറുക്കുന്നു. കാരണം, അത് ആഭരണത്തിനോടോ പ്രശസ്തിയുടേതിനോടോ അല്ലെങ്കില്‍ അവ രണ്ടിനോടോ സാദ്രിശ്യമുള്ളതാണ്."
______________
ആര്‍ത്തവകാരികളും കുട്ടികളും ഈദ് ഗാഹില്‍ ഹാജറാകുന്നതിനെ പറ്റി ഇമാം ഷാഫി (റ ) പറയുന്നു 
 قَالَ الشَّافِعِيُّ ) : وَيَلْبَسُ الصِّبْيَانُ أَحْسَنَ مَا يَقْدِرُونَ عَلَيْهِ ذُكُورًا أَوْ إنَاثًا وَيَلْبَسُونَ الْحُلِيَّ وَالصِّيَغَ ، وَإِنْ حَضَرَتْهَا امْرَأَةٌ حَائِضٌ لَمْ تُصَلِّ ، وَدَعَتْ ، وَلَمْ أَكْرَهْ لَهَا ذَلِكَ ، وَأَكْرَهْ لَهَا أَنْ تَحْضُرَهَا غَيْرَ حَائِضٍ إلَّا طَاهِرَةً لِلصَّلَاةِ لِأَنَّهَا لَا تَقْدِرُ عَلَى الطَّهَارَةِ ، وَأَكْرَهُ حُضُورَهَا إلَّا طَاهِرَةً إذَا كَانَ الْمَاءُ يُطَهِّرُهَا . 
(الأم للشافعي » كتاب الصلاة » كتاب صلاة العيدين » الزينة للعيد)
"കുട്ടികള്‍, അവര്‍ പെണ്‍കുട്ടികളോ ആണ്‍കുട്ടികളോ ആവട്ടെ, അവര്‍ തങ്ങള്‍ക്ക് സാധ്യമാകുന്ന ഏറ്റവും നല്ല വസ്ത്രം ധരിക്കട്ടെ. ആഭരണങ്ങളും വര്‍ണവസ്ത്രങ്ങളും ധരിക്കട്ടെ, ഇനി ആര്‍ത്തവകാരികളായ സ്ത്രീകള്‍ അവിടെ (ഈദ് ഗാഹില്‍) ഹാജറായാല്‍ അവള്‍ നമസ്‌കരിക്കരുത്. അവള്‍ പ്രാര്‍ഥിക്കണം. അവള്‍ പങ്കെടുക്കല്‍ ഞാന്‍ വെറുക്കുന്നില്ല. ആര്‍ത്തവകാരിയല്ലെങ്കില്‍ നമസ്‌കാരത്തിന് അംഗശുദ്ധി ഇല്ലാതെ ഹാജറാകുന്നത് ഞാന്‍ വെറുക്കുന്നു. കാരണം അവള്‍ക്ക് അംഗശുദ്ധി ചെയ്യാന്‍ അവിടെ സാധിക്കുകയില്ലല്ലോ..! ശുദ്ധീകരിക്കാന്‍ വെള്ളമുണ്ടെങ്കിലും അവള്‍ ശുദ്ധിയായിട്ടല്ലാതെ ഹാജറാകുന്നതും ഞാന്‍ വെറുക്കുന്നു .”
______________

ഇതുപോലെ നബി(സ) സ്ത്രീകളടക്കമുള്ള മ’ മൂമുകള്‍ക്ക് ഇമാമായി നിന്ന് നമസ്കരിക്കുമ്പോള്‍ സ്ത്രീകളുടെകൂടെയുള്ള ചെറിയ കുട്ടികള്‍, കരഞ്ഞു ശല്യപ്പെടുത്തുമ്പോള്‍ നബി(സ) നമസ്കാരത്തിന്റെ ദൈര്‍ഘ്യം ചുരുക്കി അവരെകൂടി പരിഗണിച്ചിരുന്നു എന്ന് പറയുന്ന ഹദീസിനെ (സ്വഹീഹ് മുസ്ലിം ഹദീസ് നമ്പര്‍:230 ) വിശദീകരിച്ചുകൊണ്ട് ഇമാം നവവി(റ) രേഖപ്പെടുത്തുന്നു:

 وَفِيهِ جَوَازُ صَلَاةِ النِّسَاءِ مَعَ الرِّجَالِ فِي الْمَسْجِدِ وَأَنَّ الصَّبِيَّ يَجُوزُ إِدْخَالُهُ الْمَسْجِدَ وَإِنْ كَانَ الْأَوْلَى تَنْزِيهُ الْمَسْجِدِ عَمَّنْ لَا يُؤْمَنُ مِنْهُ حَدَثٌ قَوْلُهُ
الكتاب: المنهاج شرح صحيح مسلم    (4/187)
النووي، أبو زكريا (631 - 676هـ، 1234- 1278م).
 “ഈ ഹദീസില് സ്ത്രീകള്‍ പള്ളിയില്‍ വെച്ച് പുരുഷന്മാരുടെ നമസ്കാരത്തിന്റെ കൂടെ നമസ്കരിക്കലും കുട്ടികളെ പള്ളിയില്‍ പ്രവേശിപ്പിക്കലും അനുവദനീയമാ‍ണെന്നുണ്ട് .”(ശറഹ് മുസ്ലിം:4/187 )


എപ്രകാരമാണ് സ്വഫ്ഫ്(അണി) നിലകൊണ്ടത് എന്ന് ഇമാംനവവി(റ) തന്നെ വ്യക്തമാക്കുന്നത് കാണുക: “സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെ ഒരു ജമാഅത്തായി നമസ്കരിക്കുമ്പോള്‍ അവരുടെ ഇടയില്‍ യാതൊരു മറയും ഇല്ലാതിരുന്നാല്‍ സ്ത്രീകളുടെ സ്വഫ്ഫുകളില്‍ ഏറ്റവും ശ്രേഷ്ഠമായത് അവസാനത്തെ വരിയാണ്. അബൂ ഹുറൈറ(റ)യുടെ ഹദീസിന്റെ അടിസ്ഥാനത്തില്‍.നബി(സ) പറഞ്ഞു പുരുഷന്മാരുടെ അണികളില്‍ ഏറ്റവും ഉത്തമമായത് ആദ്യത്തേതും ചീത്തയായത് അവസാനത്തേതും ആകുന്നു. സ്ത്രീകളുടെ അണികളില്‍ കൂടുതല്‍ ഉത്തമം അവസാനത്തേതും ചീത്തയായത് ആദ്യത്തേതും ആകുന്നു.”(ശറഹുല്‍ മുഹദ്ദബ് 4 /301 )

പുരുഷന്മാരുടെ അണികളില്‍ എപ്പോഴും ശ്രേഷ്ഠം ആദ്യത്തെ വരിയാണ്. മോശം അവസാനത്തേതും. എന്നാല്‍ ഹദീസില്‍ പരാമര്‍ശിച്ച സ്ത്രീകളുടെ വരി എന്നതിന്റെ ഉദ്ദേശ്യം പുരുഷന്മാരുടെ പിന്നില്‍ നമസ്കരിക്കുന്ന സ്ത്രീകളുടെ വരികളാണ്. എന്നാല്‍ പുരുഷന്മാരുടെ പിന്നിലല്ലാതെ അവര്‍ പ്രത്യേകമായി നമസ്കരിക്കുകയാണെങ്കില്‍ അവരുടെ വരികള്‍ പുരുഷന്മാരുടെതുപോലെയാണ്. അതായത് നല്ലത് ആദ്യത്തേതും ചീത്ത അവസാനത്തേതും. പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്വാഫ്ഫുകളില്‍ മോശമായത് എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത്, ശ്രേഷ്ടതയിലും പ്രതിഫലത്തിലും കുറവുള്ളതെന്നാണ്. ശറഇന്റെ തേട്ടം അതില്‍ നിന്ന് അകന്നു നില്ക്കാനാണ്. അതിനെതിരാകലാണ് നന്മ. തീര്‍ച്ചയായും സ്ത്രീകളുടെ അണികളില്‍ അവസാനത്തേതിനു നബി(സ) ശ്രേഷ്ഠതകല്പിച്ചത് പുരുഷന്മാരുമായി അകന്നത് കൊണ്ടും അവരെ കാണുന്നതില്‍നിന്നും അവര്‍ വിദൂരമായത്കൊണ്ടും, പുരുഷന്മാരുടെ ചലനം കാണുമ്പോഴും കേള്‍ക്കുമ്പോഴും സ്ത്രീകളുടെ മനസ്സ് പുരുഷന്മാരുമായി ബന്ധമുള്ള അവസ്ഥ കുറയുന്നതുകൊണ്ടുമാണ്.”(ശറഹ് മുസ്ലിം 4 /119 ,120 ) 

 ശാഫീ മദ്ഹബിലെ പ്രശസ്ത പണ്ഡിതനും രണ്ടാം ശാഫി എന്നറിയപ്പെടുന്ന ഇമാം നവവി(റ) സ്ത്രീകള്‍ പള്ളികളിലെ ജുമുഅ ജമാഅത്തുകളില്‍ പങ്കെടുക്കുന്നതിനെ പറ്റി അദ്ദേഹത്തിന്റെ ഗ്രന്ഥമായ ശറഹുല്‍ മുഹദ്ധബില്‍ പറയുന്നത് നോക്കുക.

وَقَدْ نَقَلَ ابْنُ الْمُنْذِرِ وَغَيْرُهُ الْإِجْمَاعَ عَلَى أَنَّهَا لَوْ حَضَرَتْ وَصَلَّتْ الْجُمُعَةَ جَازَ ، وَقَدْ ثَبَتَتْ الْأَحَادِيثُ الصَّحِيحَةُ الْمُسْتَفِيضَةُ أَنَّ النِّسَاءَ كُنَّ يُصَلِّينَ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي مَسْجِدِهِ خَلْفَ الرِّجَالِ وَلِأَنَّ اخْتِلَاطَ النِّسَاءِ بِالرِّجَالِ إذَا لَمْ يَكُنْ خَلْوَةً لَيْسَ بِحَرَامٍ 


"തീര്‍ച്ചയായും സ്ത്രീകള്‍ ജുമുഅക്ക് പങ്കെടുക്കുകയും അവളത് നമസ്‌ക്കരിക്കുകയും ചെയ്താല്‍ അനുവദനീയമാകുമെന്നതില്‍ ഇജ്മാഅ് ഉണ്ടെന്ന് ഇബ്‌നു മുന്‍ദിറും മററും ഉദ്ധരിച്ചിട്ടുണ്ട്. നബി(സ) യുടെ പള്ളിയില്‍ നബി(സ) യുടെയും പുരുഷന്‍മാരുടെയും പിന്നില്‍ നിന്നു കൊണ്ട് സ്ത്രീകള്‍ നമസ്‌ക്കരിച്ചിരുന്നു എന്നത് സഹീഹായ ധാരാളം ഹദീസുകളാല്‍ സ്ഥിരപ്പെട്ടിട്ടുമുണ്ട്. മാത്രമല്ല സ്ത്രീകളും പുരുഷന്‍മാരും ഇടകലരുക എന്നത് ഏകാന്തതയിലല്ലെങ്കില്‍ ഒരിക്കലും ഹറാമാകുന്നുമില്ല."
 ( المجموع شرح المهذب »  كتاب الصلاة  »  باب صلاة الجمعة )
 പത്ത് കിതാബില്‍ പറയുന്നു :
ويكره حضور المسجد لمشتهاة وشابة لا غيرهما عند أمن الفتنة (عشرة كتب : صفحة
കാഴ്ചയില്‍ ആഗ്രഹിക്കപ്പെടുന്നവര്‍ക്കും യുവതികള്‍ക്കും പള്ളിയില്‍ ഹാജരാവല്‍ കറാഹത്താണ്. ഇവരല്ലാത്തവരല്ല. നാശത്തെ പേടിക്കാത്തപ്പോഴാണ് ഇപ്പറഞ്ഞത്. 
(ഒറ്റമാളിയേക്കല്‍ മുത്തുക്കോയ തങ്ങളുടെ പത്ത് കിതാബ് പരിഭാഷ പേജ് : 131)
Note: ഇവിടെ കറാഹത്ത് (അനിഷ്ടകരം) മാത്രമാണ് യുവതികള്‍ക്കു പോലും പള്ളിയില്‍ ഹാജരാവല്‍ ഹറാമില്ല എന്നാണ് പറയുന്നത്. യുവതികളല്ലാത്തവര്‍ക്ക് അനുവദിയവുമാണ്.
 وَيَقِفُ خَلْفَهُ الرِّجَالُ ثُمَّ الصِّبْيَانُ ثُمَّ النِّسَاءُ  (شرح المحلي على المنهاج  (1 / 312
ഇമാമിന്റെ പിന്നില്‍ ആദ്യം പുരുഷന്മാരും പിന്നെ ആണ്‍കുട്ടികളും പിന്നെ സ്ത്രീകളുമാണ് അണിനിരക്കേണ്ടത്. (മഹല്ലി :1/312)
 ويقف خلف الإمام الرجال، ثم الصبيان، ثم النساء. (فتح المعين  (2 / 32
ഇമാമിന്റെ പിന്നില്‍ ആദ്യം പുരുഷന്മാരും പിന്നെ കുട്ടികളും ശേഷം സ്ത്രീകളും നില്‍ക്കണം  (ഫത്ഹുല്‍ മുഈന്‍ : 66)
 أذا أرادت المرأة حضور الجمعة فهو كحضورها لسائر الصلوات (المجموع  4  496
സ്ത്രീകള്‍ ജുമുഅഃ നമസ്കാരത്തിന്  പങ്കെടുക്കാന്‍ ഉദ്ദേശിച്ചാല്‍ മറ്റുള്ള  നമസ്കാരങ്ങള്‍ക്ക് അവര്‍ വരുമ്പോള്‍ പാലിക്കേണ്ട നിബന്ധനയോടു കൂടി വരേണ്ടതാണ്. (ശറഹുല്‍ മുഹദ്ദബ് വാല്യം 4 പേജ്:496) 
 ولا أحب لواحد ممن له ترك الجمعة من الاحرار للعذر ولا من النساء وغير البالغين والعبيد أن يصلى الظهر حتى ينصرف الامام... لانه لعله يقدر على إتيان الجمعة فيكون إتيانها خيرا له  ( الأم :  1 / 219)
ജുമുഅഃ നിര്‍ബന്ധമില്ലാത്ത സ്വതന്ത്ര പുരുഷന്മാരില്‍ നിന്നുള്ള വിട്ടു വീഴ്ചയുള്ളവര്‍, പ്രായപൂര്‍ത്തിയെത്താത്തവര്‍, സ്ത്രീകള്‍, അടിമകള്‍, എന്നിവര്‍ ഇമാം ജുമുഅഃ നിര്‍വ്വഹിച്ചു അതില്‍ിന്ന് വിരമിച്ച ശേഷമല്ലാതെ ളുഹ്ര്‍ നമസ്കരിക്കുന്നതി ഞാന്‍ ഇഷ്ടപ്പെടുന്നില്ല.കാരണം അവര്‍ക്ക് അവരുടെ തടസ്സം നീങ്ങിയാല്‍ ജുമുഅഃക്കു പങ്കെടുക്കലാണ് ഏറ്റവും ഉത്തമം. (അല്‍ഉമ്മ് : 1/219)
സ്ത്രി സുഗന്ധം ഉപയോഗിച്ചു കൊണ്ട് ജുമുഅഃനമസ്കാരത്തിൽ പങ്കെടുക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നില്ല.ശര­ീരത്തിലെ ദുർഗന്ധങ്ങൾ ശരിക്കു നീങ്ങുന്നത്വരെ അവൾ ശരിയായ നിലക്ക് കുളിച്ച് ശുദ്ധിയായിവരുന്നതിനെ­യാണ് ഞാൻ ഇഷ്ടപ്പെടുന്നത്.അത് പോലെ ആഡംബരത്തിലുള്ള വസ്തുക്കളെ ഞാൻ അവൾക്ക് വെറുക്കുന്നു.എന്നാൽ ഞാൻ അവൾക്ക് വെറുക്കുന്ന സുഗന്ധദ്രവ്യങ്ങളും മറ്റും ഉപയോഗിച്ച് അവൾ ജുമുഅഃക്ക് വന്നാലും ആ നമസ്കാരം അവൾ മടക്കി നിസ്കരിക്കേണ്ടതില്ല.­"(അൽ ഉമ്മ്:വാള്യം:1-പേജ്-­197)
"സ്ത്രീകളുടെ മേൽ ജുമുഅഃനിർബന്ധമില്ല.അ­വളിൽ നിന്ന് ജുമുഅഃസ്വഹീഹാകും.അത്­ അവളുടെ ളുഹ്റ് നമസ്കാരത്തിന് പകരമാവുകയും ചെയ്യും"(മദാഹിബുൽ അർബഅ-പേജ്:329)

"സ്ത്രീകൾ ജുമുഅഃയിൽ പങ്കെടുക്കുകയും അവൾ നിസ്കരിക്കുകയും ചെയ്താൽ അത് അനുവദനീയമാണ് അതിൻമേൽ ഇജ്മാഅ് ഉണ്ട് നബി(സ) യുടെ പള്ളികളിൽ പുരുഷൻമാരുടെ പിന്നിൽ നിന്ന് സ്ത്രീകൾ നിസ്കരിച്ചിരുന്നു എന്ന് സ്വഹീഹായ ഹദീസുകളില്‍ സ്ഥിരപ്പെടൂകയും ചെയ്തിരിക്കുന്നു."(ഇ­ബ്നുമുൻദി
ർ ശറഹുൽ മുഹദ്ദബ്-വാള്യം:4-പേ­ജ്-484)
സ്ത്രീകളുടെ ജുമുഅ നമസ്കാരം ഷാഫി മദ്ഹബില്‍:

ശാഫീ മദ്ഹബിലെ പ്രശസ്ത പണ്ഡിതനും രണ്ടാം ശാഫി എന്നറിയപ്പെടുന്ന ഇമാം നവവി(റ) സ്ത്രീകള്‍ പള്ളികളിലെ ജുമുഅ ജമാഅത്തുകളില്‍ പങ്കെടുക്കുന്നതിനെ പറ്റി അദ്ദേഹത്തിന്റെ ഗ്രന്ഥമായ ശറഹുല്‍ മുഹദ്ധബില്‍ പറയുന്നത് നോക്കുക.
وَقَدْ نَقَلَ ابْنُ الْمُنْذِرِ وَغَيْرُهُ الْإِجْمَاعَ عَلَى أَنَّهَا لَوْ حَضَرَتْ وَصَلَّتْ الْجُمُعَةَ جَازَ ، وَقَدْ ثَبَتَتْ الْأَحَادِيثُ الصَّحِيحَةُ الْمُسْتَفِيضَةُ أَنَّ النِّسَاءَ كُنَّ يُصَلِّينَ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي مَسْجِدِهِ خَلْفَ الرِّجَالِ وَلِأَنَّ اخْتِلَاطَ النِّسَاءِ بِالرِّجَالِ إذَا لَمْ يَكُنْ خَلْوَةً لَيْسَ بِحَرَامٍ 


"തീര്‍ച്ചയായും സ്ത്രീകള്‍ ജുമുഅക്ക് പങ്കെടുക്കുകയും അവളത് നമസ്‌ക്കരിക്കുകയും ചെയ്താല്‍ അനുവദനീയമാകുമെന്നതില്‍ ഇജ്മാഅ് ഉണ്ടെന്ന് ഇബ്‌നു മുന്‍ദിറും മററും ഉദ്ധരിച്ചിട്ടുണ്ട്. നബി(സ) യുടെ പള്ളിയില്‍ നബി(സ) യുടെയും പുരുഷന്‍മാരുടെയും പിന്നില്‍ നിന്നു കൊണ്ട് സ്ത്രീകള്‍ നമസ്‌ക്കരിച്ചിരുന്നു എന്നത് സഹീഹായ ധാരാളം ഹദീസുകളാല്‍ സ്ഥിരപ്പെട്ടിട്ടുമുണ്ട്. മാത്രമല്ല സ്ത്രീകളും പുരുഷന്‍മാരും ഇടകലരുക എന്നത് ഏകാന്തതയിലല്ലെങ്കില്‍ ഒരിക്കലും ഹറാമാകുന്നുമില്ല."
 ( المجموع شرح المهذب »  كتاب الصلاة  »  باب صلاة الجمعة )

ഇമാം നവവി (റ) തുടരുന്നു:


إذَا أَرَادَتْ الْمَرْأَةُ حُضُورَ الْجُمُعَةِ فَهُوَ كَحُضُورِهَا لِسَائِرِ الصَّلَوَاتِ 

"ഒരു സ്ത്രീ ജുമുഅക്ക് പോകാന്‍  ഉദ്ദേശിച്ചാല്‍ മറ്റു നമസ്കാരങ്ങള്‍ക്ക് പോകുന്നത്  പോലെതന്നെയാണ് അവള്‍ ജുമുഅക്കും ഹാജറാകേണ്ടത് "

( المجموع شرح المهذب »  كتاب الصلاة  »  باب صلاة الجمعة » المعذور في ترك الجمعة )
ഇമാം നവവി (റ) തുടരുന്നു:

 ذَكَرْنَا أَنَّ الْمَعْذُورِينَ كَالْعَبْدِ وَالْمَرْأَةِ وَالْمُسَافِرِ وَغَيْرِهِمْ فَرْضُهُمْ الظُّهْرُ ، فَإِنْ صَلَّوْهَا صَحَّتْ ، وَإِنْ تَرَكُوا الظُّهْرَ وَصَلَّوْا الْجُمُعَةَ أَجْزَأَتْهُمْ بِالْإِجْمَاعِ ، نَقَلَ الْإِجْمَاعَ فِيهِ ابْنُ الْمُنْذِرِ وَإِمَامُ الْحَرَمَيْنِ وَغَيْرُهُمَا ( فَإِنْ قِيلَ ) : إذَا كَانَ فَرْضُهُمْ الظُّهْرَ أَرْبَعًا فَكَيْفَ سَقَطَ الْفَرْضُ عَنْهُمْ بِرَكْعَتَيْ الْجُمُعَةِ ( فَجَوَابُهُ ) : أَنَّ الْجُمُعَةَ وَإِنْ كَانَتْ رَكْعَتَيْنِ فَهِيَ أَكْمَلُ مِنْ الظُّهْرِ بِلَا شَكٍّ
“ജുമുഅയില്‍ നിന്ന് ഒഴിവാക്കപെട്ട സ്ത്രീകള്‍, അടിമകള്‍, യാത്രക്കാര്‍ എന്നിവര്‍ക്ക് ലുഹര്‍ നമസ്‌കരിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ അവര്‍ ജുമുഅ നമസ്‌കരിച്ചാല്‍ ശരിയാകുന്നതാണ് . അവര്‍ ലുഹര്‍ ഉപേക്ഷിക്കുകയും ജുമുഅ നമസ്‌കരിക്കുകയും ചെയ്താല്‍ അത് അനുവധിനീയമാണെന്നതില്‍ ഇജ്മാഅ് ഉണ്ട്. ഇതില്‍ ഇബ്‌നു മുന്‍ദിര്‍ (റ), ഇമാമുല്‍ ഹറമൈനി (റ) പോലെയുവര്‍ ഇജ്മാഅ് ഉദധരിച്ചിട്ടുണ്ട്. ‘നാലു റകഅത്ത് ളുഹര്‍ നമസ്‌ക്കരിക്കല്‍ ഇവര്‍ക്ക് നിര്‍ബ്ബന്ധമല്ലേ ? അപ്പോള്‍ ജുമുഅ രണ്ടു റകഅത്ത് നമസ്‌ക്കരിച്ചാല്‍ എങ്ങനെയാണ് നിര്‍ബ്ബന്ധം അവരില്‍ നിന്ന് ഇല്ലാതാവുക?’ എന്ന് ഒരാള്‍ ചോദിച്ചാല്‍ അതിനുള്ള മറുപടി ഇപ്രകാരമാണ്.  ജുമുഅ രണ്ടു റക്അത്താണെങ്കിലും ളുഹറിനേക്കാള്‍ ഏററവുംപരിപൂര്‍ണമായത് ജുമുഅയാണ്. അതില്‍ യാതൊരു സംശയവുമില്ല."
സ്ത്രീകള്‍ളുടെ സുന്നത്ത് നമസ്ക്കാരം ...  

നബി (സ) യുടെ ഭാര്യയായ സൈനബ (റ) രാത്രിയിലെ സുന്നത്ത് നമസ്‌കാരങ്ങളില്‍ പങ്കെടുക്കുകയും ക്ഷീണം ഉണ്ടാകുമ്പോള്‍ കയറില്‍ പിടിച്ചു നില്‍ക്കുകയും ചെയ്യുമായിരുന്നു എന്ന 784 ാം ഹദീസിന്റെ വിശദീകരണത്തില്‍ ഇമാം നവവി (റ) പറയുന്നു:

 وَفِيهِ : جَوَازُ التَّنَفُّلِ فِي الْمَسْجِدِ فَإِنَّهَا كَانَتْ تُصَلِّي النَّافِلَةَ فِيهِ فَلَمْ يُنْكِرْ عَلَيْهَا . 
“ഈ ഹദീസില്‍ സ്ത്രീകള്‍ സുന്നത്ത് നമസ്‌ക്കാരങ്ങള്‍ പള്ളിയില്‍ വെച്ച് നമസ്‌ക്കരിക്കല്‍ അനുവദനീയമാണെന്നുണ്ട്. കാരണം അവര്‍  സൈനബ് (റ)  സുന്നത്ത് നമസ്‌ക്കരിച്ചിരുന്നത് പള്ളിയില്‍ വെച്ചായിരുന്നു. നബി (സ) തടഞ്ഞിട്ടില്ല.”
 (...شرح مسلم » كتاب صلاة المسافرين وقصرها »  باب أمر من نعس في صلاته )

മയ്യിത്ത് നമസ്ക്കാരം സ്ത്രീകള്‍ക്ക്... 
ആയിശ (റ) നിവേദനം : സഅദ്ബ്നു അബീ വഖാസ് (റ) മരണപ്പെട്ടപ്പോള്‍ നബി (സ)യുടെ ഭാര്യമാര്‍ അദ്ദേഹത്തിന് വേണ്ടി മയ്യിത്ത്‌ നമസ്കരിക്കുവാന്‍ പള്ളിയില്‍ പ്രവേശിക്കുവാന്‍ ആവശ്യപ്പെട്ടു ആളെ അയച്ചു. അപ്രകാരം അവര്‍ ചെയ്തു. അദ്ദേഹത്തിന്‍റെ മയ്യിത്ത് അവരുടെ മുറികളുടെ അടുത്ത് വെച്ച് അവര്‍ അദ്ദേഹത്തിന് മയ്യിത്ത്‌ നമസ്കരിച്ചു. [മുസ്ലിം 973]

ആയിശ (റ) നിവേദനം : സഅദ് (റ) മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തെ പള്ളിയില്‍ പ്രവേശിപ്പിക്കുവിന്‍! ഞാന്‍ അദ്ദേഹത്തിന് മയ്യിത്ത്‌ നമസ്ക്കരിക്കുന്നത് വരെ, എന്ന് ആയിശ (റ) പറഞ്ഞു. [മുസ്‌ലിം]

ഇബ്നു അബ്ബാസ് (റ) നിവേദനം : പ്രവാചകനു വേണ്ടി മയ്യിത്ത് നമസ്കാരം നടന്നപ്പോള്‍ ആദ്യം പുരുഷന്മാര്‍ക്ക് പ്രവേശനം നല്‍കപ്പെട്ടു. അവര്‍ അദ്ദേഹത്തിന് നമസ്കരിച്ചു. പിന്നീട് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കപ്പെട്ടു. അവരും അദ്ദേഹത്തിന് വേണ്ടി നമസ്കരിച്ചു. [ബൈഹഖി].
ഇമാം നവവി (റ) പറയുന്നു : സ്ത്രീകള്‍ സംഘമായി മയ്യിത്ത്‌ നമസ്കരിച്ചാലും യാതൊരു വിരോധവുമില്ല. [ശ്രഹുല്‍ മുഹദ്ദബ് 5 /211]

ഗ്രഹണ നമസ്ക്കാരം സ്ത്രീകള്‍ക്ക്...  

 حَدََّثِني َأحْمَدُ بْنُ سَعِيدٍ الدَّاِ رمِيُّ حَدََّثنَا حَبَّا ُ ن حَدََّثنَا وُهَيْبٌ حَدََّثنَا مَنْصُورٌ عَنْ أُمِّهِ عَنْ َأسْمَاءَ ِبنْتِ َأِبي بَكٍْ ر َقاَلتْ َ كسََفتْ الشَّمْسُ عََلى عَهْدِ النَّبِيِّ صَلَّى اللَّهُ عََليْهِ وَسَلَّمَ َفَف ِ زعَ َفَأخْ َ طَأ ِبدِرْ ٍ ع حَتَّى أُدْ ِ ركَ ِب ِ ردَائِهِ بَعْدَ َ ذلِكَ َقاَلتْ َفَقضَيْتُ حَاجَتِي ُثمَّ ِ جئْتُ وَدَخَلْتُ الْمَسْ ِ جدَ َفرََأيْتُ رَسُو َ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ َقائِمًا َفقُمْتُ مَعَهُ َفَأ َ طا َ ل اْلقِيَامَ حَتَّى رََأيْتُِني ُأ ِ ريدُ َأ ْ ن َأجْلِسَ ُثمَّ َألْتَفِتُ ِإَلى الْمَرَْأةِ الضَّعِيَفةِ َفَأُقو ُ ل هَذِهِ َأضْعَفُ مِنِّي َفَأُقومُ َفرَ َ كعَ َفَأ َ طا َ ل الرُّ ُ كوعَ ُثمَّ رََفعَ رَأْسَهُ َفَأ َ طا َ ل اْلقِيَامَ حَتَّى َلوْ َأنَّ رَجًُلا جَاءَ خُيِّ َ ل ِإَليْهِ َأنَّهُ َلمْ يَرْ َ كعْ
ഗ്രഹണനമസ്ക്കാരത്തെ സംബന്ധമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഹദീസിൽ നബിസല്ലല്ലാഹു അലൈഹി വസല്ലം യുടെ കൂടെ നമസ്ക്കാരത്തിൽ പങ്കെടുത്ത അബൂബക്കർ സിദ്ധീഖി(റ)ന്റെ മകളായ അസ്മാഅ്(റ) പറയുന്നത്.....
ഞാൻ എന്റെ ആവശ്യങ്ങൾ പൂര്ർത്തിയാക്കി പള്ളിയിലെത്തി. അ​പ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലം നമസ്ക്കരിക്കയായിരുന്നു. ഞാനും അവരുടെ്കൂടെ നമസ്ക്കരിക്കുവാൻ )നിന്നു. നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ നിസ്ക്കാരത്തിന്റെ ദൈര്ർഘ്യം കാരണം എനിക്ക് ഇരിക്കാൻ തോന്നി​പ്പോയി. ഞാൻ നോക്കുമ്പോൾ ബലഹീനയായ ഒരു സ്ത്രീയെ കണ്ടു. അ​പ്പോൾ ഞാൻ വിചാരിച്ചു. ഇവൾ എന്നെക്കാൾ ദുര്ർബലയാണല്ലോ. അ​പ്പോൾ ഞാൻ നിൽക്കുക തന്നെ. അനന്തരം നബിസല്ലല്ലാഹു അലൈഹി വസല്ലം റുകൂഅ് ചെയ്തു. അത് വളരെ ദീര്ർഘമാക്കി. പിന്നീട് തല ഉയര്ർത്തി. വീണ്ടും നിറുത്തം ദീര്ർഘിപ്പിച്ചു. അ​പ്പോൾ വരുന്ന ഒരാൾക്ക് നബിസല്ലല്ലാഹു അലൈഹി വസല്ലം തീരെ റുകൂഅ് ചെയ്തിട്ടില്ലെന്ന് തോന്നി​പ്പോകും 

(സ്വഹീഹ് മുസ്ലിം) 




ആഇശ(റ) പറയുന്നു: അല്ലാഹുവിന്റെ ദൂതന്‍ ഒരു ദിവസം പ്രഭാതത്തില്‍ ഒരു വാഹനത്തില്‍ കയറി പുറപ്പെട്ടു. അപ്പോള്‍ സൂര്യഗ്രഹണം ഉണ്ടായി. ആഇശ(റ) പറയുന്നു: അപ്പോള്‍ ഒരു സംഘം സ്ത്രീകളെയും കൊണ്ട് ഞാന്‍ മുറികള്‍ക്കിടയിലൂടെ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോള്‍ നബി(സ) വാഹനത്തില്‍ നിന്ന് ഇറങ്ങി വന്നു പള്ളിയില്‍ തന്റെ നമസ്‌കാര സ്ഥലത്ത് പ്രവേശിച്ചു. അദ്ദേഹം നമസ്‌കരിക്കുവാന്‍ നിന്നു. ജനങ്ങള്‍ അദ്ദേഹത്തിന്റെ പിന്നിലും നിന്നു (മുസ്‌ലിം 903). ആഇശ(റ) സ്വന്തം വീട് ഉപേക്ഷിച്ച് സ്ത്രീകളുമായി നമസ്‌കരിക്കുവാന്‍ എന്തിന് പള്ളിയില്‍ പ്രവേശിച്ചു? പള്ളിയില്‍ വെച്ച് നമസ്‌കരിക്കുന്നതിനേക്കാള്‍ സ്ത്രീകള്‍ വീട്ടില്‍ വെച്ച് നമസ്‌കരിക്കലാണ് ഉത്തമമെങ്കില്‍?
ഇമാം നവവി(റ) എഴുതുന്നു: ഈ ഹദീസില്‍ സ്ത്രീകള്‍ ഗ്രഹണ നമസ്‌കാരം നിര്‍വഹിക്കല്‍ നല്ലതാണെന്നുണ്ട്. അതുപോലെ പരപുരുഷന്മാരുടെ പിന്നില്‍ അവര്‍ക്ക് സന്നിഹിതരാകുമെന്നും. (ശര്‍ഹു മുസ്‌ലിം 3-481). ഇബ്‌നു ഹജര്‍(റ) എഴുതുന്നു: തീര്‍ച്ചയായും സ്ത്രീകള്‍ പള്ളിയുടെ പിന്നിലായിരുന്നു. മറ്റുള്ള നമസ്‌കാരങ്ങളില്‍ അവരുടെ പതിവുപോലെ (ഫത്ഹുല്‍ ബാരി 3-656). മറ്റുള്ള നമസ്‌കാരങ്ങള്‍ എന്ന് ഇ വിടെ ഇബ്‌നുഹജര്‍(റ) പറഞ്ഞത് ഏതു നമസ്‌കാരങ്ങളെ സംബന്ധിച്ചാണ്? ആലോചിക്കുക. 


ആഇശ(റ) പറയുന്നു: അല്ലാഹുവിന്റെ ദൂതന്‍ ഒരു ദിവസം പ്രഭാതത്തില്‍ ഒരു വാഹനത്തില്‍ കയറി പുറപ്പെട്ടു. അപ്പോള്‍ സൂര്യഗ്രഹണം ഉണ്ടായി. ആഇശ(റ) പറയുന്നു: അപ്പോള്‍ ഒരു സംഘം സ്ത്രീകളെയും കൊണ്ട് ഞാന്‍ മുറികള്‍ക്കിടയിലൂടെ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോള്‍ നബി(സ) വാഹനത്തില്‍ നിന്ന് ഇറങ്ങി വന്നു പള്ളിയില്‍ തന്റെ നമസ്‌കാര സ്ഥലത്ത് പ്രവേശിച്ചു. അദ്ദേഹം നമസ്‌കരിക്കുവാന്‍ നിന്നു. ജനങ്ങള്‍ അദ്ദേഹത്തിന്റെ പിന്നിലും നിന്നു (മുസ്‌ലിം 903). ആഇശ(റ) സ്വന്തം വീട് ഉപേക്ഷിച്ച് സ്ത്രീകളുമായി നമസ്‌കരിക്കുവാന്‍ എന്തിന് പള്ളിയില്‍ പ്രവേശിച്ചു? പള്ളിയില്‍ വെച്ച് നമസ്‌കരിക്കുന്നതിനേക്കാള്‍ സ്ത്രീകള്‍ വീട്ടില്‍ വെച്ച് നമസ്‌കരിക്കലാണ് ഉത്തമമെങ്കില്‍?
ഇമാം നവവി(റ) എഴുതുന്നു: ഈ ഹദീസില്‍ സ്ത്രീകള്‍ ഗ്രഹണ നമസ്‌കാരം നിര്‍വഹിക്കല്‍ നല്ലതാണെന്നുണ്ട്. അതുപോലെ പരപുരുഷന്മാരുടെ പിന്നില്‍ അവര്‍ക്ക് സന്നിഹിതരാകുമെന്നും. (ശര്‍ഹു മുസ്‌ലിം 3-481). ഇബ്‌നു ഹജര്‍(റ) എഴുതുന്നു: തീര്‍ച്ചയായും സ്ത്രീകള്‍ പള്ളിയുടെ പിന്നിലായിരുന്നു. മറ്റുള്ള നമസ്‌കാരങ്ങളില്‍ അവരുടെ പതിവുപോലെ (ഫത്ഹുല്‍ ബാരി 3-656). മറ്റുള്ള നമസ്‌കാരങ്ങള്‍ എന്ന് ഇ വിടെ ഇബ്‌നുഹജര്‍(റ) പറഞ്ഞത് ഏതു നമസ്‌കാരങ്ങളെ സംബന്ധിച്ചാണ്? ആലോചിക്കുക. - See more at: http://shababweekly.net/wp/?p=3632#sthash.Ul1u3QYh.dpuf

  حَدََّثنَا َأبُو بَكِْ ر بْنُ َأِبي شَيْبََة حَدََّثنَا عَبْدُ اللَّهِ بْنُ نُمَيْ ٍ ر ح و حَدََّثنَا مُحَمَّدُ بْنُ عَبْدِ اللَّهِ بْ ِ ن نُمَيْ ٍ ر وَتََقارَبَا فِي اللَّفْظِ قَا َ ل حَدََّثنَا َأِبي حَدََّثنَا عَبْدُ الْمَلِكِ عَنْ عَطَاءٍ عَنْ جَاِب ٍ ر قَا َ ل انْ َ كسََفتْ الشَّمْسُ فِي عَهْدِ رَسُو ِ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ يَوْمَ مَاتَ ِإبْرَاهِيمُ ابْنُ رَسُو ِ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ فَقَا َ ل النَّاسُ ِإنَّمَا انْ َ كسََفتْ لِمَوْتِ ِإبْرَاهِيمَ فَقَامَ النَّبِيُّ صَلَّى اللَّهُ عََليْهِ وَسَلَّمَ َفصَلَّى ِبالنَّا ِ س سِتَّ رَكَعَاتٍ ِبَأرْبَ ِ ع سَجَدَاتٍ بَدََأ َف َ كبَّرَ ُثمَّ َقرََأ َفَأ َ طا َ ل الْقِرَاءََة ُثمَّ رَ َ كعَ نَحْوًا مِمَّا قَامَ ُثمَّ رََفعَ رَأْسَهُ مِنْ الرُّ ُ كو ِ ع َفَقرََأ قِرَاءًَة دُو َ ن الْقِرَاءَةِ اْلُأوَلى ُثمَّ رَ َ كعَ نَحْوًا مِمَّا قَامَ ُثمَّ رََفعَ رَأْسَهُ مِنْ الرُّ ُ كو ِ ع َفَقرََأ قِرَاءًَة دُو َ ن الْقِرَاءَةِ الثَّاِنيَةِ ُثمَّ رَ َ كعَ نَحْوًا مِمَّا َقامَ ُثمَّ رََفعَ رَأْسَهُ مِنْ الرُّ ُ كو ِ ع ُثمَّ انْحَدَرَ ِبالسُّجُودِ َفسَجَدَ سَجْدَتَيْ ِ ن ُثمَّ قَامَ َفرَ َ كعَ َأيْضًا َثلَا َ ث رَكَعَاتٍ َليْسَ فِيهَا رَكْعَةٌ ِإلَّا الَّتِي َقبَْلهَا َأطْوَلُ مِنْ الَّتِي بَعْدَهَا وَرُكُوعُهُ نَحْوًا مِنْ سُجُودِهِ ُثمَّ تََأخَّرَ وَتََأخَّرَتْ الصُّفُوفُ خَلَْفهُ حَتَّى انْتَهَيْنَا وََقا َ ل َأبُو بَكٍْ ر حَتَّى انْتَهَى ِإَلى النِّسَاءِ ُثمَّ تََقدَّمَ وَتََقدَّمَ النَّاسُ مَعَهُ حَتَّى قَامَ فِي مَقَامِهِ فَانْصَرَفَ حِينَ انْصَرَفَ وََقدْ آضَتْ الشَّمْسُ فَقَا َ ل يَا َأيُّهَا النَّاسُ ِإنَّمَا الشَّمْسُ وَالَْقمَرُ آيَتَانِ مِنْ آيَاتِ اللَّهِ وَِإنَّهُمَا َلا يَنْكَسِفَانِ لِمَوْتِ َأحَدٍ مِنْ النَّا ِ س وََقا َ ل َأبُو بَكٍْ ر لِمَوْتِ بَشَ ٍ ر َفِإ َ ذا رََأيْتُمْ شَيًْئا مِنْ َ ذلِكَ َفصَلُّوا حَتَّى تَنْجَلِيَ مَا مِنْ شَيْءٍ تُوعَدُونَهُ 35 ِإلَّا َقدْ رََأيْتُهُ فِي صََلاتِي هَذِهِ َلَقدْ ِ جيءَ ِبالنَّا ِ ر وَ َ ذلِكُمْ حِينَ رََأيْتُمُوِني تََأخَّرْتُ مَخَاَفَة َأ ْ ن يُصِيبَِني مِنْ َل ْ فحِهَا وَحَتَّى رََأيْتُ فِيهَا صَاحِبَ الْمِحْجَ ِ ن يَجُرُّ قُصْبَهُ فِي النَّا ِ ر كَا َ ن يَسْ ِ رقُ الْحَاجَّ ِبمِحْجَِنهِ َفِإنْ فُطِنَ َلهُ قَا َ ل ِإنَّمَا تَعَلَّقَ ِبمِحْجَِني وَِإنْ غُفِ َ ل عَنْهُ َ ذهَبَ ِبهِ وَحَتَّى رََأيْتُ فِيهَا صَاحِبََة الِْ هرَّةِ الَّتِي رَبَ َ طتْهَا َفَلمْ تُ ْ طعِمْهَا وََلمْ تَدَعْهَا تَأْكُلُ مِنْ خَشَا ِ ش الَْأرْ ِ ض حَتَّى مَاتَتْ جُوعًا ُثمَّ ِ جيءَ ِبالْجَنَّةِ وَ َ ذلِكُمْ حِينَ رََأيْتُمُوِني تََقدَّمْتُ حَتَّى ُقمْتُ فِي مََقامِي وََلَقدْ مَدَدْتُ يَدِي وََأنَا ُأرِيدُ َأ ْ ن َأتَنَاوَ َ ل مِنْ َثمَ ِ رهَا لِتَنْظُرُوا ِإَليْهِ ُثمَّ بَدَا لِي َأ ْ ن َلا َأفْعَ َ ل َفمَا مِنْ شَيْءٍ تُوعَدُونَهُ ِإلَّا َقدْ رََأيْتُهُ فِي صََلاتِي هَذِهِ 
 ജാബിർ(റ) നിവേദനം പ്രവാചകന്റെ പുത്രൻ ഇബ്രാഹിം മരണ‍പ്പെട്ട ദിവസം സൂര്യന് ഗ്രഹണം ബാധിച്ചു. അപ്പോൾ സൂര്യന് ഗ്രഹണം ബാധിച്ചത് പ്രവാചകന്റെ പുത്രൻ ഇബ്രാഹിം മരണ‍പ്പെട്ടതുകൊണ്ടാണെന്ന് ജനങ്ങൾ പറഞ്ഞു. നബിസല്ലല്ലാഹു അലൈഹി വസല്ലം ജനങ്ങളേയും കൊണ്ട് നമസ്ക്കരിക്കുവാൻ നിന്നു......... ശേഷം നബിസല്ലല്ലാഹു അലൈഹി വസല്ലം പിന്നിലേക്ക് മാറി അപ്പോൾ വരികൾ തന്റെ അടുത്തുള്ള വരികളിലെക്കുമാറി. അബൂബക്കർ(റ) പറയുന്നു. സ്ത്രീകളുടെ വരികളിലേക്ക് ഞങ്ങള്‍ എത്തുന്നതുവരെ.

 ُثمَّ تََأخَّرَ وَتََأخَّرَتْ الصُُّفوف خَْلفه حَتَّى اِنْتَهَيْنَا ِإَلى النِّسَاء , ُثمَّ تََقدَّمَ وَتََقدَّمَ النَّاس مَعَهُ حَتَّى قَامَ فِي مََقامه ) فِيهِ َأنَّ اْلعَمَل الَْقلِيل َلا يُبْطِل الصََّلاة . وَضَبَ َ ط َأصْحَابنَا الَْقلِيل ِبمَا دُون َثَلاث خُطُوَات مُتَتَاِبعَات , وََقاُلوا : الثََّلاث مُتَتَاِبعَات تُبْطِلهَا . وَيَتََأوَُّلو َ ن هَ َ ذا الْحَدِيث عََلى َأنَّ الْخُطُوَات َ كانَتْ مُتََفرَِّقة َلا مُتَوَالِيَة , وََلا يَصِحّ تَْأ ِ ويله عََلى َأنَّهُ كَا َ ن خُطْوَتَيْ ِ ن لَِأنَّ َقوْله ( اِنْتَهَيْنَا ِإَلى النِّسَاء ) يُخَالِفهُ , وَفِيهِ اِسْتِحْبَاب صََلاة الْ ُ كسُوف لِلنِّسَاءِ , وَفِيهِ حُضُورهنَّ وَرَاء الرِّجَال.
الكتاب: المنهاج شرح صحيح مسلم بن الحجاج
النووي، أبو زكريا (631 - 676هـ، 1234- 1278م).
 പുരുഷൻമാരുടെ വരികൾ സ്ത്രീകളുടെവരികളിലേക്ക് എത്തി എന്നതിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി എഴുതുന്നു. ഈ ഹദീസിൽ സ്ത്രീകൾ ഗ്രഹണ നമസ്ക്കാരം നിർവ്വഹിക്കൽ സുന്നത്താണെന്നുണ്ട്.അതുപോലെ പുരുഷൻമാരുടെ പിന്നിൽ അവർ ഹാജരാകലും ....  


وَحَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ الْقَعْنَبِيُّ، حَدَّثَنَا سُلَيْمَانُ، - يَعْنِي ابْنَ بِلاَلٍ - عَنْ يَحْيَى، عَنْ عَمْرَةَ، أَنَّ يَهُودِيَّةً، أَتَتْ عَائِشَةَ تَسْأَلُهَا فَقَالَتْ أَعَاذَكِ اللَّهُ مِنْ عَذَابِ الْقَبْرِ ‏.‏ قَالَتْ عَائِشَةُ فَقُلْتُ يَا رَسُولَ اللَّهِ يُعَذَّبُ النَّاسُ فِي الْقُبُورِ قَالَتْ عَمْرَةُ فَقَالَتْ عَائِشَةُ قَالَ رَسُولُ اللَّهِ صلى الله عليه وسلم عَائِذًا بِاللَّهِ ثُمَّ رَكِبَ رَسُولُ اللَّهِ صلى الله عليه وسلم ذَاتَ غَدَاةٍ مَرْكَبًا فَخَسَفَتِ الشَّمْسُ ‏.‏ قَالَتْ عَائِشَةُ فَخَرَجْتُ فِي نِسْوَةٍ بَيْنَ ظَهْرَىِ الْحُجَرِ فِي الْمَسْجِدِ فَأَتَى رَسُولُ اللَّهِ صلى الله عليه وسلم مِنْ مَرْكَبِهِ حَتَّى انْتَهَى إِلَى مُصَلاَّهُ الَّذِي كَانَ يُصَلِّي فِيهِ فَقَامَ وَقَامَ النَّاسُ وَرَاءَهُ - قَالَتْ عَائِشَةُ - فَقَامَ قِيَامًا طَوِيلاً ثُمَّ رَكَعَ فَرَكَعَ رُكُوعًا طَوِيلاً ثُمَّ رَفَعَ فَقَامَ قِيَامًا طَوِيلاً وَهُوَ دُونَ الْقِيَامِ الأَوَّلِ ثُمَّ رَكَعَ فَرَكَعَ رُكُوعًا طَوِيلاً وَهُوَ دُونَ ذَلِكَ الرُّكُوعِ ثُمَّ رَفَعَ وَقَدْ تَجَلَّتِ الشَّمْسُ فَقَالَ ‏ "‏ إِنِّي قَدْ رَأَيْتُكُمْ تُفْتَنُونَ فِي الْقُبُورِ كَفِتْنَةِ الدَّجَّالِ ‏"‏ ‏.‏ قَالَتْ عَمْرَةُ فَسَمِعْتُ عَائِشَةَ تَقُولُ فَكُنْتُ أَسْمَعُ رَسُولَ اللَّهِ صلى الله عليه وسلم بَعْدَ ذَلِكَ يَتَعَوَّذُ مِنْ عَذَابِ النَّارِ وَعَذَابِ الْقَبْرِ ‏.‏
അംറത്(റ) നിവേദനം. ഒരു യഹൂദ സ്ത്രീ ചില കാര്യങ്ങൾ അന്വേഷിച്ചുകൊണ്ട് ആയിശ(റ)യുടെ അടുക്കൽ വന്നപ്പോൾ ഖബ്റിലെ ശിക്ഷയിൽ നിന്ന് അല്ലാഹു നിങ്ങളെ രക്ഷിക്കട്ടെ എന്ന് പറഞ്ഞു. ഞാൻ (ആയിശ(റ) നബിസല്ലല്ലാഹു അലൈഹി വസല്ലംയോട് ചോദിച്ചു. ആളുകൾ ഖബ്റിൽ ശിക്ഷിക്കപ്പെടുമോ..? അപ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലം അല്ലാഹുവിൽ അഭയം എന്ന് പറഞ്ഞു. പിന്നീട് ഒരുദിവസം പ്രഭാതത്തിൽ നബിസല്ലല്ലാഹു അലൈഹി വസല്ലം ഒരു വാഹനത്തിൽ കയറി (വീട്ടിൽ നിന്നും പുറത്ത് പോയി) ആ അവസരത്തിൽ സൂര്യഗ്രഹണം ഉണ്ടായി. ആയിശ(റ) പറയുന്നു. ഉടനെ ഞാൻ വേറേ കുറച്ച് സ്ത്രീകൾടെ കൂടെ നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ പത്നിമാരുടെ വാസസ്ഥലത്തിലൂടെ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലം തന്റെ വാഹനത്തിൽ പള്ളിയിൽ എത്തിച്ചേരുകയും സാധാരണ നമസ്ക്കാരം നടത്താറുള്ള സ്ഥലത്ത് നിൽക്കയും ചെയ്തു. ജനങ്ങൾ അദ്ദേഹത്തിന്റെ പിന്നിൽ നമസ്ക്കാരത്തിന് നിന്നു ആഇശ(റ) പറഞ്ഞു. )നബിസല്ലല്ലാഹു അലൈഹി വസല്ലം ദീര്ർഘമായി നിന്നു.(ഖുർആൻ പാരായണം ചെയ്തു) പിന്നീട് റുകൂഅ ചെയ്തു. അതും വളരെയധികം ദീര്ർഘിപ്പിച്ചു. റുകൂഇൽ നിന്നും ഉയര്ർന്ന് വീണ്ടും ദീർഘമായി നിന്നു.(പാരായണം ചെയ്തു.) അത് ആദ്യത്തെതിനേക്കാൾ ലഘുവായിരുന്നു. വീണ്ടും റുകൂഅ ചെയ്തു. അതും ദീർഘമായിരുന്നുവെങ്കിലും ആദ്യത്തെതിനേക്കാൾ ലഘുവായിരുന്നു..പിന്നീട് റുകൂഇൽ നിന്ന് ഉയർന്നു. അങ്ങിനെ ദീർഘമായി നിന്നും റുകൂഅ ചെയ്തും രണ്ട് റക്അത്ത് പൂര്ർത്തിയാക്കി. . അപ്പോഴേക്കും സൂര്യൻ പ്രത്യക്ഷപ്പെട്ടിരുന്നു.



ഇഹ്തികാഫ്‌ പള്ളിയില്‍ ആല്ലാത്തെ ശരിയാവില്ല....

 أَنَّ الِاعْتِكَافَ لَا يَصِحُّ إِلَّا فِي الْمَسْجِدِ لِأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَزْوَاجَهُ وَأَصْحَابَهُ إِنَّمَا اعْتَكَفُوا فِي الْمَسْجِدِ مَعَ الْمَشَقَّةِ فِي مُلَازَمَتِهِ فَلَوْ جَازَ فِي الْبَيْتِ لفعلوه ولو مرة لاسيما النِّسَاءُ لِأَنَّ حَاجَتَهُنَّ إِلَيْهِ فِي الْبُيُوتِ أَكْثَرُ
الكتاب: المنهاج شرح صحيح مسلم بن الحجاج (8/68)
النووي، أبو زكريا (631 - 676هـ، 1234- 1278م).
ഇതിന്റെ ചുരുക്കം ഇപ്രകാരമാണ്:
ഈ ഹദീസിലുണ്ട്:ഇഹ്തികാഫ് പള്ളിയിലല്ലാതെ ശരിയാവുകയില്ല.തീർച്ചയായും റസൂൽ(സ)യും,അവിടുത്തെ ഭാര്യമാരും കൂട്ടുകാരും അവർക്ക് ചില പ്രയാസങ്ങളും ബുദ്ധിമുട്ടും ഉണ്ടായിട്ട് പോലും അവർ ഇഹ്തികാഫ് ഇരുന്നത് പള്ളിയിലാണ്.വീട്ടിൽ ഇഹ്തികാഫ് ഇരിക്കൽ അനുവദനീയമാകുമായിരുന്നെങ്കിൽ അവർ അങ്ങനെ ചെയ്യുമായിരുന്നു.ഇത് സ്ത്രീകൾക്കും ബാധകമാണ്.കാരണൗ പെണ്ണുങ്ങൾക്കാണല്ലോ വീടിന്റെ ആവശ്യം കൂടുതലായുള്ളത്.
" لا يَصِحُّ الاعْتِكَافُ مِنْ الرَّجُلِ وَلا مِنْ الْمَرْأَةِ إلا فِي الْمَسْجِدِ , وَلا يَصِحُّ فِي مَسْجِدِ بَيْتِ الْمَرْأَةِ وَلا مَسْجِدِ بَيْتِ الرَّجُلِ وَهُوَ الْمُعْتَزَلُ الْمُهَيَّأُ لِلصَّلاةِ" اهـ .
 الكتاب: المجموع شرح المهذب(6/480)
النووي، أبو زكريا (631 - 676هـ، 1234- 1278م).
ആണിന്റെതാകട്ടെ,പെണ്ണിന്റെതാകട്ടെ ഇഹ്തികാഫ് പള്ളിയിലല്ലാതെ സ്വീകാര്യമാവുകയില്ല.അത് പെണ്ണിന്റെ വീട്ടിലെയും,ആണിന്റെ വീട്ടിലെയും നമസ്കരിക്കാൻ വേണ്ടി നീക്കിവെച്ച വീട്ടിലെ പള്ളിയായാലും സ്വീകാര്യമാവുകയില്ല.
عن عا عشة قالت: وَلَا اعْتِكَافَ إِلَّا فِي مَسْجِدِ جَمَاعَةٍ وَالسُّنَّةُ فِيمَنِ اعْتَكَفَ أَنْ يَصُومَ
الكتاب: السنن الكبرى
البيهقي (384 - 458 هـ = 994 - 1066 م)
 
ആഇഷ (റ) പറയുന്നു ഇഅതികാഫ് ഇരിക്കുന്ന വ്യക്തി നോമ്പനുഷ്ടിക്കല്‍ സുന്നത്താണ് ജമാഅത്ത്  നടക്കുന്ന പള്ളിയിലല്ലാതെ ഇഅതികാഫില്ല 
 (സുനന്‍ ബൈഹഖി)

لَا يَصِحُّ اعْتِكَافُ امْرَأَةٍ فِي مَسْجِدِ بَيْتِهَا، وَهُوَ الْمُعْتَزَلُ الْمُهَيَّأُ لِلصَّلَاةِ) لِأَنَّهُ لَيْسَ بِمَسْجِدٍ بِدَلِيلِ جَوَازِ تَغْيِيرِهِ وَمُكْثِ الْجُنُبِ فِيهِ، وَلِأَنَّ نِسَاءَ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَرَضِيَ عَنْهُنَّ كُنَّ يَعْتَكِفْنَ فِي الْمَسْجِدِ وَلَوْ كَفَى بُيُوتُهُنَّ لَكَانَتْ لَهُنَّ أَوْلَى،
الكتاب: مغني المحتاج إلى معرفة معاني ألفاظ المنهاج (2/190)
الخطيب الشربيني ( 000 - 977 هـ = 000 - 1570 م)
തീര്‍ച്ചയായും തന്റെ വീട്ടിലെ പള്ളിയില്‍ സ്ത്രീ ഇഅതികാഫ് ഇരുന്നാല്‍ സ്വഹീഹാവുകയില്ല. കാരണം പ്രവാചക ഭാര്യമാര്‍ പള്ളിയിലായിരുന്നു ഇഅതികാഫ് ഇരുന്നത്. സ്ത്രീകള്‍ക്ക് വീട്ടിലെ പള്ളി മതിയാകുമെങ്കില്‍ നബി (സ) യുടെ ഭാര്യമാര്‍ക്കാണ് അത് ഏറ്റവും അനുയോജ്യമാകുക. (മുഗ്നി ശറഹുല്‍ മിന്ഹാജ്
പള്ളിയില്‍ മാത്രമെ ഇഅ്തികാഫ് ശരിയാവുകയൊള്ളൂ. ഇത് ശാഫീ മദ്ഹബിലെ കിതാബുകള്‍വരെ വ്യക്തമാക്കുന്നുണ്ട്.
പള്ളിയില്‍ മാത്രമെ ഇഅ്തികാഫ് സാധുവാകുകയൊള്ളൂ. ജുമുഅത്തു പള്ളിയാണ് ഏറ്റവും നല്ലത്. അവയവങ്ങളില്‍ ചിലത് പള്ളിയില്‍ നിന്ന് പുറത്തേക്കിടുന്നത് വിരോധമില്ല. പള്ളിയിലല്ലാതെ വീട്ടിലോ മറ്റോ നമസ്കാരത്തിനായി തയ്യാര്‍ ചെയ്യപ്പെട്ട സ്ഥലത്ത് ഇഅ്തികാഫ് സ്വഹീഹാവുകയില്ല. 
(പത്തുകിതാബ് അധ്യായം നൂറുല്‍ അബ്സാര്‍. ഇബ്റാഹീം പുത്തൂര്‍ ഫൈസിയുടെ പരിഭാഷയില്‍ നിന്ന്  പേജ് : 123)

മലമൂത്ര വിസര്‍ജ്ജം ചെയ്യുക, രോഗമാകുക, ആര്‍ത്തവമുണ്ടാകുക പോലൊത്ത ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ആവശ്യങ്ങള്‍ക്കു വേണ്ടിപുറത്തു പോകുന്നതു കൊണ്ട് ഇഅ്തികാഫ് ബാത്വിലാവുകയില്ല.
(ഇബ്റാഹീം പുത്തൂര്‍ ഫൈസിയുടെ ഉംദ പരിഭാഷയില്‍ിന്ന് പേ ജ് : 184)

ഇനി സാധാരണ  മുസ്ലിയാക്കന്മാര്‍ തട്ടി വിടാറുണ്ട് പ്രവാചകന്റെ ഭാര്യമാര്‍ ഇഅ്തികാഫ് ഇരുന്നത് പള്ളിയില്‍ അല്ല എന്ന്. അത് തീര്‍ത്തും തെട്ടിധരിപ്പിക്കലും ശുദ്ധ കളവും ആണ്.. കാരണം ഇമാം ഇബ്ന്‍ ഹജര്‍ അസ്ഖലാനി(റ) യുടെ ഉസ്താദ് ആയ   ഇമാം ഹാഫിദ് അൽ ഇറാഖി റഹിമഹുല്ലാഹിയുടെ  ശറഹുല് തഖ്‌രീബ് എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക....
 

സ്ത്രീ പള്ളി ഖുര്‍ആനില്‍..... 
അല്ലാഹുവിന്  ഇബാദത്തു ചെയ്യുന്നതിന്നായി പണ്ടുകാലം മുതലെ പള്ളികളില്‍ സ്ത്രീകള്‍ വന്നിരുന്നു. ലോക മുസ്ലിംകള്‍ക്ക് ഉദാഹരണമായി വിശുദ്ധഖുര്‍ആനില്‍ എടുത്തു പറയപ്പെട്ടവരും പേരെടുത്തു പറഞ്ഞ ഏകമഹതിയായ മര്‍യം(റ)യോട് അല്ലാഹു പറയുന്നത് നോക്കൂ.
يَا مَرْيَمُ اقْنُتِي لِرَبِّكِ وَاسْجُدِي وَارْكَعِي مَعَ الرَّاكِعِينَ  )ال عمران 43
മര്‍യമേ, നിന്റെ രക്ഷിതാവിാട് നീ ഭയഭക്തി കാണിക്കുകയും, സാഷ്ടാംഗം ചെയ്യുകയും, തലകുനിക്കുന്നവരോടൊപ്പം തല കുനിക്കുകയും ചെയ്യുക. (ആലുഇംറാന്‍ : 43)

പള്ളികളില്‍ നമസ്കരിച്ചു കൊണ്ടിരിക്കുന്നവരുടെകൂടെ നമസ്കരിക്കാനാണ് അല്ലാഹു മറിയം(റ)യോട് ഇവിടെ നിര്‍ദ്ദേശിക്കുന്നത്. തഫ്സീര്‍ ഇബ്നു കസീര്‍ ഈ ആയത്തി വിശദീകരിച്ചു കൊണ്ട് പറയുന്നു :
أي: كوني منهم
الكتاب: تفسير القرآن العظيم (2/41)
ابن كثير القرشي (700 - 774هـ). 
അതായത് നീ അവരില്‍ ഉള്‍പ്പെട്ടവളായി നിര്‍വ്വഹിക്കുക.
 (തഫ്സീര്‍ ഇബ്നു കസീര്‍ : 363)

പള്ളി ദര്‍സില്‍ പഠിപ്പിക്കുന്ന തഫ്സീര്‍ ബൈളാവിയില്‍ പറയുന്നു :
أمرت بالصلاة في الجماعة
تفسير البيضاوى صفحة رقم (2/16)
البيضاوي، ناصر الدين (  691هـ،  - 1292م).  
അവര്‍ ജമാഅത്തായി നമസ്കരിക്കുവാന്‍ കല്‍പിക്കപ്പെട്ടു. 
(തഫ്സീര്‍ ബൈളാവി: 2 /16 )  

അപ്രകാരം തഫ്സീര്‍ ഖാസിന്‍ പറയുന്നു : 
وإنما قال : اركعي مع الراكعين ولم يقل : مع الراكعات لأن لفظ الراكعين أعم فيدخل فيه الرجال والنساء , والصلاة مع الرجال أفضل وأتم. وقيل : معناه كفعل الراكعين وقيل : المراد به الصلاة في جماعة أي صلى مع المصلين في جماعة.
 (تفسير الخازن(1 / 245)
الخازن (678 - 741هـ، 1280 - 1341م).
മറിയമേ, നീ റുകൂഅ് ചെയ്യുന്ന സ്ത്രീകളുടെ കൂടെ റുകൂഅ് ചെയ്യൂ എന്ന് പറയാതെ റുകൂഅ് ചെയ്യുന്നവരുടെ കൂടെ (പുല്ലിംഗ ബഹുവചനമായി) എന്നാണ് പറഞ്ഞത്. കാരണം അതില്‍ സ്ത്രീകളും പുരുഷനമാരും ഉള്‍പെടുന്നതുകൊണ്ടാണ്. പുരുഷനമാരുടെ കൂടെ നമസ്കരിക്കലാണ് ഏറ്റവും ഉത്തമവും പരിപൂര്‍ണ്ണവും. നമസ്കരിക്കുന്നവര്‍ ചെയ്യുന്നതുപോലെ ചെയ്യുക എന്നും നമസ്കരിക്കുന്നവരുടെ കൂടെ ജമാഅത്ത് നമസ്കാരത്തില്‍ നീ പങ്കെടുക്കുക എന്നും അര്‍ത്ഥം പറയപ്പെ ടുന്നു. 
(തഫ്സീര്‍ ഖാസിന്‍ : 1/347)

സ്ത്രീകൾ പള്ളിയിൽ വന്ന് അല്ലാഹുവിനെ ആരാധിക്കുന്നതിനെ മാത്രം തടയാൻ മുസ്ല്യാക്കൻമാർ തെളിവാക്കാറുള്ള സൂറ: അഹ്സാബിലെ 33‍ നമ്പർ ആയത്തിന്റെ തഫ്സീറിൽതന്നെ ഇമാം ഇബ്നുകസീർ പറയുന്നു....

ഇബ്ന്‍ കസീര്‍ തഫ്സീര്‍
 وَقَوْله تَعَالَى : " وَقَرْنَ فِي بُيُوتكُنَّ " أَيْ اِلْزَمْنَ بُيُوتكُنَّ فَلَا تَخْرُجْنَ لِغَيْرِ حَاجَة وَمِنْ الْحَوَائِج الشَّرْعِيَّة الصَّلَاة فِي الْمَسْجِد بِشَرْطِهِ كَمَا قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ " لَا تَمْنَعُوا إِمَاء اللَّه مَسَاجِد اللَّه وَلِيَخْرُجْنَ وَهُنَّ تَفِلَات " 
സ്ത്രീകൾ വീടുകളില്‍ ഒതുങ്ങിക്കഴിയണം. അത്യാവശ്യങ്ങൾക്കല്ലാതെ സ്ത്രീകൾ പുറത്ത് പോകാൻ പാടുള്ളതല്ല, നമസ്ക്കാരത്തിന് വേണ്ടി ശര്‍ത്ത് പാലിച്ചുകൊണ്ട് പള്ളിയിൽ പോവുക എന്നത് ശറഹിൽ അനുവദിക്കപ്പെട്ടതാണ്. അല്ലാഹുവിന്റെ ദാസികളെ (സ്ത്രീകളെ) നിങ്ങൾ അല്ലാഹുവിന്റെ പള്ളികളില്‍ നിന്നും തടയരുത് എന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞപോലെ അവർ ആഢംബരമില്ലാതെ പുറപ്പെടട്ടെ. ( തഫ്സീർ ഇബ്നുകസീർ )



സ്ത്രീ പള്ളി ഹിജാബിന്റെ ആയത്തിന് ശേഷവും...
أَنَّهُنَّ كُنَّ يَحْجُجْنَ وَيَطُفْنَ وَيَخْرُجْنَ إِلَى الْمَسَاجِدِ فِي عَهْدِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَبعده
الكتاب: فتح الباري (9/337)

ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).
 തീര്‍ച്ചയായിട്ടും അവര്‍ (നബിയുടെ ഭാര്യമാര്‍) ഹജ്ജു ചെയ്തിരുന്നു, തവാഫ് ചെയ്തിരുന്നു, അവര്‍ പുറപ്പെട്ടു പോയിരുന്നു, പള്ളിയിലേക്ക്, നബി (സ) യുടെ കാലത്തും പ്രവാചകന്റെ കാല ശേഷവും.

_______________________________

ഹിജാബിന്റെ ആയത്തിന്റെ ശേഷവും
നബി(സ) ജഹ്ശിന്റെ മകള്‍ സൈനബ(സ)യെ വിവാഹം ചെയ്ത സന്ദര്‍ഭത്തില്‍ സദ്യക്ക് ക്ഷണിച്ച വ്യക്തികള്‍ പുറത്തു പോകാതെയും മറ്റും നബി(സ)ക്ക് പ്രയാസമായപ്പോള്‍ വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ അഹ്സാബിലെ 53 ാം വചം അവതരിക്കുകയുണ്ടായി : 

സത്യവിശ്വാസികളേ, ഭക്ഷണത്തിന്  (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നുചെല്ലരുത്. അത് (ഭക്ഷണം) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന് ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം  പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് (അത് പറയാന്‍) അദ്ദേഹത്തിന്  ലജ്ജ തോന്നുന്നു. സത്യത്തിന്റെ കാര്യത്തില്‍ അല്ലാഹുവിന്  ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമാരോട്) വല്ല സാധവും നിങ്ങളവരോട് മറയുടെ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്. അല്ലാ ഹുവിന്റെ ദൂതന്  ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടില്ല. അദ്ദേഹത്തിന് ശേഷം ഒരിക്കലും അദ്ദേഹത്തിന്റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു (അഹ്സാബ് : 53)

ഈ സംഭവം വിവരിച്ചശേഷം ഇമാം ബുഖാരി(റ) പറയുന്നു : 
وَأُنْزِلَتْ آيَةُ الْحِجَابِ (صحيح البخاري :  4794 
അങ്ങ ഹിജാബിന്റെ ആയത്ത് അവതരിക്കപ്പെട്ടു.(ബുഖാരി : 4794)

തഫ്സീര്‍ ഇബ്നു  കസീര്‍ ഈ ആയത്തി വിശദീകരിച്ചു കൊണ്ട് പറയുന്നു : 
هذه آية الحجاب (تفسير ابن كثير 3/607) 
ഇതാണ് ഹിജാബിന്റെ ആയത്ത് (തഫ്സീര്‍ ഇബ്നു കസീര്‍ : 3/607)

ഈ സംഭവം നടന്നത് ഹിജ്റ: മൂന്നിനാണെന്നും അഞ്ചിനാണെന്നും പണ്ഡിതനമാര്‍ അഭിപ്രായപ്പെടുന്നുണ്ട്.  

എന്നാല്‍ ഹിജാബിന്റെ ആയതതായി  യാഥാസ്ഥികര്‍ ഉദ്ധരിക്കാറുള്ളത് സൂറത്തുല്‍ അഹ്സാബിലെ 32,33 ആയത്തുകളാണ്. 

“പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) അനുനയസ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന യായമായവാക്ക് നിങ്ങ ള്‍ പറഞ്ഞു കൊള്ളുക. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക.പഴയ അജ്ഞാകാലത്തെ സൌന്ദര്യപ്രകടം പോലുള്ള സൌന്ദര്യപ്രകടം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതയുെം അനുസരിക്കുകയും ചെയ്യുക.(പ്രവാചക ന്റെ) വീട്ടുകാരേ! നിങ്ങളില്‍നിന്ന് മാല്നയം  നീക്കികളയുവാനും , നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. 
(അഹ്സാബ് : 32,33)


നബിയുടെ ഭാര്യമാര്‍ പള്ളിയില്‍ പോയില്ലേ???.....
പ്രവാചകന്റെ(സ) ഭാര്യയായ സൈനബ്(റ) പള്ളിയിൽ നമസ്ക്കരിക്കുമ്പോൾ നിസ്ക്കാരത്തിന്റെ ദൈര്ർഘ്യം കാരണം ക്ഷീണമുണ്ടായാൽ പിടിച്ചു നിന്ന് നിസ്ക്കരിക്കാൻ പള്ളിയിൽ ഒരു കയർ കെട്ടിയിരുന്നതായി സ്വഹീഹ് മുസ്ലിമിൽ വന്ന ഹദീസിൽ കാണാവുന്നതാണ്

 حَدََّثِني زُهَيْرُ بْنُ حَرْ ٍ ب حَدََّثنَا ِإسْمَعِي ُ ل عَنْ عَبْدِ اْلعَ ِ زي ِ ز بْ ِ ن صُهَيْ ٍ ب عَنْ َأنَ ٍ س قَا َ ل دَخَ َ ل رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ الْمَسْ ِ جدَ وَحَبْلٌ مَمْدُودٌ بَيْنَ سَا ِ ريَتَيْ ِ ن فَقَا َ ل مَا هَ َ ذا َقاُلوا لِزَيْنَبَ تُصَلِّي َفِإ َ ذا َ كسَِلتْ َأوْ َفتَرَتْ َأمْسَ َ كتْ ِبهِ فَقَا َ ل حُلُّوهُ لِيُصَلِّ َأحَدُكُمْ نَشَا َ طهُ َفِإ َ ذا َ كسِ َ ل َأوْ َفتَرَ َقعَدَ
അനസ്(റ) നിവേദനം: റസൂൽ സല്ലല്ലാഹു അലൈഹി വസല്ലം ഒരിക്കൽ പള്ളിയിൽ പ്രവേശിച്ചു. അ​പ്പോൾ പള്ളിയിൽ രണ്ട് തൂണുകൾക്കിടയിൽ ബന്ധിച്ച ഒരു കയർ കണ്ടു. അ​പ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലം ചോദിച്ചു. എന്താണിത്..? അവർ പറഞ്ഞു. സൈനബിന് വേണ്ടിയുള്ളതാണ്. അവർ (അവിടെ) നിസ്ക്കരിക്കും അവർക്ക് ക്ഷീണവും മടുപ്പും ഉണ്ടാകുമ്പോൾ ആ കയറിൽ പിടിച്ച് നിസ്ക്കരിക്കും. അ​പ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞ: അത് അഴിച്ചുമാററുക, ക്ഷീണവും മടുപ്പുമുണ്ടാവുമ്പോൾ ഇരിക്കുക:

فَإِذَا كَسِلَتْ أَوْ فَتَرَتْ أَمْسَكَتْ به فقال حلوه يصلي أَحَدُكُمْ نَشَاطَهُ كَسِلَتْ بِكَسْرِ السِّينِ وَفِيهِ الْحَثُّ عَلَى الِاقْتِصَادِ فِي الْعِبَادَةِ وَالنَّهْيُ عَنِ التَّعَمُّقِ وَالْأَمْرُ بِالْإِقْبَالِ عَلَيْهَا بِنَشَاطٍ وَأَنَّهُ إِذَا فَتَرَ فَلْيَقْعُدْ حَتَّى يَذْهَبَ الْفُتُورُ وَفِيهِ إِزَالَةُ الْمُنْكَرِ بِالْيَدِ لِمَنْ تَمَكَّنَ مِنْهُ وَفِيهِ جَوَازُ التَّنَفُّلِ فِي الْمَسْجِدِ فَإِنَّهَا كَانَتْ تُصَلِّي النَّافِلَةَ فِيهِ فَلَمْ يُنْكِرْ عَلَيْهَا
الكتاب: المنهاج شرح صحيح مسلم بن الحجاج (6/73)
النووي، أبو زكريا (631 - 676هـ، 1234- 1278م).
ഈ ഹദീസിൽ സ്ത്രീകൾ സുന്നത്ത് നമസ്ക്കാരങ്ങൾ പള്ളിയിൽവെച്ച് നമസ്ക്കരിക്കൽ അനുവദനീയമാണെന്നുണ്ട്. കാരണം അവർ (നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ ഭാര്യയായ സൈനബ്) സുന്നത്ത് നമസ്ക്കരിച്ചിരുന്നത് പള്ളിയിൽ വെച്ചായിരുന്നു. നബിസല്ലല്ലാഹു അലൈഹി വസല്ലം അവരെ തടഞ്ഞിട്ടില്ല. - 
(ശറഹ് മുസ്ലിം. ഇമാം നവവി)

(ഇബ്നു ഹജർ അസ്ഖലാനിയും ഈ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് പറയുന്നത്........ ഈ ഹദീസിൽ സ്ത്രീകൾ സുന്നത്ത് നമസ്ക്കാരങ്ങൾ പള്ളിയിൽവെച്ച് നമസ്ക്കരിക്കൽ അനുവദനീയമാണെന്നുണ്ട്.. എന്ന് തന്നെയാണ്.. ഫത്ഹുൽബാരി 4 - 58)  


 حدثنا يحيى بن بكير قال أخبرنا الليث عن عقيل عن ابن شهاب قال أخبرني عروة بن الزبير أن عائشة أخبرته قالت كُنَّ ِنسَاءُ الْمُؤْمِنَاتِ يَشْهَدْ َ ن مَعَ رَسُو ِ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ صَلَاَة الَْفجْ ِ ر مُتََلفِّعَاتٍ ِبمُرُوطِ ِ هنَّ ُثمَّ يَنَْقلِبْنَ ِإَلى بُيُوتِ ِ هنَّ حِينَ يَقْضِينَ الصَّلَاَة َلا يَعْ ِ رفُهُنَّ َأحَدٌ مِنْ اْلغََلس
ആയിശ(റ)നിവേദനം . സത്യവിശ്വാസിനികളായ സ്ത്രീകൾ നബി സല്ലല്ലാഹു അലൈഹി വസല്ലം യുടെ കൂടെ അവരുടെ പട്ടുപുതപ്പ് മൂടിപ്പുതച്ചുകൊണ്ട് സുബ്ഹ് നമസ്ക്കാരത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. നമസ്ക്കാരം നിർവ്വഹിച്ചു കഴിഞ്ഞാൽ അവർ അവരുടെ വീടുകളിലേക്ക് പിരിഞ്ഞു പോകൂം. ഇരുട്ടു കാരണം അവരെ ആരും തിരിച്ചറിയുകയില്ല. 
(ബുഖാരി ഹദീസ് നമ്പർ 578, മുസ്ളിം 230)

ഈ ഹദീസിലുള്ള നിസാഉൽമുഅ്മിനാത്ത് എന്ന പ്രയോഗം വളരെ പ്രധാന്യമര്ർഹിക്കുന്നു. സ്ത്രീകൾ എന്നോ സത്യവിശ്വാസിനികൾ എന്നോ പറയുന്നതിന്നു പകരം സത്യവിശ്വാസിനികളായ സ്ത്രീകൾ എന്നാണ് ഹദീസിൽ പറയുന്നത്. അതാരാണ്..? മുഹദ്ദിസീങ്ങളായ ഇബ്നുഹജർ അസ്ഖലാനി(റ)യും ഇമാം നവവി(റ)യുമൊക്കെ പറയുന്നത്. أي فاضلات المؤمنات  അതായത് മഹതികളായ. .സ്ത്രീകൾഎന്നാണ്.
آما يقال رجال القوم أي فضلاؤهم
രിജാലുൽഖൗമി എന്ന് മഹാൻമാർക്ക് പറയുന്നപോലെ . .

ഇവിടെ സ്ത്രീജുമുഅ: ജമാഅത്ത് ഹറാമാണെന്ന് വാദിക്കുന്ന മുസ്ള്യാക്കൻമാരുടെ സകല വാദങ്ങളും പൊളിയുകയാണ്.  


حَدََّثنَا عَبْدُ اللَّهِ بْنُ مَسَْلمََة الَْقعْنَِبيُّ حَدََّثنَا سَُليْمَا ُ ن يَعِْني ابْنَ ِبَلا ٍ ل عَنْ يَحْيَى عَنْ عَمْرََة َأنَّ يَهُودِيًَّة َأتَتْ عَائِشََة تَسَْأُلهَا َفَقاَلتْ َأعَا َ ذكِ اللَّهُ مِنْ عَ َ ذا ِ ب الَْقبْ ِ ر َقاَلتْ عَائِشَةُ َفقُلْتُ يَا رَسُو َ ل اللَّهِ يُعَذَّبُ النَّاسُ فِي اْلُقبُو ِ ر َقاَلتْ عَمْرَةُ َفَقاَلتْ عَائِشَةُ َقا َ ل رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ عَائِ ً ذا ِباللَّهِ ُثمَّ رَكِبَ رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ َ ذاتَ غَدَاةٍ مَرْ َ كبًا َفخَسََفتْ الشَّمْسُ َقاَلتْ عَائِشَةُ َفخَرَجْتُ فِي ِنسْوَةٍ بَيْنَ َ ظهْرَيْ الْحُجَ ِ ر فِي الْمَسْ ِ جدِ َفَأتَى رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ مِنْ مَرْ َ كِبهِ حَتَّى انْتَهَى ِإَلى مُصَلَّاهُ الَّذِي َ كا َ ن يُصَلِّي فِيهِ َفَقامَ وَقَامَ النَّاسُ وَرَاءَهُ َقاَلتْ عَائِشَةُ َفَقامَ قِيَامًا َ ط ِ ويلًا ُثمَّ رَ َ كعَ َفرَ َ كعَ رُ ُ كوعًا َ ط ِ ويلًا ُثمَّ رََفعَ َفَقامَ قِيَامًا َ ط ِ ويلًا وَهُوَ دُو َ ن اْلقِيَاِم الَْأوَّ ِ ل ُثمَّ رَ َ كعَ َفرَ َ كعَ رُ ُ كوعًا َ ط ِ ويلًا وَهُوَ دُو َ ن َ ذلِكَ الرُّ ُ كو ِ ع ُثمَّ رََفعَ وََقدْ تَجَلَّتْ الشَّمْسُ َفَقا َ ل ِإنِّي َقدْ رََأيْتُكُمْ تُ ْ فتَنُو َ ن فِي اْلُقبُو ِ ر َ كفِتْنَةِ الدَّجَّا ِ ل َقاَلتْ عَمْرَةُ َفسَمِعْتُ عَائِشََة تَقُو ُ ل َفكُنْتُ َأسْمَعُ رَسُو َ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ بَعْدَ َ ذلِكَ يَتَعَوَّذُ مِنْ عَ َ ذا ِ ب النَّا ِ ر وَعَ َ ذا ِ ب الَْقبْ ِ ر
അംറത്(റ) നിവേദനം. ഒരു യഹൂദ സ്ത്രീ ചില കാര്യങ്ങൾ അന്വേഷിച്ചുകൊണ്ട് ആയിശ(റ)യുടെ അടുക്കൽ വന്നപ്പോൾ ഖബ്റിലെ ശിക്ഷയിൽ നിന്ന് അല്ലാഹു നിങ്ങളെ രക്ഷിക്കട്ടെ എന്ന് പറഞ്ഞു. ഞാൻ (ആയിശ(റ)) നബിസല്ലല്ലാഹു അലൈഹി വസല്ലംയോട് ചോദിച്ചു. ആളുകൾ ഖബ്റിൽ ശിക്ഷിക്കപ്പെടുമോ..? അപ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലം അല്ലാഹുവിൽ അഭയം എന്ന് പറഞ്ഞു. പിന്നീട് ഒരുദിവസം പ്രഭാതത്തിൽ നബിസല്ലല്ലാഹു അലൈഹി വസല്ലം ഒരു വാഹനത്തിൽ കയറി (വീട്ടിൽ നിന്നും പുറത്ത് പോയി) ആ അവസരത്തിൽ സൂര്യഗ്രഹണം ഉണ്ടായി. ആയിശ(റ) പറയുന്നു. ഉടനെ ഞാൻ വേറേ കുറച്ച് സ്ത്രീകൾടെ കൂടെ നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ പത്നിമാരുടെ വാസസ്ഥലത്തിലൂടെ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലം തന്റെ വാഹനത്തിൽ പള്ളിയിൽ എത്തിച്ചേരുകയും സാധാരണ നമസ്ക്കാരം നടത്താറുള്ള സ്ഥലത്ത് നിൽക്കയും ചെയ്തു. ജനങ്ങൾ അദ്ദേഹത്തിന്റെ പിന്നിൽ നമസ്ക്കാരത്തിന് നിന്നു ആഇശ(റ) പറഞ്ഞു. )നബിസല്ലല്ലാഹു അലൈഹി വസല്ലം ദീര്ർഘമായി നിന്നു.(ഖുര്ർആൻ പാരായണം ചെയ്തു) പിന്നീട് റുകൂഅ് ചെയ്തു. അതും വളരെയധികം ദീര്ർഘിപ്പിച്ചു. റുകൂഇൽ നിന്നും ഉയര്ർന്ന് വീണ്ടും ദീര്ർഘമായി നിന്നു.(പാരായണം ചെയ്തു.) അത് ആദ്യത്തെതിനേക്കാൾ ലഘുവായിരുന്നു. വീണ്ടും റുകൂഅ് ചെയ്തു. അതും ദീര്ർഘമായിരുന്നുവെങ്കിലും ആദ്യത്തെതിനേക്കാൾ ലഘുവായിരുന്നു..പിന്നീട് റുകൂഇൽ നിന്ന് ഉയര്ർന്നു. അങ്ങിനെ ദീര്ർഘമായി നിന്നും റുകൂഅ് ചെയ്തും രണ്ട് റക്അത്ത് പൂര്ർത്തിയാക്കി. . അദ്ദേ‍ാഴേക്കും സൂര്യൻ പ്രത്യക്ഷപ്പെട്ടിരുന്നു.
 
സ്ത്രീ പള്ളി ഇമാമുകളില്‍ നിന്നും.....
    أَنَّ عَائِشَةَ رضي الله عنها قَالَتْ كُنَّ نِسَاءُ الْمُؤْمِنَاتِ يَشْهَدْنَ مَعَ رَسُولِ اللَّهِ  صَلَاةَ الْفَجْرِ مُتَلَفِّعَاتٍ بِمُرُوطِهِنَّ ثُمَّ يَنْقَلِبْنَ إِلَى بُيُوتِهِنَّ حِينَ يَقْضِينَ الصَّلَاةَ لَا يَعْرِفُهُنَّ أَحَدٌ مِنْ الْغَلَسِ (صحيح البخاري 578

ആയിശ(റ) പറഞ്ഞു: നിശ്ചയം സത്യവിശ്വാസികളായ സ്ത്രീകള്‍ റസൂലുല്ലാഹി(സ)യോടൊപ്പം അവരുടെ മൂടുവസ്ത്രം ധരിച്ചുകൊണ്ട് സുബ്ഹി നമസ്കാരത്തില്‍ പങ്കെടുത്തിരുന്നു. നമസ്കാരം കഴിഞ്ഞാല്‍ അവര്‍ വീട്ടിലേക്ക് മടങ്ങും. ഇരുട്ട് നിമിത്തം ഒരാള്‍ക്കും അവരെ തിരിച്ചറിഞ്ഞിരുന്നില്ല. (ബുഖാരി : 578)

ഈ ഹദീസി വിശദീകരിച്ചു കൊണ്ട് ഇമാം ഇബ്നു  ഹജര്‍ അസ്ഖലാനി (സ) പറയുന്നത് നോക്കൂ

 وَفِي الْحَدِيثِ اِسْتِحْبَابُ الْمُبَادَرَةِ بِصَلَاةِ الصُّبْحِ فِي أَوَّلِ الْوَقْتِ وَجَوَازُ خُرُوجِ النِّسَاءِ إِلَى الْمَسَاجِد لِشُهُودِ الصَّلَاة فِي اللَّيْل ، وَيُؤْخَذُ مِنْهُ جَوَازُهُ فِي النَّهَارِ مِنْ بَاب أَوْلَى لِأَنَّ اللَّيْلَ مَظِنَّةُ الرِّيبَةِ أَكْثَرَ مِنْ النَّهَارِ (فتح الباري لابن حجر  (2 / 360

ഈ ഹദീസില്‍ സുബ്ഹി നമസ്കാരം അതിന്റെ ആദ്യസമയത്ത് തന്നെ നിര്‍വ്വഹിക്കല്‍ സുന്നത്താണെന്നും, രാത്രികളില്‍ നിമസ്കാരത്തിന്ന് വേണ്ടി സ്ത്രീകള്‍ പള്ളിയിലേക്ക് പുറപ്പെടാമെന്നുമുണ്ട്. അപ്രകാരം പകലിക്കോള്‍ രാത്രിയാണ് കൂടുതല്‍ സംശയത്തിന്  സാദ്ധ്യതയുള്ളത് എന്നിരിക്കെ പകലിലും നമസ്കാരങ്ങള്‍ക്കായി പള്ളിയില്‍ പോകാമെന്ന് മനസ്സിലാകുന്നു. (ഫത്ഹുല്‍ബാരി : 2/360)


"സ്ത്രീകൾ സൗന്ദര്യം പ്രകടിപ്പിച്ചുകൊണ്ടു­ം സുഗന്ദവാസന കൊണ്ടും പുരുഷൻമാരിൽ നിന്ന് ആരെയും ശല്ല്യപ്പെടുത്തുകയില­്ലെന്ന ശർത്തോട് കൂടി പുരുഷൻമാരുടെ ജമാഅത്തിൽ പങ്കെടുക്കൽ അനുവദനീയമാണ്.സ്വഹീഹാ­യ ഹദീസിൽ സ്ഥിരപ്പെട്ടത്പോലെ.അ­ബ്ദുല്ലാ

ഹിബ്നു ഉമർ(റ) നിന്ന് നിവേദനം നബി(സ) അരുളി അല്ലാഹുവിൻറെ അടിയാത്തികളായ സ്ത്രീകളെ അവൻറെ പള്ളികളിൽ നിന്ന് വിലക്കരുത്.ഇത് ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്തതാണ്."(ഇമാം ഇബ്നുകസീര്‍ -മുഖ്തസറുബ്നുകസീർ-വാ­ള്യം:2-പേജ്-609)
 ഇബ്നുഹജർ അസ്ഖലാനി (റ) പറയുന്നത് കാണുക:

وَفِي اْلحَدِيثِ اِسْتِحْبَابُ الْمُبَادَرَةِ ِبصََلاةِ الصُّبْ ِ ح فِي َأوَّ ِ ل الْوَقْتِ وَجَوَازُ

خُرُو ِ ج النِّسَاءِ ِإَلى الْمَسَاجِد لِشُهُودِ الصََّلاة فِي اللَّيْل , وَيُؤْخَذُ مِنْهُ جَوَازُهُ فِي النَّهَا ِ ر مِنْ بَاب َأوَْلى لَِأنَّ اللَّيْ َ ل مَظِنَُّة الرِّيبَةِ َأكَْثرَ مِنْ النَّهَا ِ ر , وَمَحَلُّ َ ذلِكَ ِإ َ ذا َلمْ يُخْشَ عََليْ ِ هنَّ َأوْ ِب ِ هنَّ فِتْنَةٌ , وَاسْتَدَلَّ ِبهِ بَعْضهمْ عََلى جَوَاِ ز صََلاة اْلمَرَْأة مُخْتَمِرََة الَْأنْفِ وَالَْف ِ م , َف َ كَأنَّهُ جَعَ َ ل التََّلفُّعَ صَِفًة لِشُهُودِ الصََّلاة . وَتَعَقَّبَهُ عِيَاضٌ ِبَأنَّهَا ِإنَّمَا َأخْبَرَتْ عَنْ هَيَْئةِ الِانْصِرَافِ , وََاللَّه َأعَْلم .

ഈ ഹദീസിൽ സുബ്ഹ് നമസ്ക്കാരം അതിന്റെ സമയത്ത്തന്നെ ധൃതി​‍െപ്പട്ട് നിര്ർവ്വഹിക്കലാണ് സുന്നത്തെന്നുണ്ട്. അത്പോലെ സ്ത്രീകൾ രാത്രിയിൽ നമസ്ക്കാരത്തിന്ന് പങ്കെടുക്കാൻവേണ്ടി പള്ളിയിലേക്ക് പുറപ്പെടൽ അനുവദനീയമാണെന്നുണ്ട്. പകലിലെ നമസ്ക്കാരത്തിൽ പങ്കെടുക്കുവാൻ പുറപ്പെടുന്നത് അനുവദനീയമായിരിക്കാൻ കൂടുതൽ അര്ർഹമാണെന്നും ഇതിൽ നിന്ന് ഗ്രഹിക്കാം. കാരണം പകലിനേക്കാൾ സംശയത്തിന് സാധ്യതയുള്ളത് രാത്രിയിലാണല്ലോ..അവര്ർക്കോ അവരിൽ നിന്നോ ഫിത്ന ഭയ​‍െപ്പടാതിരിക്കുന്ന സന്ദര്ർഭത്തിലാണത് . മൂക്കും വായയും മറച്ചുകൊണ്ട് പള്ളിയിൽ പോകാമെന്ന് ചിലർ തെഌവാക്കിയിട്ടുണ്ട്. ചുററിപ്പ​‍ുതച്ചുകൊണ്ട് പോവുക എന്നത് നമസ്ക്കാരത്തിന് പോകുന്നതിനുള്ള ഒരു വിശേഷണമാണ്. അവർ പള്ളിയിൽ നിന്ന് പരിഞ്ഞ്പോവുന്ന ആ രൂപത്തെയാണവർ വിവരിച്ചത് എന്ന് ഖാഌ ഇയാള് അനുബന്ധമായി വിവരിച്ചിട്ടുണ്ട്. ഇബ്നുഹജർ )അസ്ഖലാനി(റ) - ഫത്ഹുൽബാരി : 2 - 478
നരകത്തിൽ കൂടുതലും സ്ത്രീകളാണെന്ന് നബസല്ലല്ലാഹു അലൈഹി വസല്ലം പഠിപ്പിച്ചിട്ടുമുണ്ട്. നരകം നിറക്കുവാൻ പരമാവുധി പ്രവര്ർത്തിക്കുമെന്ന് പ്രതിജ്ഞ്ഞയെടുത്ത് നടക്കുന്ന ഇബ്ലീസ്, തന്റെ കൂട്ടാഌകളായ മുസ്ല്യാക്കൻമാര്ർക്ക് പഠിപ്പിച്ചു കൊടുത്ത എല്ലാ കുതന്ത്രവാദങ്ങൾക്കും ഇസ്ലാമിക പ്രമാണങ്ങൡനിന്ന് തന്നെ നമുക്ക് മറുപടിയുണ്ട് ഫിത്നയുടെ കാര്യത്തിലുള്ള ഒരു വിശദീകരണം ഹദീസിൽ വന്നതിന് ഇമാം ഇബ്നുഹജർ പറഞ്ഞ മറുപടി ഇതാണ്....

وََلوْ كَا َ ن مَا َأحْدَثْنَ يَسْتَْل ِ زم مَنْعهنَّ مِنْ الْمَسَاجِد َلكَا َ ن مَنْعهنَّ مِنْ َ غيْرهَا َ كاْلَأسْوَا ِ ق َأوَْلى. 
സ്ത്രീകൾ പുതുതായി നിര്ർമ്മിക്കുന്ന ഫിത്നകളാണ് അവരെ തടയുന്നതിന്ന് കാരണമെങ്കിൽ അങ്ങാടിപോലെയുള്ളതിൽ നിന്നാണ് ഈ കാരണത്താൽ അവരെ ആദ്യം തടയേണ്ടത്.
 _____________________

മുസ്ലിയാക്കന്‍മ്മാര്‍ സാധാരണ തട്ടി വിടാറുണ്ട് പുറപ്പെട്ടു പോകല്‍ പാടില്ല എന്ന്.
عَنْ مُحَمَّدٍ قَالَ قَالَتْ أُمُّ عَطِيَّةَ أُمِرْنَا أَنْ نَخْرُجَ فَنُخْرِجَ الْحُيَّضَ وَالْعَوَاتِقَ وَذَوَاتِ الْخُدُورِ قَالَ ابْنُ عَوْنٍ أَوْ الْعَوَاتِقَ ذَوَاتِ الْخُدُورِ فَأَمَّا الْحُيَّضُ فَيَشْهَدْنَ جَمَاعَةَ الْمُسْلِمِينَ وَدَعْوَتَهُمْ وَيَعْتَزِلْنَ مُصَلَّاهُمْ
"ഉമ്മു അത്വിയ്യ(റ) പറയുന്നു: ആര്‍ത്തവകാരികളെയും മണിയറയില്‍ ഇരിക്കുന്ന സ്ത്രീകളെയും രണ്ടു പെരുന്നാള്‍ നമസ്‌കാരത്തിലേക്ക് പുറപ്പെടുവിക്കുവാന്‍ ഞങ്ങള്‍ക്ക് കല്പന ലഭിച്ചിരുന്നു. അങ്ങനെ ആ സ്ത്രീകള്‍ മുസ്‌ലിംകളുടെ ജമാഅത്തിലും പ്രാര്‍ഥനയിലും പങ്കെടുക്കും. ആര്‍ത്തവകാരികള്‍ നമസ്‌കാരസ്ഥലത്തു നിന്ന് വിട്ടുനില്ക്കും."

ഈ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇബ്‌നുഹജര്‍ അസ്ഖലാനി(റ) പറയുന്നു

 وَفِيهِ اسْتِحْبَابُ خُرُوجِ النِّسَاءِ إِلَى شُهُودِ الْعِيدَيْنِ سَوَاءٌ كُنَّ شَوَابَّ أَمْ لَا وَذَوَات هيآت أَمْ لَا وَقَدِ اخْتَلَفَ فِيهِ السَّلَفُ وَنَقَلَ عِيَاض وُجُوبه عَن أبي بكر وعَلى وبن عُمَرَ
الكتاب: فتح الباري
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).
"ഈ ഹദീസില്‍ സ്ത്രീകള്‍ രണ്ടു പെരുന്നാള്‍ നമസ്‌കാരത്തിന് പുറപ്പെടല്‍ സുന്നത്താണെന്നുണ്ട്. ഇവിടെ യുവതികളും, അല്ലാത്തവരും, സൗന്ദര്യമുള്ളവരും, ഇല്ലാത്തവരും, സമമാണ്. ഈ വിഷയത്തില്‍ സലഫു സ്വാലിഹീങ്ങള്‍ ഭിന്നവീക്ഷണമുള്ളവരാണ്. അബൂബക്കര്‍, അലി, ഇബ്‌നു ഉമര്‍(റ) മുതലായവരില്‍ നിന്ന് അതു സ്ത്രീകള്‍ക്ക് നിര്‍ബന്ധമാണെന്ന് അഭിപ്രായംഉള്ളവരാണ് ഇത് ഹിയാല്‍ ഉദ്ധരിക്കുന്നുണ്ട് "
(ഫത്ഹുല്‍ ബാരി:3 541)   
_____________________

സ്ത്രീകളുടെ സഫ്ഫിന്റെ പുണ്ണ്യം....
حَدََّثنَا زُهَيْرُ بْنُ حَرْ ٍ ب حَدََّثنَا جَرِيرٌ عَنْ سُهَيْ ٍ ل عَنْ َأِبيهِ عَنْ َأِبي هُرَيْرََة قَا َ ل قَا َ ل رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ خَيْرُ صُُفوفِ الرِّجَا ِ ل َأوَُّلهَا وَشَرُّهَا آخِرُهَا وَخَيْرُ صُُفوفِ النِّسَاءِ آخِرُهَا وَشَرُّهَا َأوَُّلهَا
... . . . . . അബൂഹുറയ്റ (റ)നിവേദനം അല്ലാഹുവിന്റെ റസൂൽ സല്ലല്ലാഹു അലൈഹി വസല്ലംപറഞ്ഞു. . . പുരുഷൻമാരുടെ സ്വഫ്ഫിൽ ഏററവും ഉത്തമമായത് ആദ്യത്തേതും മോശമായിട്ടുള്ളത് അവസാനത്തേതുമാണ്. , സ്ത്രീകളുടെ സ്വഫ്ഫിൽ ഏററവും ഉത്തമമായത് അവസാനത്തേതും മോശമായിട്ടുള്ളത് ആദ്യത്തേതുമാണ്. സ്വഹീഹ് മുസ്ളിം

ജമാഅത്തിൽ പങ്കെടുക്കുന്ന സ്ത്രീകളുടെ സ്വഫ്ഫിന്റെ പുണ്യം വരെ നബി സല്ലല്ലാഹു അലൈഹി വസല്ലംപഠിപ്പിച്ചിട്ടുണ്ട് എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം. ജമാഅത്തിന്റെ സ്വഫ്ഫിലെ ഗ്രേഡുകൾക്ക് വരെ സ്ത്രീകൾക്ക് പുണ്യം കിട്ടുമെങ്കിൽ ആ സ്വഫ്ഫിൽ നിന്ന് നിസ്ക്കരിക്കുന്നതിന്ന് പുണ്യമുണ്ടോ എന്ന് ചോദിക്കുന്ന ഈ അരമൊല്ലാക്കമാരെ )ഏത് ഗണത്തിലാണ് പെടുത്തേണ്ടത്..???

പുരുഷന്മാരുടെ അണികളില്‍ ഏറ്റവും ഉത്തമമായത് ആദ്യത്തേതും ചീത്തയായത് അവസാനത്തേതുമാകുന്നു. സ്ത്രീകളുടെ അണികളില്‍ കൂടുതല്‍ ഉത്തമം അവസാനത്തേതും ചീത്തയായത് ആദ്യത്തേതുമാകുന്നു.'ഈ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി(റ) തന്നെ ശറഹ് മുഹദ്ദബില്‍ പറയുന്ന സംഗതികള്‍ പ്രത്യേകം ശ്രദ്ധിക്കുക:


قَدْ ذَكَرْنَا أَنَّهُ يُسْتَحَبُّ الصَّفُّ الْأَوَّلُ ، ثُمَّ الَّذِي يَلِيه ، ثُمَّ الَّذِي يَلِيه إلَى آخِرِهَا ; وَهَذَا الْحُكْمُ مُسْتَمِرٌّ فِي صُفُوفِ الرِّجَالِ بِكُلِّ حَالٍ ، وَكَذَا فِي صُفُوفِ النِّسَاءِ الْمُنْفَرِدَاتِ بِجَمَاعَتِهِنَّ عَنْ جَمَاعَةِ الرِّجَالِ أَمَّا إذَا صَلَّتْ النِّسَاءُ مَعَ الرِّجَالِ جَمَاعَةً وَاحِدَةً وَلَيْسَ بَيْنَهُمَا حَائِلٌ فَأَفْضَلُ صُفُوفِ النِّسَاءِ آخِرُهَا لِحَدِيثِ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ ( صَلَّى اللَّهُ عَلَيْهِ وَسَلَّمَ ) 
{ خَيْرُ صُفُوفِ الرِّجَالُ أَوَّلُهَا وَشَرُّهَا آخِرُهَا ، وَخَيْرُ صُفُوفِ النِّسَاءِ آخِرُهَا ، وَشَرُّهَا أَوَّلُهَا } 



“സ്വഫുകളില്‍ ഏറ്റവും ഉത്തമം ആദ്യത്തേതാണ്. പിന്നെ അതിന്റെ പിറകിലേത്. പിന്നെ അതിന്റെ പിറകിലേത്. അങ്ങനെ അവസാനം വരെ. ഇത് എല്ലാ നിലക്കും പുരുഷന്മാരുടെ സ്വഫിന്റെ നിയമമാണ്. പുരുഷന്മാരുടെ കൂടെയല്ലാതെ പ്രത്യേകം  ജമാഅത്തായി നമസ്‌കരിക്കുന്ന സ്ത്രീകളുടെ സ്വഫുകള്‍ക്കും ഇത് ബാധകമാണ്. .എന്നാല്‍ സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെ ഒരു ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍ അവരുടെ ഇടയില്‍ യാതൊരു മറയും ഇല്ലാതിരുന്നാല്‍ സ്ത്രീകളുടെ സ്വഫുകളില്‍ ഏറ്റവും ശ്രേഷ്ഠമായത് അവസാനത്തെ വരിയാണ്. അബൂ ഹുറൈറ(റ)യുടെ ഹദീസിന്റെ അടിസ്ഥാനത്തില്‍.! നബി(സ) പറഞ്ഞു: പുരുഷന്മാരുടെ അണികളില്‍ ഏറ്റവും ഉത്തമമായത് ആദ്യത്തേതും ചീത്തയായത് അവസാനത്തേതും ആകുന്നു. സ്ത്രീകളുടെ അണികളില്‍ കൂടുതല്‍ ഉത്തമം അവസാനത്തേതും ചീത്തയായത് ആദ്യത്തേതും ആകുന്നു.”

( المجموع شرح المهذب» كتاب الصلاة » فصل الصلاة خلف المحدث » باب موقف الإمام )
 ജമാഅത്ത് നമസ്‌കാരങ്ങള്‍ക്കായി പള്ളിയില്‍ ഹാജരായ സ്ത്രീകള്‍ എപ്രകാരമാണ് സ്വഫ് നില്‍ക്കേണ്ടതെന്ന് കുറച്ചുകൂടി വിശദമായി പറഞ്ഞിട്ടുള്ളത് ഇമാം നവവിയുടെ  മറ്റൊരു ഗ്രന്ഥമായ സഹീഹ് മുസ്ലിമിന്റെ വ്യാഖ്യാനമായ ശറഹുല്‍ മുസ്ലിമിലാണ്. അതില്‍ അദ്ദേഹം ‘പുരുഷന്‍മാരുടെ സ്വഫില്‍ ഏററവും ഉത്തമമായത് ആദ്യത്തേതും മോശമായിട്ടുള്ളത് അവസാനത്തേതുമാണ്. സ്ത്രീകളുടെ സ്വഫില്‍ ഏററവും ഉത്തമമായത് അവസാനത്തേതും മോശമായിട്ടുള്ളത് ആദ്യത്തേതുമാണ് ’ എന്ന മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത 440 മത്തെ ഹദീസ് ഉദ്ധരിച്ചു പറയുന്നത് കാണുക:


أَمَّا صُفُوفُ الرِّجَالِ فَهِيَ عَلَى عُمُومِهَا فَخَيْرُهَا أَوَّلُهَا أَبَدًا وَشَرُّهَا آخِرُهَا أَبَدًا أَمَّا صُفُوفُ النِّسَاءِ فَالْمُرَادُ بِالْحَدِيثِ صُفُوفُ النِّسَاءِ اللَّوَاتِي يُصَلِّينَ مَعَ الرِّجَالِ ، وَأَمَّا إِذَا صَلَّيْنَ مُتَمَيِّزَاتٍ لَا مَعَ الرِّجَالِ فَهُنَّ كَالرِّجَالِ خَيْرُ صُفُوفِهِنَّ أَوَّلُهَا وَشَرُّهَا آخِرُهَا ، وَالْمُرَادُ بِشَرِّ الصُّفُوفِ فِي الرِّجَالِ وَالنِّسَاءِ أَقَلُّهَا ثَوَابًا وَفَضْلًا وَأَبْعَدُهَا مِنْ مَطْلُوبِ الشَّرْعِ ، وَخَيْرُهَا بِعَكْسِهِ ، وَإِنَّمَا فَضَّلَ آخِرَ صُفُوفِ النِّسَاءِ الْحَاضِرَاتِ مَعَ الرِّجَالِ لِبُعْدِهِنَّ مِنْ مُخَالَطَةِ الرِّجَالِ وَرُؤْيَتِهِمْ وَتَعَلُّقِ الْقَلْبِ بِهِمْ عِنْدَ رُؤْيَةِ حَرَكَاتِهِمْ وَسَمَاعِ كَلَامِهِمْ وَنَحْوِ ذَلِكَ ، وَذَمَّ أَوَّلَ صُفُوفِهِنَّ لِعَكْسِ ذَلِكَ

“ പുരുഷന്മാരുടെ അണികളില്‍ എപ്പോഴും ശ്രേഷ്ഠം ആദ്യത്തെ വരിയാണ്. മോശം അവസാനത്തേതും. എന്നാല്‍ ഹദീസില്‍ പരാമര്‍ശിച്ച സ്ത്രീകളുടെ വരി എന്നതിന്റെ ഉദ്ദേശ്യം പുരുഷന്മാരുടെ പിന്നില്‍ നമസ്‌കരിക്കുന്ന സ്ത്രീകളുടെ വരികളാണ്. എന്നാല്‍ സ്ത്രീകള്‍, പുരുഷന്മാരുടെ പിന്നിലല്ലാതെ  പ്രത്യേകമായി നമസ്‌കരിക്കുകയാണെങ്കില്‍ സ്ത്രീകളുടെ വരികള്‍ പുരുഷന്മാരുടെതുപോലെയാണ്. അതായത് നല്ലത് ആദ്യത്തേതും ചീത്ത അവസാനത്തേതും. പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്വഫുകളില്‍ മോശമായത് എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത്, ശ്രേഷ്ടതയിലും പ്രതിഫലത്തിലും കുറവുള്ളതെന്നാണ്. ശറഇന്റെ തേട്ടം അതില്‍നിന്ന് അകന്നു നില്ക്കാനാണ്. അതിനെതിരാകലാണ് നന്മ. തീര്‍ച്ചയായും സ്ത്രീകളുടെ അണികളില്‍ അവസാനത്തേതിനു നബി(സ) ശ്രേഷ്ഠത കല്പിച്ചത് പുരുഷന്മാരുമായി അകന്നത് കൊണ്ടും അവരെ കാണുന്നതില്‍ നിന്നും അവര്‍ വിദൂരമായത് കൊണ്ടും, പുരുഷന്മാരുടെ ചലനം കാണുമ്പോഴും കേള്‍ക്കുമ്പോഴും സ്ത്രീകളുടെ മനസ്സ് പുരുഷന്മാരുമായി ബന്ധമുള്ള അവസ്ഥ കുറയുന്നതുകൊണ്ടുമാണ്. "

 (شرح مسلم »  كتاب الصلاة »  باب تسوية الصفوف وإقامتها وفضل الأول فالأول منها والازدحام على الصف الأول )

“പുരുഷന്മാരുടെ അണികളില്‍ എപ്പോഴും ശ്രേഷ്ഠം ആദ്യത്തെ വരിയാണ്. മോശം അവസാനത്തേതും. എന്നാല്‍ ഹദീസില്‍ പരാമര്‍ശിച്ച സ്ത്രീകളുടെ വരി എന്നതിന്റെ ഉദ്ദേശ്യം പുരുഷന്മാരുടെ പിന്നില്‍ നമസ്കരിക്കുന്ന സ്ത്രീകളുടെ വരികളാണ്. എന്നാല്‍ പുരുഷന്മാരുടെ പിന്നിലല്ലാതെ അവര്‍ പ്രത്യേകമായി നമസ്കരിക്കുകയാണെങ്കില്‍ അവരുടെ വരികള്‍ പുരുഷന്മാരുടെതുപോലെയാണ്. അതായത് നല്ലത് ആദ്യത്തേതും ചീത്ത അവസാനത്തേതും. പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്വാഫ്ഫുകളില്‍ മോശമായത് എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത്, ശ്രേഷ്ടതയിലും പ്രതിഫലത്തിലും കുറവുള്ളതെന്നാണ്. ശറഇന്റെ തേട്ടം അതില്‍ നിന്ന് അകന്നു നില്ക്കാനാണ്. അതിനെതിരാകലാണ് നന്മ. തീര്‍ച്ചയായും സ്ത്രീകളുടെ അണികളില്‍ അവസാനത്തേതിനു നബി(സ) ശ്രേഷ്ഠതകല്പിച്ചത് പുരുഷന്മാരുമായി അകന്നത് കൊണ്ടും അവരെ കാണുന്നതില്‍നിന്നും അവര്‍ വിദൂരമായത്കൊണ്ടും, പുരുഷന്മാരുടെ ചലനം കാണുമ്പോഴും കേള്‍ക്കുമ്പോഴും സ്ത്രീകളുടെ മനസ്സ് പുരുഷന്മാരുമായി ബന്ധമുള്ള അവസ്ഥ കുറയുന്നതുകൊണ്ടുമാണ്.”(ശറഹ് മുസ്ലിം 4 /119 ,120 )
ഇമാംനവവി(റ) തന്നെ വ്യക്തമാക്കുന്നത് കാണുക:
സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെ ഒരു ജമാഅത്തായി നമസ്കരിക്കുമ്പോള്‍ അവരുടെ ഇടയില്‍ യാതൊരു മറയും ഇല്ലാതിരുന്നാല്‍ സ്ത്രീകളുടെ സ്വഫ്ഫുകളില്‍ ഏറ്റവും ശ്രേഷ്ഠമായത് അവസാനത്തെ വരിയാണ്. അബൂ ഹുറൈറ(റ)യുടെ ഹദീസിന്റെ അടിസ്ഥാനത്തില്‍.നബി(സ) പറഞ്ഞു പുരുഷന്മാരുടെ അണികളില്‍ ഏറ്റവും ഉത്തമമായത് ആദ്യത്തേതും ചീത്തയായത് അവസാനത്തേതും ആകുന്നു. സ്ത്രീകളുടെ അണികളില്‍ കൂടുതല്‍ ഉത്തമം അവസാനത്തേതും ചീത്തയായത് ആദ്യത്തേതും ആകുന്നു.”(ശറഹുല്‍ മുഹദ്ദബ് 4 /301 )
 

ഇനി ഒരു പുണ്ണ്യവും ഇല്ല എന്ന് പറഞ്ഞു വരുന്ന ജാഹിലുകള്‍ക്കുള്ള മറുപടി.
بِهِ حَدَّثَنَا أَبُو عَبْدِ الرَّحْمَنِ الْمُقْرِئُ ، عَنْ سَعِيدِ بْنِ أَبِي أَيُّوبَ ، حَدَّثَنِي كَعْبُ بْنُ عَلْقَمَةَ ، عَنْ بِلالِ بْنِ عَبْدِ اللَّهِ بْنِ عُمَرَ بْنِ الْخَطَّابِ ، عَنْ أَبِيهِ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لا تَمْنَعُوا النِّسَاءَ حُظُوظَهُنَّ مِنَ الْمَسَاجِدِ إِذَا اسْتَأْذَنَّكُمْ
 "സ്‌ത്രീകള്‍ക്ക്‌ പള്ളിയില്‍ നിന്ന്‌ ലഭിക്കുന്ന പുണ്യത്തിന്റെ ഓഹരികള്‍ നിങ്ങള്‍ തടയരുത്‌."
_______________________________-

 1082 - (وَعَنْ بِلَالِ بْنِ عَبْدِ اللَّهِ بْنِ عُمَرَ، عَنْ أَبِيهِ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " لَا تَمْنَعُوا النِّسَاءَ حُظُوظَهُنَّ)
ഈ ഹദീസിനെ വിശദീകരിക്കുമ്പോള്‍ ഇമാം മുല്ല അലി അല്‍ഖാരി (റ) പറയുന്നു:
أَيْ: ثَوَابَهُنَّ الْحَاصِلَ لَهُنَّ بِحُضُورِهِنَّ لِلصَّلَاةِ وَنَحْوِهَا.
مرقاة المفاتيح شرح مشكاة المصابيح للإمام ملا علي القاري ٨٤٥/٣
الملا علي القاري (000 - 1014 هـ = 000 - 1606 م) 
നമസ്ക്കാരത്തിനും മറ്റുള്ളവക്കും വേണ്ടി ഹാജരാവുന്നതുകൊണ്ട് ആ സ്ത്രീകള്‍ക്ക് കരസ്ഥമാകുന്ന പ്രതിഫലത്തെ നിങ്ങള്‍ തടയരുത്. 


ഇനി ഒരു ഹദീസ് കൂടി നോക്കാം:
وحَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، وَمُحَمَّدُ بْنُ رُمْح، جَمِيعًا عَنِ اللَّيْثِ بْنِ سَعْدٍ، قَالَ قُتَيْبَةُ: حَدَّثَنَا لَيْثٌ، عَنْ نَافِعٍ، عَنْ إِبْرَاهِيمَ بْنِ عَبْدِ اللهِ بْنِ مَعْبَدٍ، عَنِ ابْنِ عَبَّاسٍ، أَنَّهُ قَالَ: إِنَّ امْرَأَةً اشْتَكَتْ شَكْوَى، فَقَالَتْ: إِنْ شَفَانِي اللهُ لَأَخْرُجَنَّ فَلَأُصَلِّيَنَّ فِي بَيْتِ الْمَقْدِسِ، فَبَرَأَتْ، ثُمَّ تَجَهَّزَتْ تُرِيدُ الْخُرُوجَ، فَجَاءَتْ مَيْمُونَةَ زَوْجَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ تُسَلِّمُ عَلَيْهَا، فَأَخْبَرَتْهَا ذَلِكَ، فَقَالَتْ: اجْلِسِي فَكُلِي مَا صَنَعْتِ، وَصَلِّي فِي مَسْجِدِ الرَّسُولِ صَلَّى اللهُ عَلَيْهِ وَسَلَّمَ. فَإِنِّي سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ: «صَلَاةٌ فِيهِ أَفْضَلُ مِنْ أَلْفِ صَلَاةٍ فِيمَا سِوَاهُ مِنَ الْمَسَاجِدِ، إِلَّا مَسْجِدَ الْكَعْبَةِ»
ഇബ്ൻ അബ്ബാസ്(റ)-ൽ നിന്ന് ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു, തീർച്ചയായും ഒരു പെണ്ണ് പരാതിപ്പെട്ടു അള്ളാഹു എനിക്ക് ശമനം നൽകിയെങ്കിൽ തീർച്ചയായിട്ടും ഞാൻ പുറപ്പെടുകയും,  നമസ്ക്കരിക്കുകയും ചെയ്യും ബൈത്തുൽ മുഖദ്ദസിൽ വെച്ചുകൊണ്ട്. അങ്ങനെ അവർക്ക് രോഗ ശമനം ഉണ്ടായി. പിന്നീട് അവർ പുറപ്പെടുന്നതിനു വേണ്ടി തയ്യാറായി ആ സമയത്തു നബി(സ) ഭാര്യ മൈമൂന(റ) അവിടെ പ്രവേശിച്ചു, അപ്പോൾ ആ സ്ത്രീ പുറപ്പെടാനുള്ള കാരണം അവരോടു (മൈമൂന(റ) വിനോട്) പറഞ്ഞു. മൈമൂന(റ) അവളോട് പറഞ്ഞു ഇവിടെ ഇരിക്കൂ നീ ഉണ്ടാക്കിയത് ഭക്ഷിക്കുക അല്ലാഹുവിന്റെ സൂൽ(സ) യുടെ പള്ളിയിൽ വെച്ച് നീ നമസ്ക്കരിക്കുകയും ചെയ്യുക. അല്ലാഹുവിന്റെ റസൂൽ(സ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് ഈ റസൂലിന്റെ പള്ളിയിൽ ഉള്ള നമസ്ക്കാരം മറ്റു പള്ളിയിലുള്ള ആയിരം നമസ്ക്കാരത്തെക്കാൾ ഏറ്റവും സ്രേഷ്ടമാണ്, മസ്ജിദുൽ ഹറമല്ലാത്ത പള്ളികളിൽ.


സ്ത്രീകളെ തടയാന്‍ സമസ്തക്കാര്‍ കൊണ്ടുവരുന്ന ആയത്ത് 
സ്ത്രീകൾ പള്ളിയിൽ വന്ന് അല്ലാഹുവിനെ ആരാധിക്കുന്നതിനെ മാത്രം തടയാൻ മുസ്ല്യാക്കൻമാർ തെളിവാക്കാറുള്ള സൂറ: അഹ്സാബിലെ 33 നമ്പർ ആയത്തിന്റെ തഫ്സീറിൽതന്നെ..
 ഇമാം ഇബ്നുകസീർ പറയുന്നു.وََقرْ َ ن فِي بُيُوتِكُنَّ وََلا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ اْلُأوَلى وََأقِمْنَ الصَّلَاَة وآتِينَ الزَّكَاَة وََأطِعْنَ اللَّهَ وَرَسُوَلهُ ِإنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمُ الرِّجْسَ َأهْ َ ل الْبَيْتِ ...وَيُ َ طهِّرَكُمْ تَ ْ ط ِ هيرًا 33 : 33.............................................. وََقوْله تَعَاَلى : ' وََقرْ َ ن فِي بُيُوت ُ كنَّ ' َأيْ اِلْزَمْنَ بُيُوت ُ كنَّ َفَلا تَخْرُجْنَ لِغَيْ ِ ر حَاجَة وَمِنْ الْحَوَائِج الشَّرْعِيَّة الصََّلاة فِي اْلمَسْ ِ جد ِبشَرْطِهِ َ كمَا قَا َ ل رَسُول اللَّه صَلَّى اللَّه عََليْهِ وَسَلَّمَ ' َلا تَمْنَعُوا ِإمَاء اللَّه مَسَاجِد اللَّه وَلِيَخْرُجْنَ وَهُنَّ تَفَِلات 'സ്ത്രീകൾ വീടുകളില് ഒതുങ്ങിക്കഴിയണം. അത്യാവശ്യങ്ങൾക്കല്ലാതെ സ്ത്രീകൾ പുറത്ത് പോകാൻ പാടുള്ളതല്ല, നമസ്ക്കാരത്തിന് വേണ്ടി ശർത് പാലിച്ചുകൊണ്ട് പള്ളിയിൽ പോവുക എന്നത് ശറഹിൽ അനുവദിക്കപ്പെട്ടതാണ്. അല്ലാഹുവിന്റെ ദാസികളെ (സ്ത്രീകളെ) നിങ്ങൾ അല്ലാഹുവിന്റെ പള്ളികൡ നിന്നും തടയരുത് എന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞപോലെ അവർ ആഢംബരമില്ലാതെ പുറപ്പെടട്ടെ. ( തഫ്സീർ ഇബ്നുകസീർ)


വീടാണ് പള്ളിയെക്കാള്‍ ഉത്തമമെന്നോ???

ഹാബീബുബ്നു അബീസാബിത് ഇബ്നു ഉമര്‍ (റ) വില്‍ നിന്ന് നിവേതനം: നബി (സ) അരുളി: "നിങ്ങളുടെ സ്ത്രീകളെ പള്ളിയില്‍ നിന്ന് നിങ്ങള്‍ തടയരുത്.അവര്‍ക്ക് അവരുടെ വീടാണ് ഉത്തമം". (അബൂദാവൂദ്) ദുര്‍ബലമായ ഹദീസാണിത്.ഈ ഹദീസുകളുടെ സര്‍വ്വ പരമ്പരകളും ഹബീബിബ്നു അബീസാബിത് (അന്‍) എന്ന്‍ പറഞ്ഞാണ് ഉദ്ദരിക്കുന്നത്.ഇതിന്നു ഹദീസ് നിദാനശാസ്ത്രത്തില്‍ 'അന്‍ അന' എന്നാണ് പറയുന്നത്. ഹബീബിബനു അബീസാബിത് താന്‍ നേരിട്ടു കേള്‍കാത്തത് നേരിട്ട് കേട്ടിട്ടുണ്ട് എന്ന് വരുത്തുന്ന വ്യക്തിയാണ്.ഇബ്നു ഖുസൈമ,ഇബ്നു ഹിബ്ബാന്‍ പോലെയുള്ള ശാഫീഈ മദുഹബിലെ തന്നെ പ്രഗല്‍ഭരായ ഹദീസ്‌ പണ്ടിതന്മാര്‍ ഇപ്രകാരം പറയുന്നു: 'ഇത്തരം സ്വഭാവമുള്ളവര്‍ വിശ്വസ്തന്മാര്‍ ആയാല്‍ പോലും 'അന്‍' എന്ന് പ്രയോഗിച്ചുകൊണ്ട് ഹദീസ്‌ ഉദ്ധരിച്ചാല്‍ സ്വീകരിക്കാന്‍ പാടില്ല. ഏതു ഹദീസാണോ ഉദ്ധരിക്കുന്നത് ആ ഹദീസ്‌ പ്രത്യേകമായി താന്‍ തന്നെ ഇന്ന വ്യക്തിയില്‍ നിന്ന് കേട്ടിട്ടുന്ടെന്ന്‍ അദ്ദേഹം പറയുകതന്നെ വേണം. അല്ലാത്ത പക്ഷം ആ ഹദീസ്‌ സ്വീകരിക്കാന്‍ പാടില്ല. (തഹ്ദീബ് 1:185)
ഇബ്നു ഉമര്‍ (റ) വില്‍ നിന്ന് ഈ ഹദീസ്‌ ഹബീബിബ്നു അബീസാബിത് നേരിട്ട് കേട്ടിട്ടുണ്ടെന്ന് ഒറ്റ ഹദീസില്‍ പോലും വ്യക്തമാക്കുന്നില്ല.എല്ലാം തന്നെ 'അന്‍' എന്ന് പറഞ്ഞാണ് ഉദ്ധരിക്കുന്നത്. ഇതുകൊണ്ടാണ് ഹദീസ്‌ പണ്ഡിതന്മാരില്‍ പ്രഗല്‍ഭനായ ഇബ്നു ഖുസൈമ (റ) തന്റെ സ്വഹീഹില്‍ ഇപ്രകാരം പറയുന്നത്: '"ഹദീസ്‌ സ്ഥിരപ്പെട്ടിട്ടുണ്ടെങ്കില്‍ സ്ത്രീകള്‍ വീട്ടില്‍ വെച്ച് നമസ്കരിക്കുന്നതാണ് പള്ളിയില്‍ നമസ്കരിക്കുന്നതിനേക്കാള്‍ ഉത്തമം.എന്നാല്‍ ഉമ്മുസലമയുടെ 'മൌല' യായ സാഇബ് നീതിമാനാണോ അല്ലയോ എന്ന് എനിക്ക് അറിയുകയില്ല.ഹബീബിബ്നു അബീസാബിത് ഈ ഹദീസ്‌ (വീടാണ് ഉത്തമം എന്ന് പറയുന്നത്) ഇബ്നു ഉമര്‍ (റ)വില്‍ നിന്ന് കേട്ടതായി എനിക്കരിയുകയില്ല." (ഇബ്നു ഖുസൈമ, വാള്യം 3, പേജ് 94) അപ്പോള്‍ ഇബ്നു ഖുസൈമ ഈ ഹദീസ്‌ സ്വഹീഹ് ആണെന്നു പറഞ്ഞിട്ടുന്ടെന്ന ഇബ്നു ഹജറിന്റെ വാതം ശെരിയല്ല. ഇബ്നു ഖുസൈമ അദ്ദേഹത്തിന്റെ സ്വഹീഹില്‍ പറഞ്ഞതാണിത്. ഹദീസിന്റെ വിഷയത്തില്‍ ഈ ഗ്രന്ഥത്തെകാള്‍ ശ്രേഷ്ടമായ മറ്റൊരു ഗ്രന്ഥം അദ്ദേഹത്തിനില്ല. ഈ ഹദീസ്‌ സ്വഹീഹ് ആക്കിയിട്ടുണ്ടല്ലോ എന്ന ചില മഹാന്മാരുടെ വാതം നില നില്കുന്നില്ല.ചിലര്‍ ഹദീസ്‌ സ്വഹീഹ് ആക്കിയത് ബുഖാരിയും മുസ്‌ലിമും ഈ ഹദീസ്‌ ഉദ്ധരിച്ചിട്ടുണ്ടെന്ന തെറ്റിദ്ധാരണകൊണ്ടാണ്.ഇബ്നുഹജര്‍ (റ) വരെ ഈ തെറ്റിദ്ധാരണയില്‍ വീണിരിക്കുന്നു. " നിങ്ങള്‍ സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയരുത്.അവരുടെ വീടുകളാണ് അവര്‍ക്കുത്തമം എന്ന നബി (സ) യുടെ വാക്ക് സ്ഥിരപ്പെട്ടതിനാല്‍ ഇത് മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്".(ഫതഹുല്‍ബാരി,വാള്യം 3,പേജ് 145, ഹദീസ്‌ നമ്പര്‍ 731ന്‍റെ വ്യാഖ്യാനം) മുസ്‌ലിം എന്ന ഹദീസ്‌ ഗ്രന്ഥത്തിന്റെ ഒരു കോപ്പിയിലും ഇപ്രകാരമൊരു ഹദീസ്‌ ഉദ്ദരിച്ചിട്ടില്ല.ഫത്ഹുല്‍ബാരിയില്‍ വന്ന പിഴവുകള്‍ ചൂണ്ടി കാണിച്ചുകൊണ്ട് ഒരു വ്യാഖ്യാന ഗ്രന്ഥം ശൈഖ് ഇബ്നുബാസ് എഴുതിയിട്ടുണ്ട്. അദ്ദേഹവും ഈ പിഴവ് എടുത്തുകാണിക്കുന്നില്ല.ഹദീസ്‌ സ്വഹീഹാണെങ്കില്‍ തന്നെ ഇത് 'ശാദ്ദി'ന്റെ ഇനത്തില്‍പെടുന്നു.കാരണം നൂറിലധികം ഹദീസുകള്‍ ബുഖാരി,മുസ്‌ലിം അടക്കം പ്രസ്താവിച്ച സംഗതിക്ക് എതിരാണിത്.വിശ്വസ്തന്‍ ഏറ്റവും വിശ്വസ്തന് എതിരായി ഉദ്ധരിക്കുന്ന ഹധീസാണ് 'ശാദ്ദ്'എന്ന് പറയുക 
ആത്തിക്ക ബീവി വിവാഹത്തിനു മുന്‍പ് വെച്ച 3 നിബന്ധന....


وذكر أبو عمر في «التّمهيد» أنّ عمر لما خطبها شرطت عليه ألّا يضربها ولا يمنعها من الحقّ ولا من الصّلاة في المسجد النبويّ، ثم شرطت ذلك على الزّبير فتحيّل عليها أن كمن لها لما خرجت إلى صلاة العشاء، فلما مرّت به ضرب على عجيزتها، فلما رجعت قالت:
إنا للَّه! فسد النّاس! فلم تخرج بعد.
قلت: أخرج ابن مندة، من طريق أبي الزّناد، عن موسى بن عقبة، عن سالم- أن عاتكة بنت زيد كانت تحت عمر، فكانت تكثر الاختلاف إلى المسجد النبويّ، وكان عمر يكره ذلك، فقيل لها في ذلك، فقالت: ما كنت بتاركته إلا أن يمنعني، فكأنه كره أن يمنعها. فتزوّجها رجل بعد عمر فكان يمنعها. قلت لسالم: من هو؟ قال: الزّبير بن العوّام.
الكتاب: الإصابة في تمييز الصحابة
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).

عاتكة بنت زيد بن عمرو بن نفيل، أخت سعد، أحد العشرة المبشّرة، وكانت تخرج إلى المسجد. فلما خطبها عمر شرطت عليه أن لا يمنعها من المسجد، فأجابها على كره منه، فكانت (تشهد) أي تحضر (صلاة الصبح، و) صلاة (العشاء في الجماعة في المسجد، فقيل لها) أي: لامرأة عمر: (لم تخرجين، و) الحال أن (قد تعلمين أن عمر يكره ذلك) الخروج، وكاف، ذلك مكسورة، لأن الخطاب لمؤنثة (ويغار)؟ كيخاف: من الغيرة.
والقائل لها ذلك كله عمر نفسه، كما عند عبد الرزاق وأحمد، ولا مانع أن يعبر عن نفسه بقوله: إن عمر إلخ ... فهو من باب التجريد، وحينئذٍ فيكون الحديث من مسند عمر؟ وذكره المزي في الأطراف في مسند ابن عمر.
الكتاب: إرشاد الساري لشرح صحيح البخاري
القَسْطَلَّاني (851 - 923 هـ = 1448 - 1517 م)

«خَيْرُ صُفُوفِ الرِّجَالِ الْمُقَدَّمُ، وَشَرُّهَا الْمُؤَخَّرُ وَشَرُّ صُفُوفِ النِّسَاءِ الْمُقَدَّمُ، وَخَيْرُهَا الْمُؤَخَّرُ، ثُمَّ قَالَ: يَا مَعْشَرَ النِّسَاءِ، إذَا سَجَدَ الرِّجَالُ فَاغْضُضْنَ أَبْصَارَكُنَّ، لَا تَرَيْنَ عَوْرَاتِ الرِّجَالِ مِنْ ضِيقِ الْأُزُرِ» وَحَدِيثِ أَيُّوبَ عَنْ نَافِعٍ عَنْ ابْنِ عُمَرَ قَالَ: قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: «لَوْ تَرَكْنَا هَذَا الْبَابَ لِلنِّسَاءِ» فَمَا دَخَلَ مِنْ ذَلِكَ الْبَابِ ابْنُ عُمَرَ حَتَّى مَاتَ.
وَأَنَّ عُمَرَ بْنَ الْخَطَّابِ كَانَ يَنْهَى أَنْ يُدْخَلَ مِنْ بَابِ النِّسَاءِ
وَحَدِيثِ أَسْمَاءَ فِي صَلَاةِ الْكُسُوفِ، وَأَنَّهَا صَلَّتْ فِي الْمَسْجِدِ مَعَ النِّسَاءِ خَلْفَ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -.
الكتاب: المحلى بالآثار
ابن حزم الأندلسي (384 - 456هـ، 995 - 1063م).

عَنْ نَافِعٍ عَنْ ابْنِ عُمَرَ قَالَ: قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: «لَوْ تَرَكْنَا هَذَا الْبَابَ لِلنِّسَاءِ؟ فَلَمْ يَدْخُلْ مِنْهُ ابْنُ عُمَرَ حَتَّى مَاتَ.»
وَبِهِ إلَى أَبِي دَاوُد، حَدَّثَنَا قُتَيْبَةُ ثنا بَكْرُ بْنُ مُضَرَ عَنْ عَمْرِو بْنِ الْحَارِثِ عَنْ بُكَيْرٍ هُوَ ابْنُ الْأَشَجِّ - عَنْ نَافِعٍ قَالَ إنَّ عُمَرَ بْنَ الْخَطَّابِ كَانَ يَنْهَى أَنْ يَدْخُلَ مِنْ بَابِ النِّسَاءِ قَالَ عَلِيٌّ: لَوْ كَانَتْ صَلَاتُهُنَّ فِي بُيُوتِهِنَّ أَفْضَلُ لَمَا تَرَكَهُنَّ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَتَعَنَّيْنَ بِتَعَبٍ لَا يُجْدِي عَلَيْهِنَّ زِيَادَةُ فَضْلٍ أَوْ يَحُطُّهُنَّ مِنْ الْفَضْلِ، وَهَذَا لَيْسَ نُصْحًا، وَهُوَ - عَلَيْهِ السَّلَامُ - يَقُولُ: «الدِّينُ النَّصِيحَةُ» وَحَاشَا لَهُ - عَلَيْهِ السَّلَامُ - مِنْ ذَلِكَ؛ بَلْ هُوَ أَنْصَحُ الْخَلْقِ لِأُمَّتِهِ، وَلَوْ كَانَ ذَلِكَ لَمَا افْتَرَضَ - عَلَيْهِ السَّلَامُ - أَنْ لَا يَمْنَعَهُنَّ؛ وَلَمَا أَمَرَهُنَّ بِالْخُرُوجِ تَفِلَاتٍ.
الكتاب: المحلى بالآثار
ابن حزم الأندلسي (384 - 456هـ، 995 - 1063م).

فِي خُرُوجِهَا إلَى الْمَسْجِدِ فِي الْغَلَسِ وَغَيْرِهِ، وَهَذَا فِي غَايَةِ الْوُضُوحِ لِمَنْ عَقَلَ؟ وَرُوِّينَا مِنْ طَرِيقِ هِشَامِ بْنِ عُرْوَةَ: أَنَّ عُمَرَ بْنَ الْخَطَّابِ أَمَرَ سُلَيْمَانَ بْنَ أَبِي حَثْمَةَ أَنْ يَؤُمَّ النِّسَاءَ فِي مُؤَخَّرِ الْمَسْجِدِ فِي شَهْرِ رَمَضَانَ.
وَمِنْ طَرِيقِ عَرْفَجَةَ: أَنَّ عَلِيَّ بْنَ أَبِي طَالِبٍ كَانَ يَأْمُرُ النَّاسَ بِالْقِيَامِ فِي رَمَضَانَ، فَيَجْعَلُ لِلرِّجَالِ إمَامًا، وَلِلنِّسَاءِ إمَامًا، قَالَ عَرْفَجَةُ: فَأَمَرَنِي فَأَمَمْت النِّسَاءَ مَعَ مَا ذَكَرْنَا مِنْ شِدَّةِ غَضَبِ ابْنُ عُمَرَ عَلَى ابْنِهِ إذْ قَالَ: إنَّهُ يَمْنَعُ النِّسَاءَ مِنْ الْخُرُوجِ إلَى الصَّلَاةِ؟
فَهَؤُلَاءِ أَئِمَّةُ الْمُسْلِمِينَ بِحَضْرَةِ الصَّحَابَةِ، ثُمَّ عَلَى هَذَا عَمَلُ الْمُسْلِمِينَ فِي أَقْطَارِ الْأَرْضِ جِيلًا بَعْدَ جِيلٍ - وَبِاَللَّهِ تَعَالَى التَّوْفِيقُ.
الكتاب: المحلى بالآثار
ابن حزم الأندلسي (384 - 456هـ، 995 - 1063م). 


സുബൈര്‍(റ) മായുള്ള കരാര്‍ 
إن عبد اللَّه بن الزّبير صالحها على ميراثها من الزبير بثمانين ألفا.
وذكر أبو عمر في «التّمهيد» أنّ عمر لما خطبها شرطت عليه ألّا يضربها ولا يمنعها من الحقّ ولا من الصّلاة في المسجد النبويّ، ثم شرطت ذلك على الزّبير فتحيّل عليها أن كمن لها لما خرجت إلى صلاة العشاء، فلما مرّت به ضرب على عجيزتها، فلما رجعت قالت:
إنا للَّه! فسد النّاس! فلم تخرج بعد.
قلت: أخرج ابن مندة، من طريق أبي الزّناد، عن موسى بن عقبة، عن سالم- أن عاتكة بنت زيد كانت تحت عمر، فكانت تكثر الاختلاف إلى المسجد النبويّ، وكان عمر يكره ذلك، فقيل لها في ذلك، فقالت: ما كنت بتاركته إلا أن يمنعني، فكأنه كره أن يمنعها. فتزوّجها رجل بعد عمر فكان يمنعها. قلت لسالم: من هو؟ قال: الزّبير بن العوّام.
الكتاب: الإصابة في تمييز الصحابة
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م). 

 

________________________________

[مَسْأَلَةٌ مَنْعُ الْمَرْأَةِ وَالْأَمَةِ مِنْ حُضُورِ الصَّلَاةِ فِي الْمَسْجِدِ]
321 - مَسْأَلَةٌ: وَلَا يَحِلُّ لِوَلِيِّ الْمَرْأَةِ، وَلَا لِسَيِّدِ الْأَمَةِ مَنْعُهُمَا مِنْ حُضُورِ الصَّلَاةِ فِي جَمَاعَةٍ فِي الْمَسْجِدِ، إذَا عَرَفَ أَنَّهُنَّ يُرِدْنَ الصَّلَاةَ وَلَا يَحِلُّ لَهُنَّ أَنْ يَخْرُجْنَ مُتَطَيِّبَاتٍ، وَلَا فِي ثِيَابٍ حِسَانٍ؛ فَإِنْ فَعَلَتْ فَلْيَمْنَعْهَا، وَصَلَاتُهُنَّ فِي الْجَمَاعَةِ أَفْضَلُ مِنْ صَلَاتِهِنَّ مُنْفَرِدَاتٍ.
-: حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ ثنا أَحْمَدُ بْنُ فَتْحٍ ثنا عَبْدُ الْوَهَّابِ بْنُ عِيسَى ثنا أَحْمَدُ بْنُ مُحَمَّدٍ ثنا أَحْمَدُ بْنُ عَلِيٍّ ثنا مُسْلِمُ بْنُ الْحَجَّاجِ ثنا مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ نُمَيْرٍ ثنا أَبِي، وَعَبْدُ اللَّهِ بْنُ إدْرِيسَ قَالَا ثنا عُبَيْدُ اللَّهِ هُوَ ابْنُ عُمَرَ عَنْ نَافِعٍ عَنْ ابْنِ عُمَرَ قَالَ: قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: «لَا تَمْنَعُوا إمَاءَ اللَّهِ مَسَاجِدَ اللَّهِ» .
وَبِهِ إلَى مُسْلِمٍ: ثنا حَرْمَلَةُ بْنُ يَحْيَى ثنا ابْنُ وَهْبٍ أَنَا يُونُسُ هُوَ ابْنُ يَزِيدَ - عَنْ ابْنِ شِهَابٍ أَنَا سَالِمُ بْنُ عَبْدِ اللَّهِ بْنِ عُمَرَ أَنَّ عَبْدَ اللَّهِ بْنَ عُمَرَ قَالَ: سَمِعْت رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَقُولُ: «لَا تَمْنَعُوا نِسَاءَكُمْ الْمَسَاجِدَ إذَا اسْتَأْذَنَّكُمْ إلَيْهَا فَقَالَ لَهُ بِلَالٌ ابْنُهُ؛ وَاَللَّهِ لَنَمْنَعُهُنَّ، فَأَقْبَلَ عَلَيْهِ عَبْدُ اللَّهِ بْنُ عُمَرَ فَسَبَّهُ سَبًّا سَيِّئًا مَا سَمِعْته سَبَّهُ مِثْلَهُ قَطُّ، قَالَ: أُخْبِرُك عَنْ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَتَقُولُ: وَاَللَّهِ لَنَمْنَعُهُنَّ؟ .» وَبِهِ إلَى مُسْلِمٍ: ثنا أَبُو كُرَيْبٍ ثنا أَبُو مُعَاوِيَةَ عَنْ الْأَعْمَشِ عَنْ مُجَاهِدٍ عَنْ ابْنِ عُمَرَ قَالَ قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: «لَا تَمْنَعُوا النِّسَاءَ مِنْ الْخُرُوجِ بِاللَّيْلِ إلَى الْمَسَاجِدِ» .
حَدَّثَنَا حَمَامٌ ثنا عَبَّاسُ بْنُ أَصْبَغَ ثنا مُحَمَّدُ بْنُ عَبْدِ الْمَلِكِ بْنِ أَيْمَنَ ثنا مُحَمَّدُ بْنُ وَضَّاحٍ ثنا حَامِدٌ هُوَ ابْنُ يَحْيَى الْبَلْخِيُّ - ثنا سُفْيَانُ هُوَ ابْنُ عُيَيْنَةَ - عَنْ مُحَمَّدِ بْنِ عُمَرَ بْنِ عَلْقَمَةَ بْنِ وَقَّاصٍ عَنْ أَبِي سَلَمَةَ بْنِ عَبْدِ الرَّحْمَنِ بْنِ عَوْفٍ عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: «لَا تَمْنَعُوا إمَاءَ اللَّهِ مَسَاجِدَ اللَّهِ، وَلَا يَخْرُجْنَ إلَّا وَهُنَّ تَفِلَاتٌ» .
ابن حزم الأندلسي (384 - 456هـ، 995 - 1063م).
(2/170)الكتاب: المحلى بالآثار
________________________________

وَعَنْ بِلَالِ بْنِ عَبْدِ اللَّهِ بْنِ عُمَرَ، عَنْ أَبِيهِ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " لَا تَمْنَعُوا النِّسَاءَ حُظُوظَهُنَّ) أَيْ: ثَوَابَهُنَّ الْحَاصِلَ لَهُنَّ بِحُضُورِهِنَّ لِلصَّلَاةِ وَنَحْوِهَا.

مرقاة المفاتيح شرح مشكاة المصابيح للإمام ملا علي القاري ٨٤٥/٣ 

________________________________

وَحَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، وَمُحَمَّدُ بْنُ رُمْحٍ، جَمِيعًا عَنِ اللَّيْثِ بْنِ سَعْدٍ، - قَالَ قُتَيْبَةُ حَدَّثَنَا لَيْثٌ، - عَنْ نَافِعٍ، عَنْ إِبْرَاهِيمَ بْنِ عَبْدِ اللَّهِ بْنِ مَعْبَدٍ، عَنِ ابْنِ عَبَّاسٍ، أَنَّهُ قَالَ إِنَّ امْرَأَةً اشْتَكَتْ شَكْوَى فَقَالَتْ إِنْ شَفَانِي اللَّهُ لأَخْرُجَنَّ فَلأُصَلِّيَنَّ فِي بَيْتِ الْمَقْدِسِ ‏.‏ فَبَرَأَتْ ثُمَّ تَجَهَّزَتْ تُرِيدُ الْخُرُوجَ فَجَاءَتْ مَيْمُونَةَ زَوْجَ النَّبِيِّ صلى الله عليه وسلم تُسَلِّمُ عَلَيْهَا فَأَخْبَرَتْهَا ذَلِكَ فَقَالَتِ اجْلِسِي فَكُلِي مَا صَنَعْتِ وَصَلِّي فِي مَسْجِدِ الرَّسُولِ صلى الله عليه وسلم فَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ "‏ صَلاَةٌ فِيهِ أَفْضَلُ مِنْ أَلْفِ صَلاَةٍ فِيمَا سِوَاهُ مِنَ الْمَسَاجِدِ إِلاَّ مَسْجِدَ الْكَعْبَةِ ‏"‏ ‏.
Sahih Muslim 1396
________________________________

قَوْلُهُ فِي حَدِيثِ عَائِشَةَ كُنَّ قَالَ الْكِرْمَانِيُّ هومثل أَكَلُونِي الْبَرَاغِيثُ لِأَنَّ قِيَاسَهُ الْإِفْرَادُ وَقَدْ جُمِعَ قَوْلُهُ نِسَاءُ الْمُؤْمِنَاتِ تَقْدِيرُهُ نِسَاءُ الْأَنْفُسِ الْمُؤْمِنَاتِ أونحوها ذَلِكَ حَتَّى لَا يَكُونَ مِنْ إِضَافَةِ الشَّيْءِ إِلَى نَفْسِهِ وَقِيلَ إِنَّ نِسَاءَ هُنَا بِمَعْنَى الْفَاضِلَاتِ أَيْ فَاضِلَاتُ الْمُؤْمِنَاتِ
الكتاب: فتح الباري شرح صحيح البخاري
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).
 ________________________________

أَنَّهُنَّ كُنَّ يَحْجُجْنَ وَيَطُفْنَ وَيَخْرُجْنَ إِلَى الْمَسَاجِدِ فِي عَهْدِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَبعده
الكتاب: فتح الباري (9/337)

ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).

 തീര്‍ച്ചയായിട്ടും അവര്‍ (നബിയുടെ ഭാര്യമാര്‍) ഹജ്ജു ചെയ്തിരുന്നു, തവാഫ് ചെയ്തിരുന്നു, അവര്‍ പുറപ്പെട്ടു പോയിരുന്നു, പള്ളിയിലേക്ക്, നബി (സ) യുടെ കാലത്തും പ്രവാചകന്റെ കാല ശേഷവും
  ________________________________

⁠⁠ ⁠⁠⁠الْأُمّ لِلشَّافِعِيِّ - كِتَابُ اخْتِلَافِ الْحَدِيثِ لِلْإِمَامِ مُحَمَّدِ بْنِ إدْرِيسَ الشَّافِعِيِّ - منع إماء الله مساجد الله
സ്ത്രീകള്ക്ക് ജുമുഅ ജമാഅത്ത് ഹറാമാണ് എന്ന് വാദിക്കാറുള്ള മുസ്ലിയാക്കന്മാര്‍ അതിന് വലിയ തെളിവായി പറയാറുള്ള ഇഖ്തിലാഫില്‍ ഹദീസിലെ - സ്ത്രീകള്‍ ജുമുഅ ജമാഅത്ത്കള്‍ക്ക്
പോയ ഹദീസുകള്‍ സ്വഹീഹായി കിട്ടാത്തതിനാല്‍ എനിക്കറിയില്ല - എന്ന് പറഞ്ഞ ഇമാം ശാഫി
ആ ഉദ്ധരണികള്‍ ഒക്കെ ഉദ്ധരിച്ച അധ്യായത്തിന്റെ ഏറ്റവും അവസാനത്തില്‍ പറയുന്നു:
  قَالَ : وَقَدْ رُوِيَ حَدِيثٌ أَنْ « يُتْرَكَ النِّسَاءُ إلَى الْعِيدَيْنِ » فَإِنْ كَانَ ثَابِتًا قُلْنَا بِهِ
الكتاب: اختلاف الحديث (8/626)
الشافعي (150 - 204هـ، 767 - 820م).
 സ്ത്രീകള്‍ രണ്ട് പെരുന്നാള്‍ നിസ്ക്കാരത്തിനായി ഈദ് ഗാഹിലേക്ക് പുറപ്പെട്ടതായി ഹദീസ് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . അത് സ്ഥിരപ്പെട്ടതാണ് എങ്കില്‍ നാം അതനുസരിച്ച് വിധി പറയുമായിരുന്നു. 
ഈ വിഷയം വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി ഇമാം ബൈഹഖിയുടെ അഭിപ്രായം ഉദ്ധരിച്ചുകൊണ്ട് ഫത് ഹുല്‍ ബാരിയില്‍ പറയുന്നു :
 بَلْ قَدْ رَوَى الْبَيْهَقِيُّ فِي الْمَعْرِفَةِ عَنِ الرَّبِيعِ قَالَ قَالَ الشَّافِعِيُّ : قَدْ رُوِيَ حَدِيثٌ فِيهِ أَنَّ النِّسَاءَ يُتْرَكْنَ إِلَى الْعِيدَيْنِ ، فَإِنْ كَانَ ثَابِتًا قُلْتُ بِهِ ، قَالَ الْبَيْهَقِيُّ : قَدْ ثَبَتَ وَأَخْرَجَهُ الشَّيْخَانِ - يَعْنِي حَدِيثَ أُمِّ عَطِيَّةَ هَذَا - فَيَلْزَمُ الشَّافِعِيَّةَ الْقَوْلُ بِهِ ، 
الكتاب: فتح الباري (2/470)
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).
 ഇമാം ബൈഹഖി മഅരിഫയില്‍ റബീഇല്‍ നിന്നും റിപ്പോര്ട്ട് ചെയ്യുന്നു : സ്ത്രീകള്‍ രണ്ട് പെരുന്നാള്‍ നിസ്ക്കാരത്തിനായി ഈദ് ഗാഹിലേക്ക് പുറപ്പെട്ടതായി ഹദീസ് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . അത് സ്ഥിരപ്പെട്ടതാണ് എങ്കില്‍ നാം അതനുസരിച്ച് വിധി പറയുമായിരുന്നു. ബൈഹഖി പറയുന്നു : ബുഖാരിയിലും മുസ്ലിമിലും അത് ഉമ്മു അതിയ്യ (റ)യുടെ ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ട്‌ . അതിനാല്‍ ശാഫിയാക്കളായവര്‍ നിർബന്ധമായും അതനുസരിച്ച് വിധി പറയേണ്ടതാണ് … 

ഈദ്ഗാഹിൽ സ്ത്രീകളും കന്യകകളും പങ്കെടുക്കൽ  
عَنْ أُمِّ عَطِيَّةَ، قَالَتْ: أَمَرَنَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، أَنْ نُخْرِجَهُنَّ فِي الْفِطْرِ وَالْأَضْحَى، الْعَوَاتِقَ، وَالْحُيَّضَ، وَذَوَاتِ الْخُدُورِ، فَأَمَّا الْحُيَّضُ فَيَعْتَزِلْنَ الصَّلَاةَ، وَيَشْهَدْنَ الْخَيْرَ، وَدَعْوَةَ الْمُسْلِمِينَ، قُلْتُ: يَا رَسُولَ اللهِ إِحْدَانَا لَا يَكُونُ لَهَا جِلْبَابٌ، قَالَ: «لِتُلْبِسْهَا أُخْتُهَا مِنْ جِلْبَابِهَا
ഉമ്മു അത്വിയ്യ(റ):”പെരുന്നാൾ ദിനങ്ങളിൽ പുറപ്പെടാൻ ഞങ്ങൾ കൽപ്പിക്കപ്പെട്ടിരുന്നു..വീടിനകത്തിരിക്കുന്ന കന്യകമാരെയും ആർത്തവകാരികളെ പോലും കൊണ്ടു വരാൻ കൽപ്പിക്കപ്പെട്ടിരുന്നു.ആർത്തവകാരികൾ നമസ്കാരത്തിൽ നിന്നും മാറി നിന്നുകൊളളുകയും ഖൈറിന് സാക്ഷ്യം വഹിക്കുകയും മുസ്ലിങ്ങളുടെ പ്രാർത്ഥനയിൽ പങ്ക് കൊളളുകയും ചെയ്യട്ടെ”.ഞാൻ ചോദിച്ചു :അല്ലാഹുവിന്റെ റസൂലേ,ഞങ്ങളിൽ ചിലർക്ക് മേൽ വസ്ത്രമില്ലല്ലോ”.നബി(സ്വ) പറഞ്ഞു:”തന്റെ സ്നേഹിത അവളെ തന്റെ വസ്ത്രം ധരിപ്പിക്കട്ടെ”.(ബുഖാരി,മുസ്ലിം)





ഇബ്ന് ഹജര് ഹൈത്തമിയോടുള്ള ചോദ്യം.
(وَسُئِلَ) - رَضِيَ اللَّهُ عَنْهُ - أَنَّهُ قَدْ كَثُرَ فِي هَذِهِ الْأَزْمِنَةِ خُرُوجُ النِّسَاءِ إلَى الْأَسْوَاقِ وَالْمَسَاجِدِ لِسَمَاعِ الْوَعْظِ وَلِلطَّوَافِ وَنَحْوِهِ فِي مَسْجِدِ مَكَّةَ عَلَى هَيْئَاتٍ غَرِيبَةٍ تَجْلِبُ إلَى الِافْتِتَانِ بِهِنَّ قَطْعًا، وَذَلِكَ أَنَّهُنَّ يَتَزَيَّنَّ فِي خُرُوجِهِنَّ لِشَيْءٍ مِنْ ذَلِكَ بِأَقْصَى مَا يُمْكِنُهُنَّ مِنْ أَنْوَاعِ الزِّينَةِ وَالْحُلِيِّ وَالْحُلَلِ كَالْخَلَاخِيلِ وَالْأَسْوِرَةِ وَالذَّهَبِ الَّتِي تُرَى فِي أَيْدِيهِنَّ وَمَزِيدِ الْبَخُورِ وَالطَّيِّبِ وَمَعَ ذَلِكَ يَكْشِفْنَ كَثِيرًا مِنْ بَدَنِهِنَّ كَوُجُوهِهِنَّ وَأَيْدِيهِنَّ وَغَيْرِ ذَلِكَ وَيَتَبَخْتَرْنَ فِي مِشْيَتِهِنَّ بِمَا لَا يَخْفَى عَلَى مَنْ يَنْظُرُ إلَيْهِنَّ قَصْدًا أَوْ لَا عَنْ قَصْدٍ
الكتاب: الفتاوى الفقهية الكبرى (1/199)
ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)

ഈ കാലഘട്ടത്തില് അധികരിച്ചിരിക്കുന്നു സ്ത്രീകള് പള്ളിയിലേക്കും അങ്ങാടിയിലെക്കും പോകുന്നത്, വയള്ള് കേള്ക്കുന്നതിനു, തവാഫ് ചെയ്യുന്നതിന് മക്കയിലേക്ക് സ്ത്രീകള് പോകുന്നത് അധികരിച്ചിരിക്കുന്നു. ഉറപ്പായിട്ടും ഫിത്ന ഉണ്ടാക്കാവും ബിധം വേഷവിധാനങ്ങള് സ്വീകരിച്ചുകൊണ്ടാണ് ഇവര് പോകുന്നത് ഈ പറഞ്ഞ കാര്യങ്ങള്കൊക്കെ പുറപ്പെടുമ്പോള് അവര് അലങ്കാരം സ്വീകരിക്കുന്നു, ആഭരങ്ങളും, വസ്ത്രങ്ങളും, വളകളും, കാലില് കെട്ടുന്നവയും സ്വീകരിച്ചുകൊണ്ടാണ് ഇവര് പുറപ്പെടുന്നത് അതോടൊപ്പം സുഗന്തം പൂശുകയും ചെയ്യുന്നു, അതോടൊപ്പം ശരീരാവയവങ്ങള് പുറത്തു കാണിച്ചുകൊണ്ടാണ് ഇവര് പോകുന്നത് ഇവരുടെ നടത്തത്തില് മറ്റുള്ളവരെ ആകഷിക്കുന്ന രീതി ആണ് ഇവര് സ്വീകരിച്ചിരിക്കുന്നത്.
(ഇത്തരത്തില് ഉള്ളവരുടെ പോക്കിനെകുറിച്ചാണ് ഇവിടെ ചോദ്യം)



ഇമാം ഇബ്നു ഹസ്മ് റഹിമഹുല്ലാഹിയുടെ

(AH 384 -456) മുഹല്ലയിൽ നിന്ന് 

 كتاب الصلاة
باب الأذان
مَسْأَلَةٌ: وَلَا يَلْزَمُ النِّسَاءَ فَرْضًا حُضُورُ الصَّلَاةِ الْمَكْتُوبَةِ فِي جَمَاعَةٍ، وَهَذَا لَا خِلَافَ فِيهِ.
وَلَا يَجُوزُ أَنْ تَؤُمَّ الْمَرْأَةُ الرَّجُلَ وَلَا الرِّجَالَ، وَهَذَا مَا لَا خِلَافَ فِيهِ، وَأَيْضًا فَإِنَّ النَّصَّ قَدْ جَاءَ بِأَنَّ الْمَرْأَةَ تَقْطَعُ صَلَاةَ الرَّجُلِ إذَا فَاتَتْ أَمَامَهُ.
الكتاب: المحلى بالآثار  (2/167)
ابن حزم الأندلسي (384 - 456هـ، 995 - 1063م).

ആശയ സംഗ്രഹം : മസ്അല : സ്ത്രീകൾ ഫർദ് നമസ്ക്കാരങ്ങൾക്കു ജമാഅത്തിനു ഹാജറാവൽ നിർബന്ധമില്ല.ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസവുമില്ല.
ഒരു പുരുഷനോ ഒന്നിലധികം പുരുഷന്മാർക്കോ ഒരു സ്ത്രീ ഇമാമായി നിസ്‌ക്കരിക്കൽ അനുവദനീയമല്ല എന്ന വിഷയത്തിലും അഭിപ്രായാന്തരമില്ല.
കാരണം സ്ത്രീ നിസ്‌ക്കരിക്കുന്ന പുരുഷന്റെ മുമ്പിൽ വന്നാൽ അവന്റെ നിസ്ക്കാരം മുറിയും എന്ന് ഹദീസിലുണ്ട്.
 
( ഇബ്നു ഹസ്മു തുടരുന്നു )
 مَسْأَلَةٌ : فَإِنْ حَضَرَتْ الْمَرْأَةُ الصَّلَاةَ مَعَ الرِّجَالِ فَحَسَنٌ ; لِمَا قَدْ صَحَّ مِنْ أَنَّهُنَّ كُنَّ يَشْهَدْنَ الصَّلَاةَ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ عَالِمٌ بِذَلِكَ 
الكتاب: المحلى بالآثار  (2/167)
ابن حزم الأندلسي (384 - 456هـ، 995 - 1063م).
 
ആശയ സംഗ്രഹം : മസ്അല : സ്ത്രീ നമസ്ക്കാരങ്ങൾക്കു പുരുഷന്മാരുടെ കൂടെ ജമാഅത്തിനു ഹാജരായാൽ അത് നല്ലതാണ്.കാരണം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കൂടെ സ്ത്രീകൾ നബിയുടെ അറിവോടു കൂടി തന്നെ നിസ്‌കാരത്തിന്  ജമാഅത്തിനു ഹാജരായിരുന്നു എന്ന് ഹദീസിൽ വന്നിട്ടുണ്ട്.




مَسْأَلَةٌ : فَإِنْ صَلَّيْنَ جَمَاعَةً ، وَأَمَّتْهُنَّ امْرَأَةٌ مِنْهُنَّ فَحَسَنٌ ; لِأَنَّهُ لَمْ يَأْتِ نَصٌّ يَمْنَعُهُنَّ مِنْ ذَلِكَ ، وَلَا يَقْطَعُ بَعْضُهُنَّ صَلَاةَ بَعْضٍ ; لِقَوْلِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : { خَيْرُ صُفُوفِ النِّسَاءِ آخِرُهَا } 

[ رُوِّينَا مِنْ طَرِيقِ عَبْدِ الرَّحْمَنِ بْنِ مَهْدِيٍّ عَنْ سُفْيَانَ الثَّوْرِيِّ ] عَنْ مَيْسَرَةَ بْنِ حَبِيبٍ النَّهْدِيِّ هُوَ أَبُو خَازِمٍ - عَنْ رَيْطَةَ الْحَنَفِيَّةِ : أَنَّ عَائِشَةَ أُمَّ الْمُؤْمِنِينَ أَمَّتْهُنَّ فِي صَلَاةِ الْفَرِيضَةِ  

وَعَنْ يَحْيَى بْنِ سَعِيدِ الْقَطَّانِ عَنْ زِيَادِ بْنِ لَاحِقٍ عَنْ تَمِيمَةَ بِنْتِ سَلَمَةَ عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ : أَنَّهَا أَمَّتْ نِسَاءً فِي الْفَرِيضَةِ فِي الْمَغْرِبِ ، وَقَامَتْ وَسَطَهُنَّ ، وَجَهَرَتْ بِالْقِرَاءَةِ 
الكتاب: المحلى بالآثار  (2/167)
ابن حزم الأندلسي (384 - 456هـ، 995 - 1063م).
 
ആശയ സംഗ്രഹം : മസ്അല : ഇനി സ്ത്രീകൾക്ക് സ്ത്രീ ഇമാം ആയി ജമാഅത്ത് നിസ്‌ക്കരിച്ചാൽ അതും നല്ലതു തന്നെ.അത് തടയുന്ന ഒരു വചനവും/പ്രമാണവും  ഇല്ല.നിസ്‌ക്കരിക്കുന്ന ഒരു സ്ത്രീയുടെ മുമ്പിലൂടെ മറ്റൊരു സ്ത്രീ നടന്നാൽ അവളുടെ നിസ്ക്കാരം ബാഥ്വിൽ ആവില്ലെന്ന് 
خَيْرُ صُفُوفِ النِّسَاءِ آخِرُهَا
'സ്ത്രീകളുടെ നിസ്‌കാരത്തിന്റെ സ്വഫ്ഫുകകളിൽ ഏറ്റവും ഉത്തമമായത് അവസാനത്തെ സ്വഫ്ഫാണ്' എന്ന  ഹദീസിൽ നിന്ന് മനസ്സിലാക്കാം. 

തുടർന്ന് ഇബ്നു ഹസ്മ് സ്ത്രീകൾക്ക് സ്ത്രീ ഇമാമായി ജമാഅത്തു നിസ്‌ക്കരിക്കുന്നതു സംബന്ധിച്ചും അങ്ങിനെ സ്ത്രീ ഇമാമതു നിൽക്കുമ്പോൾ സ്വഫ്ഫിൽ മധ്യത്തിൽ നിൽക്കണമെന്നത് സംബന്ധിച്ചും നിരവധി ഹദീസുകൾ ഉദ്ധരിക്കുന്നുണ്ട്.
 _____________________
ഇവിടെ ഇമാം ബൈഹഖി ഉദ്ധരിച്ച ഒരു ഹദീസ് ചുവടെ ചേർക്കുന്നു 

 كتاب الصلاة
بَابُ الْمَرْأَةِ تَؤُمُّ نِسَاءً فَتَقُومُ وَسَطَهُنَّ

5355 - أَخْبَرَنَا أَبُو عَبْدِ اللهِ الْحَافِظُ، ثنا أَبُو الْعَبَّاسِ مُحَمَّدُ بْنُ يَعْقُوبَ، ثنا عَبْدُ اللهِ بْنُ أَحْمَدَ بْنِ حَنْبَلٍ، حَدَّثَنِي أَبِي، ثنا وَكِيعٌ، ثنا سُفْيَانُ، عَنْ مَيْسَرَةَ أَبِي حَازِمٍ، عَنْ رَائِطَةَ الْحَنَفِيَّةِ، " أَنَّ عَائِشَةَ أَمَّتْ نِسْوَةً فِي الْمَكْتُوبَةِ فَأَمَّتْهُنَّ بَيْنَهُنَّ وَسَطًا "
الكتاب: السنن الكبرى (3/187)
البيهقي (384 - 458 هـ = 994 - 1066 م)
ആഇശ റദിയല്ലാഹു അന്ഹാ ഫർദ് നിസ്‌ക്കാരങ്ങളിൽ സ്ത്രീകൾക്ക് ഇമാമായി നിസ്‌ക്കരിച്ചു. അപ്പോൾ അവർ സ്ത്രീകളുടെ ഇടയിൽ സ്വഫ്ഫിൽ മധ്യത്തിൽ ആണ് നിന്നതു.
 _____________________

 
സ്ത്രീകൾക്ക്  സ്ത്രീ ഇമാമായി നിസ്‌ക്കരിക്കൽ നിയമവിധേയമാണ് എന്ന് നിരവധി തെളിവുകൾ ഉദ്ധരിക്കുകയും ഇമാം ശാഫിഈ   റഹിമഹുല്ലാഹ് ഉൾപ്പെടെ ബഹുഭൂരിപക്ഷം പണ്ഡിതന്മാർക്കും ഈ നിലപാട് ആണ് ഉള്ളതെന്ന് വ്യക്തമാക്കുകയും ചെയ്ത ശേഷം ഇബ്നു ഹസ്മ് തുടരുന്നു 

 بَلْ صَلَاةُ الْمَرْأَةِ بِالنِّسَاءِ دَاخِلٌ تَحْتَ قَوْلِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «إنَّ صَلَاةَ الْجَمَاعَةِ تَفْضُلُ صَلَاةَ الْفَذِّ بِسَبْعٍ وَعِشْرِينَ دَرَجَةً»
الكتاب: المحلى بالآثار  (2/169)
ابن حزم الأندلسي (384 - 456هـ، 995 - 1063م).

സ്ത്രീകൾക്ക്  സ്ത്രീ ഇമാമായി നിസ്‌ക്കരിക്കലും  ' ഒറ്റയ്ക്ക് നിസ്‌ക്കരിക്കുന്നതിനേക്കാൾ 27  ഇരട്ടി പ്രതിഫലം ഉള്ളതാണ് ജമാഅത്തായി ഉള്ള നിസ്ക്കാരം ' എന്ന ഹദീസിലെ ആശയത്തിൽ ഉൾക്കൊള്ളുന്നു .

 مَسْأَلَةٌ : وَلَا أَذَانَ عَلَى النِّسَاءِ وَلَا إقَامَةَ ; فَإِنْ أَذَّنَّ ، وَأَقَمْنَ فَحَسَنٌ  
بُرْهَانُ ذَلِكَ - : أَنَّ أَمْرَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالْأَذَانِ إنَّمَا هُوَ لِمَنْ افْتَرَضَ عَلَيْهِمْ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الصَّلَاةَ فِي جَمَاعَةٍ ، بِقَوْلِهِ عَلَيْهِ السَّلَامُ : { فَلْيُؤَذِّنْ لَكُمْ أَحَدُكُمْ وَلْيَؤُمَّكُمْ أَكْبَرُكُمْ } وَلَيْسَ النِّسَاءُ مِمَّنْ أُمِرْنَ بِذَلِكَ ، فَإِذَا هُوَ قَدْ صَحَّ فَالْأَذَانُ ذِكْرُ اللَّهِ تَعَالَى ، وَالْإِقَامَةُ كَذَلِكَ ; فَهُمَا فِي وَقْتِهِمَا فِعْلٌ حَسَنٌ  
 وَرُوِّينَا عَنْ ابْنِ جُرَيْجٍ عَنْ عَطَاءٍ : تُقِيمُ الْمَرْأَةُ لِنَفْسِهَا ، وَقَالَ طَاوُسٍ : كَانَتْ عَائِشَةُ أُمُّ الْمُؤْمِنِينَ تُؤَذِّنُ وَتُقِيمُ
 الكتاب: المحلى بالآثار  (2/170)
ابن حزم الأندلسي (384 - 456هـ، 995 - 1063م).

 ആശയ സംഗ്രഹം : മസ്അല : സ്ത്രീകൾക്ക്  വാങ്കോ ഇഖാമത്തോ ഇല്ല (നിർബന്ധമില്ല); എന്നാൽ സ്ത്രീ വാങ്കും ഇഖാമത്തും വിളിച്ചാൽ നല്ലതാണ്. റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ജമാഅത്തു നിസ്ക്കാരം ഫർദ് ആക്കിയത് ആർക്കാണോ അവർക്കാണ് വാങ്ക് കല്പിച്ചിട്ടുള്ളത്.ഹദീസിൽ ഇങ്ങിനെ കാണാം: 
فَلْيُؤَذِّنْ لَكُمْ أَحَدُكُمْ وَلْيَؤُمَّكُمْ أَكْبَرُكُمْ 
 'നിങ്ങൾ ഒരാൾ വാങ്ക് വിളിക്കുകയും മൂത്തയാൾ ഇമാം നിൽക്കുകയും ചെയ്യട്ടെ ' എന്ന ഹദീസിലെ കല്പനയിൽ സ്ത്രീകൾ ഉൾപ്പെടില്ല.എന്നാൽ വാങ്കും ഇഖാമത്തും അല്ലാഹുവിനെ സ്മരിക്കലാണ്.അത് അതാതിന്റെ സമയത്തു നിർവഹിക്കൽ( സ്ത്രീകൾക്കും) നല്ലതാണ്.
സ്ത്രീക്ക് അവൾക്കു വേണ്ടി ഇഖാമത്തും വിളിക്കാമെന്ന് അതാഉ എന്നവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ആഇശ റദിയല്ലാഹു അന്ഹാ വാങ്കും ഇഖാമത്തും വിളിച്ചിരുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇബ്നു ഹസ്മ് തുടരുന്നു :
321 - مَسْأَلَةٌ: وَلَا يَحِلُّ لِوَلِيِّ الْمَرْأَةِ، وَلَا لِسَيِّدِ الْأَمَةِ مَنْعُهُمَا مِنْ حُضُورِ الصَّلَاةِ فِي جَمَاعَةٍ فِي الْمَسْجِدِ، إذَا عَرَفَ أَنَّهُنَّ يُرِدْنَ الصَّلَاةَ وَلَا يَحِلُّ لَهُنَّ أَنْ يَخْرُجْنَ مُتَطَيِّبَاتٍ، وَلَا فِي ثِيَابٍ حِسَانٍ؛ فَإِنْ فَعَلَتْ فَلْيَمْنَعْهَا، وَصَلَاتُهُنَّ فِي الْجَمَاعَةِ أَفْضَلُ مِنْ صَلَاتِهِنَّ مُنْفَرِدَاتٍ.
الكتاب: المحلى بالآثار  (2/170)
ابن حزم الأندلسي (384 - 456هـ، 995 - 1063م).
 (ആശയ സംഗ്രഹം )മസ്അല : സ്ത്രീയുടെ വലിയ്യിനോ /രക്ഷിതാവിനോ അടിമസ്ത്രീയുടെ യജമാനനോ അവൾ മസ്ജിദിലേക്കു ജമാഅത്തു നിസ്‌കാരത്തിൽ പങ്കെടുക്കാൻ പോകുകയാണ് എന്നറിഞ്ഞു കൊണ്ട് അവളെ അതിൽ നിന്ന് വിലക്കൽ അനുവദനീയമാവുകയില്ല.സുഗന്ധം പൂശിക്കൊണ്ടും അലങ്കാര വസ്ത്രങ്ങൾ ധരിച്ചു കൊണ്ടും അവൾ മസ്ജിദിൽ പോകാനും പാടില്ല.അങ്ങിനെയാണ് അവൾ പോകുന്നതെങ്കിൽ അവളെ തടയേണ്ടതാണ്.അവൾ ഒറ്റയ്ക്ക് നിസ്‌ക്കരിക്കുന്നതിനേക്കാൾ ഉത്തമം ജമാഅത്തായി നിസ്‌ക്കരിക്കലാണ്.

തുടർന്ന് ഇബ്നു ഹസ്മ് ഉദ്ധരിക്കുന്ന ചില ഹദീസുകൾ ചുവടെ ചേർക്കുന്നു :

 عَنْ ابْنِ عُمَرَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : { لَا تَمْنَعُوا إمَاءَ اللَّهِ مَسَاجِدَ اللَّهِ }
ഇബ്നു ഉമര്‍ റദിയല്ലാഹു അന്ഹു  പറയുന്നു : റസൂലുല്ലാഹി  സ്വല്ലല്ലാഹു അലൈഹി വ സല്ലം  അരുളി: നിങ്ങള്‍ അല്ലാഹുവിന്റെ അടിയാത്തികള്‍ക്ക് അല്ലാഹുവിന്റെ പള്ളികളെ വിലക്കരുതെ (മുസ്ലിം : ) 

عَنْ ابْنِ شِهَابٍ أَنَا سَالِمُ بْنُ عَبْدِ اللَّهِ بْنِ عُمَرَ أَنَّ عَبْدَ اللَّهِ بْنَ عُمَرَ قَالَ : سَمِعْت رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : { لَا تَمْنَعُوا نِسَاءَكُمْ الْمَسَاجِدَ إذَا اسْتَأْذَنَّكُمْ إلَيْهَا فَقَالَ لَهُ بِلَالٌ ابْنُهُ ; وَاَللَّهِ لَنَمْنَعُهُنَّ ، فَأَقْبَلَ عَلَيْهِ عَبْدُ اللَّهِ بْنُ عُمَرَ فَسَبَّهُ سَبًّا سَيِّئًا مَا سَمِعْته سَبَّهُ مِثْلَهُ قَطُّ ، قَالَ : أُخْبِرُك عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَتَقُولُ : وَاَللَّهِ لَنَمْنَعُهُنَّ ؟ 
സാലിമു ബ്നു അബ്ദില്ലാഹി ബ്നു ഉമർ റിപ്പോർട്ട് ചെയ്യുന്നു :
അബ്ദുല്ലാഹി ബ്നു ഉമർ  റദിയല്ലാഹു അന്ഹു  പറഞ്ഞു :റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നതായി ഞാൻ കേട്ടു : നിങ്ങളുടെ സ്ത്രീകൾ പള്ളികളിൽ പോകാൻ അനുവാദം ചോദിച്ചാൽ അവരെ അവിടെ പോകുന്നതിൽ നിന്നും വിലക്കരുത്.(ഇബ്നു ഉമർ ഇത് പറഞ്ഞപ്പോൾ ) അദ്ധേഹത്തിന്റെ മകൻ ബിലാൽ പറഞ്ഞു : അല്ലാഹുവാണ ... ഞങ്ങൾ തടയുക തന്നെ ചെയ്യും .ഇത് കേട്ട അബ്ദില്ലാഹി ബ്നു ഉമർ മകന്റെ അടുത്ത് ചെന്ന് മകനെ വഴക്കു പറഞ്ഞു.മുമ്പൊന്നും അത് പോലെ മകനെ ഇബ്നു ഉമർ വഴക്കു പറയുന്നതായി ഞാൻ കേട്ടിട്ടില്ല.അദ്ദേഹം മകനോട് പറഞ്ഞു : ഞാൻ :റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഒരു കാര്യം പറയുന്നതായി നിനക്ക് അറിയിച്ചു തരുന്നു.അപ്പോൾ നീ 'അല്ലാഹുവാണ ... ഞങ്ങൾ തടയുക തന്നെ ചെയ്യും' എന്ന് പറയുന്നു?

 عَنْ ابْنِ عُمَرَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : { لَا تَمْنَعُوا النِّسَاءَ مِنْ الْخُرُوجِ بِاللَّيْلِ 
إلَى الْمَسَاجِدِ }  

ഇബ്നു ഉമര്‍ റദിയല്ലാഹു അന്ഹു  പറയുന്നു : റസൂലുല്ലാഹി  സ്വല്ലല്ലാഹു അലൈഹി വ സല്ലം  അരുളി: സ്ത്രീകൾ രാത്രി മസ്ജിദുകളിലേക്കു പോകുന്നത് നിങ്ങൾ വിലക്കരുത് .

عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : { لَا تَمْنَعُوا إمَاءَ اللَّهِ مَسَاجِدَ اللَّهِ ، وَلَا يَخْرُجْنَ إلَّا وَهُنَّ تَفِلَاتٌ } 

 قَالَ عَلِيٌّ : وَالتَّفِلَةُ السَّيِّئَةُ الرِّيحِ وَالْبِزَّةُ  

അബൂ ഹുറൈറ  റദിയല്ലാഹു അന്ഹു  പറഞ്ഞു :റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു :നിങ്ങള്‍ അല്ലാഹുവിന്റെ അടിയാത്തികള്‍ക്ക് അല്ലാഹുവിന്റെ പള്ളികളെ വിലക്കരുതെ.സ്ത്രീകൾ സുഗന്ധം പൂശാതെ പള്ളിയിലേക്ക് പുറപ്പെടട്ടെ.

عَنْ زَيْنَبَ امْرَأَةِ عَبْدِ اللَّهِ بْنِ مَسْعُودٍ قَالَتْ : قَالَ لَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : { إذَا شَهِدَتْ إحْدَاكُنَّ الْمَسْجِدَ فَلَا تَمَسَّ طِيبًا }
അബ്ദുല്ലാഹി ബ്നു മസ്ഊദ് റദിയല്ലാഹു അന്ഹുവിന്റെ ഭാര്യ സൈനബ് റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു : ഞങ്ങളോട് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : നിങ്ങൾ  പള്ളിയിലേക്ക് പോകുകയാണെങ്കിൽ സുഗന്ധം പൂശാതെ പോവണം.
  عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ قَالَتْ : { إنْ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَيُصَلِّي الصُّبْحَ فَيَنْصَرِفُ النِّسَاءُ مُتَلَفِّفَاتٍ بِمُرُوطِهِنَّ مَا يُعْرَفْنَ مِنْ الْغَلَسِ }
ആഇശ റദിയല്ലാഹു അന്ഹാ  റിപ്പോർട്ട് ചെയ്യുന്നു :റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കൂടെ സുബ്ഹി നിസ്‌ക്കരിച്ചിട്ടു സ്ത്രീകൾ മൂടിപ്പുതച്ചു തിരിച്ചു വരുമായിരുന്നു ഇരുട്ട് കാരണം അവരെ തിരിച്ചറിയുമായിരുന്നില്ല.
  عَنْ جَابِرٍ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : { خَيْرُ صُفُوفِ الرِّجَالِ الْمُتَقَدِّمُ ، وَشَرُّهَا الْمُؤَخَّرُ ، وَشَرُّ صُفُوفِ النِّسَاءِ الْمُتَقَدِّمُ ، وَخَيْرُهَا الْمُؤَخَّرُ ; يَا مَعْشَرَ النِّسَاءِ إذَا سَجَدَ الرِّجَالُ فَاغْضُضْنَ أَبْصَارَكُنَّ لَا تَرَيْنَ عَوْرَاتِ الرِّجَالِ مِنْ ضِيقِ الْأُزُرِ }
ജാബിർ  റദിയല്ലാഹു അന്ഹു  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു  :
  പുരുഷന്മാരുടെ സ്വഫ്ഫുകളിൽ ഏറ്റവും മെച്ചം ആദ്യത്തെ സ്വഫും ഏറ്റവും മോശം അവസാനത്തെ സ്വഫുമാണ്.സ്ത്രീകളുടെ സ്വഫ്ഫുകളിൽ ഏറ്റവും മോശം ആദ്യത്തെ സ്വഫും ഏറ്റവും മെച്ചം അവസാനത്തെ സ്വഫുമാണ്.
 ഓ.. സ്ത്രീ സമൂഹമേ ...പുരുഷന്മാർ സുജൂദ് ചെയ്യുമ്പോൾ നിങ്ങൾ കണ്ണുകൾ താഴ്ത്തുക.അവരുടെ വസ്ത്രത്തിന്റെ ഇടുക്കം/ചെറുപ്പം കാരണം അവരുടെ ഔറത്ത് നിങ്ങൾ കാണാൻ ഇട  വരരുത്  .

  قَالَ عَلِيٌّ : لَوْ كَانَتْ صَلَاتُهُنَّ فِي بُيُوتِهِنَّ أَفْضَلُ لَمَا تَرَكَهُنَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَعَنَّيْنَ بِتَعَبٍ لَا يُجْدِي عَلَيْهِنَّ زِيَادَةُ فَضْلٍ أَوْ يَحُطُّهُنَّ مِنْ الْفَضْلِ ، وَهَذَا لَيْسَ نُصْحًا ، وَهُوَ عَلَيْهِ السَّلَامُ يَقُولُ : { الدِّينُ النَّصِيحَةُ } وَحَاشَا لَهُ عَلَيْهِ السَّلَامُ مِنْ ذَلِكَ ; بَلْ هُوَ أَنْصَحُ الْخَلْقِ لِأُمَّتِهِ ، وَلَوْ كَانَ ذَلِكَ لَمَا افْتَرَضَ عَلَيْهِ السَّلَامُ أَنْ لَا يَمْنَعَهُنَّ  وَلَمَا أَمَرَهُنَّ بِالْخُرُوجِ تَفِلَاتٍ 
الكتاب: المحلى بالآثار  (2/172)
ابن حزم الأندلسي (384 - 456هـ، 995 - 1063م).

ആശയ സംഗ്രഹം : അലി (ഇബ്നു ഹസ്മ് )പ്രസ്താവിക്കുന്നു :സ്ത്രീകൾ വീട്ടിൽ വച്ച് നിസ്‌ക്കരിക്കലായിരുന്നു കൂടുതൽ പുണ്യകരം എങ്കിൽ പുണ്യം കൂടുതൽ കിട്ടാതിരിക്കുകയോ ഉള്ള പുണ്യത്തിൽ കുറവ് വരികയോ ചെയ്യുന്ന ഒരു പ്രവർത്തിക്കു വളരെ കഷ്ട്ടപ്പെട്ടു പള്ളിയിൽ വരുന്നതിനു റസൂൽ കൂട്ട് നിൽക്കില്ലായിരുന്നു; കാരണം അത് ഗുണ കാംക്ഷയല്ലല്ലോ.റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ദീൻ ഗുണകാംക്ഷയാണ്.അപ്പോൾ റസൂലിൽ നിന്നും അങ്ങിനെ സംഭവിക്കില്ല.അല്ലാഹുവിന്റെ ദൂതർ തന്റെ ഉമ്മത്തിനോട് ഏറ്റവും ഗുണകാംക്ഷയുള്ളവരാണല്ലോ.അങ്ങിനെയെങ്കിൽ (വീട്ടിൽ നിസ്‌ക്കരിക്കുന്നതാണ് സ്ത്രീകൾക്ക് കൂടുതൽ പുണ്യമെങ്കിൽ)പള്ളിയിൽ പോകുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കരുതെന്നു നബി പറയുകയോ സുഗന്ധം പൂശാതെ പള്ളിയിൽ പോകാൻ സ്ത്രീകളോട് നബി നിര്ദേശിക്കുകയോ ചെയ്യില്ലായിരുന്നു.

ഇബ്നു ഹസ്മ് തുടരുന്നു :
وَقَالَ أَبُو حَنِيفَةَ وَمَالِكٍ: صَلَاتُهُنَّ فِي بُيُوتِهِنَّ أَفْضَلُ، وَكَرِهَ أَبُو حَنِيفَةَ خُرُوجَهُنَّ إلَى الْمَسَاجِدِ لِصَلَاةِ الْجَمَاعَةِ، وَلِلْجُمُعَةِ، وَفِي الْعِيدَيْنِ، وَرَخَّصَ لِلْعَجُوزِ خَاصَّةً فِي الْعِشَاءِ الْآخِرَةِ، وَالْفَجْرِ وَقَدْ رُوِيَ عَنْهُ أَنَّهُ لَمْ يَكْرَهْ خُرُوجَهُنَّ فِي الْعِيدَيْنِ -: وَقَالَ مَالِكٌ: لَا نَمْنَعُهُنَّ مِنْ الْخُرُوجِ إلَى الْمَسَاجِدِ، وَأَبَاحَ لِلْمُتَجَالَّةِ شُهُودَ الْعِيدَيْنِ، وَالِاسْتِسْقَاءَ.
الكتاب: المحلى بالآثار  (2/172)
ابن حزم الأندلسي (384 - 456هـ، 995 - 1063م).
  
ആശയ സംഗ്രഹം : ഇമാം അബൂ ഹനീഫ അവർകളും ഇമാം മാലിക് അവർകളും പറയുന്നു : സ്ത്രീകൾക്ക് വീട്ടിൽ നിസ്‌ക്കരിക്കലാണ് ഉത്തമം.സ്ത്രീകൾ ജുമുഅ ജമാഅത്തുകൾക്കു പള്ളികളിൽ പോകുന്നതും പെരുന്നാളുകൾക്കു പോകുന്നതും ഇമാം അബൂ ഹനീഫ അവർകൾ ഇഷ്ടപ്പെടുന്നില്ല.എന്നാൽ വൃദ്ധയ്ക്ക് പ്രത്യേകിച്ച് ഇശാഇനും ഫജ്‌റിനും പള്ളിയിൽ പോവുന്നതിൽ അദ്ദേഹം ഇളവ് അനുവദിച്ചിരിക്കുന്നു.പെരുന്നാൾ നിസ്‌ക്കാരങ്ങൾക്കു സ്ത്രീകൾ പുറപ്പെടുന്നത് അദ്ദേഹം വെറുത്തിരുന്നില്ല എന്ന ഒരു റിപ്പോർട്ടും ഉണ്ട്.ഇമാം മാലിക് അവർകൾ പറയുന്നു : നാം സ്ത്രീകൾ പള്ളികളിലേക്ക് പുറപ്പെടുന്നത് തടയുന്നില്ല.ഈദ് നിസ്‌ക്കാരങ്ങൾക്കും ഇസ്തിസ്ഖാ നിസ്‌ക്കാരത്തിനും പുരുഷന്മാരാൽ  ആഗ്രഹിക്കപ്പെടാത്ത സ്ത്രീകൾ പോകുന്നത് ഇമാം മാലിക് അവർകൾ അനുവദിച്ചിരിക്കുന്നു.

ഇബ്നു ഹസ്മു തുടരുന്നു :
 وَقَالَ بَعْضُهُمْ : لَعَلَّ أَمْرَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِخُرُوجِهِنَّ يَوْمَ الْعِيدِ إنَّمَا كَانَ إرْهَابًا لِلْعَدُوِّ لِقِلَّةِ الْمُسْلِمِينَ يَوْمَئِذٍ لِيَكْثُرُوا فِي عَيْنِ مَنْ يَرَاهُمْ  

قَالَ عَلِيٌّ : وَهَذِهِ عَظِيمَةٌ ; لِأَنَّهَا كِذْبَةٌ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَوْلٌ بِلَا عِلْمٍ ، وَهُوَ عَلَيْهِ السَّلَامُ قَدْ بَيَّنَ أَنَّ أَمْرَهُ بِخُرُوجِهِنَّ لِيَشْهَدْنَ الْخَيْرَ ، وَدَعْوَةَ الْمُسْلِمِينَ ، وَيَعْتَزِلُ الْحُيَّضُ الْمُصَلَّى ; فَأُفٍّ لِمَنْ كَذَّبَ قَوْلَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَافْتَرَى كِذْبَةً بِرَأْيِهِ ثُمَّ إنَّ هَذَا الْقَوْلَ مَعَ كَوْنِهِ كَذِبًا بَحْتًا فَهُوَ بَارِدٌ سَخِيفٌ جِدًّا  
لِأَنَّهُ عَلَيْهِ السَّلَامُ لَمْ يَكُنْ بِحَضْرَةِ عَسْكَرٍ فَيُرْهِبُ عَلَيْهِمْ ، وَلَمْ يَكُنْ مَعَهُ عَدُوٌّ إلَّا الْمُنَافِقُونَ وَيَهُودُ الْمَدِينَةِ ، الَّذِينَ يَدْرُونَ أَنَّهُنَّ نِسَاءٌ ، فَاعْجَبُوا لِهَذَا التَّخْلِيطِ 
الكتاب: المحلى بالآثار  (2/173)
ابن حزم الأندلسي (384 - 456هـ، 995 - 1063م).

ആശയ സംഗ്രഹം : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം സ്ത്രീകളോട് പെരുന്നാൾ നിസ്‌കാരത്തിന് പുറപ്പെടാൻ കല്‍പിച്ചതു അന്ന് മുസ്ലിംകൾ കുറവായിരുന്നതിനാൽ ശത്രുക്കൾക്കു മുമ്പിൽ മുസ്ലിം ശക്തി പ്രകടിപ്പിക്കാനും അവരെ ഭയപ്പെടുത്താനും ആയിരുന്നു എന്ന ചിലരുടെ വാദം ഗൗരവതരവും റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മേൽ അറിവില്ലാതെ കളവു പറയലുമാണ്.നന്മക്കു സാക്ഷികളാവാനും മുസ്ലിംകളുടെ ദുആകളിൽ പങ്കെടുക്കാനാണ് നബി സ്ത്രീകളോട് പെരുന്നാൾ നിസ്‌കാരത്തിന് പുറപ്പെടാൻ നിർദേശിച്ചതെന്നു നബി തന്നെ വിശദീകരിച്ചിട്ടുണ്ട്.ആർത്തവകാരികളോട് നിസ്‌കാരത്തിൽ നിന്ന് വിട്ടു നിൽക്കാൻ നബി നിർദേശിക്കുകയും ചെയ്തു.കാര്യങ്ങൾ ഇങ്ങിനെയാണെന്നിരിക്കെ ,അവരുടെ  ഈ അഭിപ്രായം ശുദ്ധമായ കളവും വിഡ്ഡിത്തവും തീരെ ലാഘവ ബുദ്ധിയോടു കൂടിയുള്ളതുമാകുന്നു.
തിരുനബി ഭയപ്പെടുത്തുന്ന ഒരു സൈന്യത്തിന്റെ സാന്നിധ്യത്തിൽ അല്ല ഈദ് മുസല്ലകളിലേക്കു  പുറപ്പെടാൻ സ്ത്രീകളോട് കല്പിച്ചതു.മദീനയിലെ യഹൂദികളും കപട വിശ്വാസികളും മാത്രമാണ് ശത്രുക്കളായി  ഉണ്ടായിരുന്നത്.അവർക്കാകട്ടെ അവർ സ്ത്രീകൾ ആണെന്ന കാര്യം അറിയാമായിരുന്നു.

 
( പ്രത്യേക കുറിപ്പ് :സ്ത്രീകൾ ഈദ് നിസ്‌കാരത്തിന് ഹാജരാവാൻ നബി കൽപ്പിക്കുന്ന ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ വന്നത് പോലെ ഫത്ഹുൽ ബാരിയിലെ പ്രസക്തമായ ഇബാറത്തുകൾ സഹിതം ചുവടെ ചേർക്കുന്നു:

മൂടു വസ്ത്രം/ജിൽബാബു ഇല്ലാത്ത സ്ത്രീ എങ്ങിനെ ഈദു നമസ്ക്കാരത്തിനു പോകും?ബുഖാരി 980 ഫത്ഹുൽ ബാരി സഹിതം

صحيح البخاري مع فتح الباري
كتاب العيدين
 باب إِذَا لَمْ يَكُنْ لَهَا جِلْبَابٌ فِي الْعِيدِ
പെരുന്നാളിന് സ്ത്രീക്ക് മൂടു വസ്ത്രം/ജിൽബാബു ഇല്ലാതിരുന്നാൽ എന്നത് സംബന്ധിച്ച് പറയുന്ന ബാബു

ഹദീസ് കാണുക:

حَدَّثَنَا أَبُو مَعْمَرٍ قَالَ حَدَّثَنَا عَبْدُ الْوَارِثِ قَالَ حَدَّثَنَا أَيُّوبُ عَنْ حَفْصَةَ بِنْتِ سِيرِينَ قَالَتْ كُنَّا نَمْنَعُ جَوَارِيَنَا أَنْ يَخْرُجْنَ يَوْمَ الْعِيدِ فَجَاءَتْ امْرَأَةٌ فَنَزَلَتْ قَصْرَ بَنِي خَلَفٍ فَأَتَيْتُهَا فَحَدَّثَتْ أَنَّ زَوْجَ أُخْتِهَا غَزَا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثِنْتَيْ عَشْرَةَ غَزْوَةً فَكَانَتْ أُخْتُهَا مَعَهُ فِي سِتِّ غَزَوَاتٍ فَقَالَتْ فَكُنَّا نَقُومُ عَلَى الْمَرْضَى وَنُدَاوِي الْكَلْمَى فَقَالَتْ يَا رَسُولَ اللَّهِ أَعَلَى إِحْدَانَا بَأْسٌ إِذَا لَمْ يَكُنْ لَهَا جِلْبَابٌ أَنْ لَا تَخْرُجَ فَقَالَ لِتُلْبِسْهَا صَاحِبَتُهَا مِنْ جِلْبَابِهَا فَلْيَشْهَدْنَ الْخَيْرَ وَدَعْوَةَ الْمُؤْمِنِينَ قَالَتْ حَفْصَةُ فَلَمَّا قَدِمَتْ أُمُّ عَطِيَّةَ أَتَيْتُهَا فَسَأَلْتُهَا أَسَمِعْتِ فِي كَذَا وَكَذَا قَالَتْ نَعَمْ بِأَبِي وَقَلَّمَا ذَكَرَتْ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَّا قَالَتْ بِأَبِي قَالَ لِيَخْرُجْ الْعَوَاتِقُ ذَوَاتُ الْخُدُورِ أَوْ قَالَ الْعَوَاتِقُ وَذَوَاتُ الْخُدُورِ شَكَّ أَيُّوبُ وَالْحُيَّضُ وَيَعْتَزِلُ الْحُيَّضُ الْمُصَلَّى وَلْيَشْهَدْنَ الْخَيْرَ وَدَعْوَةَ الْمُؤْمِنِينَ قَالَتْ فَقُلْتُ لَهَا الْحُيَّضُ قَالَتْ نَعَمْ أَلَيْسَ الْحَائِضُ تَشْهَدُ عَرَفَاتٍ وَتَشْهَدُ كَذَا وَتَشْهَدُ كَذَا
ഹഫ്സത് ബിന്‍ത് സിരീന്‍ റ  പറയുന്നു: യുവതികള്‍ രണ്ടു പെരുന്നാളിന്നു പുറത്തു പോകുന്നത് ഞങ്ങള്‍ തടഞ്ഞിരുന്നു. അങ്ങനെ ഒരു സ്ത്രീ ബസറയിലുള്ള ബനു ഖലഫിന്റെ എടുപ്പില്‍ വന്നിറങ്ങി. നബി സ യൊന്നിച്ച് പന്ത്രണ്ടു യുദ്ധത്തില്‍ പങ്കെടുത്ത ഭര്‍ത്താവോടൊപ്പം ആറെണ്ണത്തിലും കൂടെയുണ്ടായിരുന്ന സഹോദരിയില്‍ നിന്ന് അവര്‍ ഹദീസ് റിപ്പോര്‍ട്ടു ചെയ്യുന്നു. സഹോദരി പറഞ്ഞു. ഞങ്ങള്‍ യുദ്ധത്തില്‍ മുറിവേറ്റവരെ ചികിത്സിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. സഹോദരി നബി സ യോടു ചോദിച്ചു. ഞങ്ങളില്‍ ഒരാള്‍ക്ക് മൂടു വസ്ത്രം ഇല്ലാതിരുന്നാൽ വരാതിരിക്കുന്നതില്‍ തെറ്റുണ്ടോ?അപ്പോൾ നബി സ പറഞ്ഞു- മൂടു വസ്ത്രം ഇല്ലാതിരുന്നാൽ കൂട്ടുകാരി നല്‍കണം. പുണ്യത്തിലും സത്യവിശ്വാസികളുടെ പ്രാര്‍ത്ഥനയിലും അവളും പങ്കെടുക്കട്ടെ
ഹഫ്സ തുടരുന്നു:-അങ്ങിനെ ഉമ്മു അതിയ്യ വന്നപ്പോൾ ഞാൻ ഇത് സംബന്ധിച്ച് അവരോടു അഭിപ്രായം ചോദിച്ചു.അപ്പോൾ ഉമ്മുഅത്വിയ്യ പറഞ്ഞു :എന്റെ പിതാവ് റസൂലിനു അർപ്പണം(അവർ  നബിയെ സംബന്ധിച്ച് പരാമർശിക്കുമ്പോൾ അങ്ങിനെ പറയാറുണ്ടായിരുന്നു) ആര്‍ത്തവകാരികളായ സ്ത്രീകളേയും യുവതികളേയും രഹസ്യമുറികളില്‍ ഇരിക്കുന്ന സ്ത്രീകളേയും   കൊണ്ടു വരാന്‍ ഞങ്ങളോട് ശാസിക്കപ്പെടാറുണ്ട്. എന്നാല്‍ ആര്‍ത്തവകാരികള്‍ മുസ്ളിംകളുടെ സംഘത്തില്‍ പങ്കെടുക്കും;അവരുടെ പ്രാര്‍ത്ഥനകളിലും. നമസ്കാര സന്ദര്‍ഭത്തില്‍ നമസ്കാര സ്ഥലത്തു നിന്ന് അവര്‍ അകന്ന് നില്‍ക്കും.അപ്പോൾ ഹഫ്സ ചോദിച്ചു: ആര്‍ത്തവകാരികളേയും കൊണ്ട് വരുമോ? ഉമ്മു അതിയ്യ മറുപടി പറഞ്ഞു:അതെ,ആര്ത്തവകാരികൾ അറഫയിലും ഇന്നയിന്ന സ്ഥലങ്ങളിലും പങ്കെടുക്കുന്നില്ലേ?

വിശദീകരണം :
الشرح: قَوْلُهُ : ( بَابُ إِذَا لَمْ يَكُنْ لَهَا جِلْبَابٌ ) بِكَسْرِ الْجِيمِ وَسُكُونِ اللَّامِ وَمُوَحَّدَتَيْنِ ، تَقَدَّمَ تَفْسِيرُهُ فِي كِتَابِ الْحَيْضِ فِي " بَابِ شُهُودِ الْحَائِضِ الْعِيدَيْنِ " قَالَ الزَّيْنُ بْنُ الْمُنِيرِ : لَمْ يَذْكُرْ جَوَابَ الشَّرْطِ فِي التَّرْجَمَةِ حَوَالَةً عَلَى مَا وَرَدَ فِي الْخَبَرِ اهـ . وَالَّذِي يَظْهَرُ لِي أَنَّهُ حَذَفَهُ لِمَا فِيهِ مِنَ الِاحْتِمَالِ ، فَقَدْ تَقَدَّمَ فِي الْبَابِ الْمَذْكُورِ أَنَّهُ يُحْتَمَلُ أَنْ يَكُونَ لِلْجِنْسِ ، أَيْ تُعِيرُهَا مِنْ جِنْسِ ثِيَابِهَا ، وَيُؤَيِّدُهُ رِوَايَةُ ابْنِ خُزَيْمَةَ " مِنْ جَلَابِيبِهَا " وَلِلتِّرْمِذِيِّ " فَلْتُعِرْهَا أُخْتُهَا مِنْ جَلَابِيبِهَا " وَالْمُرَادُ بِالْأُخْتِ الصَّاحِبَةُ ، وَيُحْتَمَلُ أَنْ يَكُونَ الْمُرَادُ تُشْرِكُهَا مَعَهَا فِي ثَوْبِهَا ، وَيُؤَيِّدُهُ رِوَايَةُ أَبِي دَاوُدَ " تُلْبِسُهَا صَاحِبَتُهَا طَائِفَةً مِنْ ثَوْبِهَا " يَعْنِي إِذَا كَانَ وَاسِعًا ، وَيُحْتَمَلُ أَنْ يَكُونَ الْمُرَادُ بِقَوْلِهِ " ثَوْبِهَا " جِنْسَ الثِّيَابِ فَيَرْجِعُ لِلْأَوَّلِ . وَيُؤْخَذُ مِنْهُ جَوَازُ اشْتِمَالِ الْمَرْأَتَيْنِ فِي ثَوْبٍ وَاحِدٍ عِنْدَ التَّسَتُّرِ ، وَقِيلَ : إِنَّهُ ذُكِرَ عَلَى سَبِيلِ الْمُبَالَغَةِ ، أَيْ يَخْرُجْنَ عَلَى كُلِّ حَالٍ وَلَوِ اثْنَتَيْنِ فِي جِلْبَابٍ
ആശയ സംഗ്രഹം:
ഒരു  സ്ത്രീക്ക് മൂടു വസ്ത്രം/ജിൽബാബു ഇല്ലാതിരുന്നാൽ എങ്ങിനെ  ഈദു മുസല്ലയിൽ വരുമെന്ന് നബിയോട് സ്ത്രീകള് ചോദിച്ചപ്പോൾ അതിനു നബി പറയുന്ന  ഹദീസിൽ നബി പറയുന്നുണ്ട്. ജിൽബാബു എന്താണെന്ന് കിതാബുൽ ഹൈദിൽ
باب شهود الحائض العيدين
ആര്ത്തവകാരികൾ രണ്ടു പെരുന്നാളിനും ഹാജരാകുന്നത് സംബന്ധിച്ച ബാബിൽ പറഞ്ഞു കഴിഞ്ഞതാണ്. ഈ ബാബിന്റെ പേരിൽ ബുഖാരി  പെരുന്നാളിന് സ്ത്രീക്ക് മൂടു വസ്ത്രം/ജിൽബാബു ഇല്ലാതിരുന്നാൽ എന്ന ശർത് അഥവാ കണ്ടിഷനൽ ക്ലോസ് മാത്രമേ നല്കിയിട്ടുള്ളൂ ;അതിന്റെ ജവാബ് നല്കിയിട്ടില്ല. തിര്മുദിയുടെ റിപ്പോർട്ടിൽ
فلتعرها أختها من جلابيبها
''അവൾ- മൂടു വസ്ത്രം/ജിൽബാബു ഉള്ളവൾ -അവളുടെ സഹോദരിയെ തന്റെ  /ജിൽബാബിൽ കൂട്ടട്ടെ എന്നുണ്ട്.ഇവിടെ സഹോദരി എന്നത് കൊണ്ട്   ഉദ്ദേശ്യം കൂട്ടുകാരിയാണ്‌. ഇബ്നു ഖുസൈമയുടെ
റിപ്പോർട്ടിൽ നിന്നും അവൾ അവളുടെ മൂടു വസ്ത്രത്തിൽ അവളെയും -മൂടു വസ്ത്രം ഇല്ലാത്തവളെയും-പങ്കു ചേർക്കട്ടെ എന്നാണു ഉദ്ദേശ്യമെന്ന് വ്യക്തമാണ്.അബൂ ദാവൂദിന്റെ റിപ്പോർട്ടിൽ
" تلبسها صاحبتها طائفة من ثوبها
അവൾ തന്റെ കൂട്ടുകാരിയെ അവളുടെ മൂടു വസ്ത്രതിനെ ഒരു ഭാഗം കൊണ്ട് ധരിപ്പിക്കട്ടെ എന്നാണുള്ളത്.അതായത് അവളുടെ മൂടു വസ്ത്രം വിശാലമായതാണെങ്കിൽ എന്നർത്ഥം.കൂടാതെ അത് പോലെ വേറെ മൂടു വസ്ത്രം അവൾക്കുണ്ടെങ്കിൽ അതില്ലാത്ത തന്റെ കൂട്ടുകാരിക്ക് നല്കി അവളെയും പെരുന്നാൾ നിസ്ക്കാരത്തിലും മറ്റും പങ്കെടുക്കാൻ സഹായിക്കുക എന്നും അർത്ഥമാകാം.ഈ ഹദീസിൽ നിന്നും ഒരേ മൂടു വസ്ത്രം കൊണ്ട്  രണ്ടു സ്ത്രീകൾ മറയ്ക്കുന്നത് അനുവദനീയമാണ് എന്ന് മനസ്സിലാക്കാം.രണ്ടു സ്ത്രീകൾ ഒരേ മൂടു വസ്ത്രത്തിൽ ആണെങ്കിൽ പോലും പെരുന്നാളിന് പുറപ്പെടെണ്ടതാണ് എന്നതാണ് ഹദീസിന്റെ ഉദ്ദേശ്യമെന്നും അഭിപ്രായമുണ്ട്

قَوْلُهُ قَالَتْ نَعَمْ بِأَبَا بِمُوَحَّدَتَيْنِ بَيْنَهُمَا هَمْزَةٌ مَفْتُوحَةٌ وَالثَّانِيَةُ خَفِيفَةٌ وَفِي رِوَايَةِ كَرِيمَةَ وَأَبِي الْوَقْتِ بِأَبِي بِكَسْرِ الثَّانِيَةِ عَلَى الْأَصْلِ أَيْ أَفْدِيهِ بِأَبِي وَقَدْ تَقَدَّمَ فِي الْبَابِ الْمَذْكُورِ بِلَفْظِ بَيْبِي بِإِبْدَالِ الْهَمْزَةِ يَاءً تَحْتَانِيَّةً وَوَقَعَ عِنْدَ أَحْمَدَ مِنْ طَرِيقِ حَفْصَةَ عَنْ أُمِّ عَطِيَّةَ قَالَتْ أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِأَبِي وَأُمِّي
ഇവിടെ ഹഫ്സ  ഉമ്മു അതിയ്യയോട് സ്ത്രീകൾ പെരുന്നാൾ ഖുതുബയ്ക്കും നിസ്ക്കാരത്തിനും പോകുന്നത് സംബന്ധിച്ച് ചോദിച്ചപ്പോൾ ഉമ്മു അതിയ്യ മറുപടി പറഞ്ഞു തുടങ്ങുന്നത്  ''അതെ ബി അബീ' എന്ന് പറഞ്ഞാണ്.ബി അബാ ,ബി അബീ എനിങ്ങനെ വിവിധ റിപ്പോർട്ടുകൾ ഉണ്ട് .ഇവിടെ എന്റെ ഉപ്പ  അല്ലാഹുവിന്റെ റസൂലിനു തെണ്ടം/സമർപ്പണം  എന്നർത്ഥം.    ഒരു റിപ്പോർട്ടിൽ
 أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِأَبِي وَأُمِّي
എന്റെ ഉമ്മയും   ഉപ്പയുമാണേ അല്ലാഹുവിന്റെ റസൂൽ ഞങ്ങളോട് കല്പ്പിച്ചു എന്നുണ്ട്
 قَوْلُهُ لِتَخْرُجَ الْعَوَاتِقُ ذَوَاتُ الْخُدُورِ كَذَا لِلْأَكْثَرِ عَلَى أَنَّهُ صِفَتُهُ ولِلكُشْمِيهَنِيِّ أَوْ قَالَ الْعَوَاتِقُ وَذَوَاتُ الْخُدُورِ شَكَّ أَيُّوبُ يَعْنِي هَلْ هُوَ بواو الْعَطف أَولا وَقَدْ تَقَدَّمَ نَحْوُهُ فِي الْبَابِ الْمَذْكُور
ഇവിടെ
الْعَوَاتِقُ ذَوَاتُ الْخُدُورِ 
രഹസ്യമുറികളില്‍ ഇരിക്കുന്ന യുവതികളേയും എന്നാണു ഭൂരി ഭാഗം റിപ്പോർട്ടുകളിലും ഉള്ളത്.എന്നാൽ കുഷ്മിഹീനിയുടെ റിപ്പോർട്ടിൽ
 أَوْ قَالَ الْعَوَاتِقُ وَذَوَاتُ الْخُدُورِ
അല്ലെങ്കിൽ യുവതികളേയും രഹസ്യമുറികളില്‍ ഇരിക്കുന്ന സ്ത്രീകളേയും   എന്നാണു പറഞ്ഞത് എന്നുണ്ട്.ഈ ഹദീസിന്റെ സനദിൽ ഉള്ള അയ്യൂബ് എന്നവര്ക്ക് ഇവിടെ  അത്ഫിന്റെ വാവ്- 'ഉം' എന്ന അർത്ഥത്തിൽ ഉള്ള- ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുള്ളതാണ് ഈ അഭിപ്രായ വ്യത്യാസം വരാൻ കാരണം
 قَوْلُهُ فَقُلْتُ لَهَا الْقَائِلَةُ الْمَرْأَةُ وَالْمَقُولُ لَهَا أُمُّ عَطِيَّةَ وَيُحْتَمَلُ أَنْ تَكُونَ الْقَائِلَةُ حَفْصَةَ وَالْمَقُولُ لَهَا الْمَرْأَةَ وَهِيَ أُخْتُ أُمِّ عَطِيَّةَ وَالْأَوَّلُ أرجح وَالله أعلم
ഇവിടെ ഹദീസിന്റെ അവസാന ഭാഗത്ത്‌
فَقُلْتُ لَهَا الْحُيَّضُ
ഞാൻ ചോദിച്ചു ആര്ത്തവകാരികളും പുറപ്പെടണമോ എന്നതിൽ
 ചോദ്യ കർത്താവ്‌ ഹദീസിൽ പറഞ്ഞ സ്ത്രീയും ചോദിക്കപ്പെട്ടയാൾ ഉമ്മു അതിയ്യയും ആവാം . ചോദ്യ കർത്താവ്‌ ഹഫ്സയും ചോദിക്കപ്പെട്ടയാൾ ആ സ്ത്രീയും ആകാനും സാധ്യതയുണ്ട്.ആ സ്ത്രീ ഉമ്മു അതിയ്യയുടെ സഹോദരിയാണ്.അല്ലാഹു 
 ഏറ്റവും അറിയുന്നവൻ)
http://www.islamweb.org/newlibrary/display_book.php?bk_no=52&ID=606&idfrom=1765&idto=1838&bookid=52&startno=31

http://hadeesukaliloode.blogspot.in/2015/07/980.html?m=1


MODULE 07 /28.04.2017


ഇബ്നു ഹസ്മു തുടരുന്നു :

قَالَ عَلِيٌّ: أَمَّا مَا حَدَّثَتْ بِهِ عَائِشَةُ فَلَا حُجَّةَ فِيهِ لِوُجُوهٍ -: أَوَّلُهَا: أَنَّهُ - عَلَيْهِ السَّلَامُ - لَمْ يُدْرِكْ مَا أَحْدَثْنَ، فَلَمْ يَمْنَعْهُنَّ، فَإِذْ لَمْ يَمْنَعْهُنَّ فَمَنْعُهُنَّ بِدْعَةٌ وَخَطَأٌ، وَهَذَا كَمَا قَالَ تَعَالَى: {يَا نِسَاءَ النَّبِيِّ مَنْ يَأْتِ مِنْكُنَّ بِفَاحِشَةٍ مُبَيِّنَةٍ يُضَاعَفْ لَهَا الْعَذَابُ ضِعْفَيْنِ} [الأحزاب: 30] فَمَا أَتَيْنَ قَطُّ بِفَاحِشَةٍ وَلَا ضُوعِفَ لَهُنَّ الْعَذَابُ، وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ.
وَكَقَوْلِهِ تَعَالَى: {وَلَوْ أَنَّ أَهْلَ الْقُرَى آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِمْ بَرَكَاتٍ مِنَ السَّمَاءِ وَالأَرْضِ} [الأعراف: 96] فَلَمْ يُؤْمِنُوا فَلَمْ يَفْتَحْ عَلَيْهِمْ وَمَا نَعْلَمُ احْتِجَاجًا أَسْخَفَ مِنْ احْتِجَاجِ مَنْ يَحْتَجُّ بِقَوْلِ قَائِلٍ: لَوْ كَانَ كَذَا: لَكَانَ كَذَا -: عَلَى إيجَابِ مَا لَمْ يَكُنْ، الشَّيْءُ الَّذِي لَوْ كَانَ لَكَانَ ذَلِكَ الْآخَرُ؟

الكتاب: المحلى بالآثار  (2/173)
ابن حزم الأندلسي (384 - 456هـ، 995 - 1063م).


ആശയ സംഗ്രഹം : ' സ്ത്രീകൾ അവരുടെ ജീവിത രീതിയിൽ പുതുതായി ഉണ്ടാക്കിയ കാര്യങ്ങൾ അല്ലാഹുവിന്റെ ദൂതർ അറിഞ്ഞിരുന്നെങ്കിൽ ഇസ്രാഈല്യരിലെ സ്ത്രീകൾക്ക് പള്ളി വിലക്കപ്പെട്ടതു പോലെ സ്ത്രീകളെ പള്ളിയിൽ നിന്നും റസൂൽ വിലക്കുമായിരുന്നു' എന്ന ആഇശ റദിയല്ലാഹു അന്ഹായുടെ ഹദീസ്  സ്ത്രീകൾക്ക് പള്ളികൾ വിലക്കണം എന്നതിന് തെളിവല്ല എന്നതിന് പല കാരണങ്ങൾ നിരത്താനുണ്ട്.
 1 സ്ത്രീകൾ ഔതുതായി ഉണ്ടാക്കിയ കാര്യങ്ങൾ എന്താണ് എന്ന് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയ്ക്കു എത്തിയിട്ടില്ല.അതിനാൽ റസൂൽ സ്ത്രീകൾക്ക് പള്ളി വിലക്കിയിട്ടുമില്ല.അപ്പോൾ സ്ത്രീകൾക്ക് പള്ളി വിലക്കൽ ബിദ്അത്തും തെറ്റുമാണ്.അല്ലാഹു തആലായുടെ വചനം ശ്രദ്ധിക്കുക : പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 033 അഹ്സാബ് 30 :
يَا نِسَاء النَّبِيِّ مَن يَأْتِ مِنكُنَّ بِفَاحِشَةٍ مُّبَيِّنَةٍ يُضَاعَفْ لَهَا الْعَذَابُ ضِعْفَيْنِ وَكَانَ ذَلِكَ عَلَى اللَّهِ يَسِيرًا

പ്രവാചക പത്നിമാരേ, നിങ്ങളില്‍ ആരെങ്കിലും വ്യക്തമായ നീചവൃത്തി ചെയ്യുന്ന പക്ഷം അവള്‍ക്ക്‌ ശിക്ഷ രണ്ടിരട്ടിയായി വര്‍ദ്ധിപ്പിക്കപ്പെടുന്നതാണ്‌. അത്‌ അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമായിട്ടുള്ളതാകുന്നു.'' ഇവിടെ നബി പത്നിമാർ നീചവൃത്തികളിൽ ഏർപ്പെട്ടില്ലെന്നും അതിനാൽ അവർക്കു ഇരട്ടി ശിക്ഷ നല്കപ്പെട്ടില്ലെന്നും നമുക്ക് മനസ്സിലാക്കാം.ലോക പരിപാലകനായ അല്ലാഹുവിനു സകല സ്തുതിയും .
മറ്റൊരു ഉദാഹരണം : പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 007 അഅ്റാഫ് 96  കാണുക :
وَلَوْ أَنَّ أَهْلَ الْقُرَى آمَنُواْ وَاتَّقَواْ لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاء وَالأَرْضِ وَلَـكِن كَذَّبُواْ فَأَخَذْنَاهُم بِمَا كَانُواْ يَكْسِبُونَ

ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷെ അവര്‍ നിഷേധിച്ചു തള്ളുകയാണ്‌ ചെയ്തത്‌. അപ്പോള്‍ അവര്‍ ചെയ്ത്‌ വെച്ചിരുന്നതിന്‍റെ ഫലമായി നാം അവരെ പിടികൂടി.'' എന്നാൽ അവർ സത്യ വിശ്വാസികൾ ആയില്ല ; അതിനാൽ അവർക്കു അനുഗ്രഹത്തിന്റെ കവാടങ്ങൾ അല്ലാഹു തുറന്നു കൊടുത്തതുമില്ല.

وَوَجْهٌ ثَانٍ : وَهُوَ أَنَّ اللَّهَ تَعَالَى قَدْ عَلِمَ مَا يُحْدِثُ النِّسَاءُ ، وَمَنْ أَنْكَرَ هَذَا فَقَدْ كَفَرَ ،  فَلَمْ يُوحِ قَطُّ إلَى نَبِيِّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِمَنْعِهِنَّ مِنْ أَجْلِ مَا اسْتَحْدَثْنَهُ ، وَلَا أَوْحَى تَعَالَى قَطُّ إلَيْهِ : أَخْبِرْ النَّاسَ إذَا أَحْدَثَ النِّسَاءُ فَامْنَعُوهُنَّ مِنْ الْمَسَاجِدِ ; فَإِذْ لَمْ يَفْعَلْ اللَّهُ تَعَالَى هَذَا فَالتَّعَلُّقُ بِمِثْلِ هَذَا الْقَوْلِ هُجْنَةٌ وَخَطَأٌ ؟ 

الكتاب: المحلى بالآثار (2/173)
ابن حزم الأندلسي (384 - 456هـ، 995 - 1063م).
2. സ്ത്രീകൾ വരും കാലത്തു പുതുതായി എന്തൊക്കെ ചെയ്യുമെന്ന് അല്ലാഹുവിന്‌ അറിയാമായിരുന്നല്ലോ. ഈ വസ്തുത നിഷേധിക്കുന്നവൻ സത്യ നിഷേധിയും ആണല്ലോ.അപ്പോൾ  സ്ത്രീകൾ പുതുതായി ചെയ്യാൻ പോകുന്ന കാര്യങ്ങൾ മുൻ നിർത്തി അല്ലാഹു സ്ത്രീകൾക്ക് ജുമു ജമാഅത് നിഷേധിച്ചിട്ടില്ല.

അപ്പോൾ പിന്നെ  ഈ ഹദീസ് ചൂണ്ടിക്കാണിച്ചു സ്ത്രീകൾക്ക് ജുമുഅ ജമാഅത് തടയൽ ശരിയല്ല.
 
وَوَجْهٌ ثَالِثٌ : وَهُوَ أَنَّنَا مَا نَدْرِي مَا أَحْدَثَ النِّسَاءُ ، مِمَّا لَمْ يُحْدِثْنَ فِي عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَلَا شَيْءَ أَعْظَمُ فِي إحْدَاثِهِنَّ مِنْ الزِّنَى ، فَقَدْ كَانَ ذَلِكَ عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَرَجَمَ فِيهِ وَجَلَدَ ، فَمَا مَنَعَ النِّسَاءَ مِنْ أَجْلِ ذَلِكَ قَطُّ ، وَتَحْرِيمُ الزِّنَى عَلَى الرِّجَالِ كَتَحْرِيمِهِ عَلَى النِّسَاءِ وَلَا فَرْقَ ; فَمَا الَّذِي جَعَلَ الزِّنَى سَبَبًا يَمْنَعُهُنَّ مِنْ الْمَسَاجِدِ ؟ وَلَمْ يَجْعَلْهُ سَبَبًا إلَى مَنْعِ الرِّجَالِ مِنْ الْمَسَاجِدِ ؟ هَذَا تَعْلِيلٌ مَا رَضِيَهُ اللَّهُ تَعَالَى قَطُّ ، وَلَا رَسُولُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ 
الكتاب: المحلى بالآثار  (2/174)
ابن حزم الأندلسي (384 - 456هـ، 995 - 1063م).
3. സ്ത്രീകൾ റസൂലിന്റെ കാലത്തു ഇല്ലാത്ത എന്തൊരു സംഗതിയാണ് പുതുതായി ചെയ്തത് എന്ന് നമുക്കറിയില്ല.വ്യഭിചാരം നബിയുടെ കാലത്തു നടന്നിട്ടുണ്ടല്ലോ.അതിനു ശിക്ഷയായി എറിഞ്ഞു കൊല്ലുകയും / ചാട്ടവാറടി അടിക്കുകയും ചെയ്തു.ഇക്കാരണത്താൽ നബി സ്ത്രീകൾക്ക് പള്ളി  വിലക്കിയില്ല വ്യഭിചാരം സ്ത്രീക്കും പുരുഷനും ഒരു പോലെ ഹറാം ആണല്ലോ.വ്യഭിചാരത്തിനുള്ള സാധ്യത പുരുഷന്മാരെ പള്ളിയിൽ നിന്ന് തടയാൻ  ഒരു കാരണം അല്ലെന്നിരിക്കെ സ്ത്രീകൾക്ക് മാത്രം പള്ളി വിലക്കാൻ അതെങ്ങിനെ കാരണമാവും ?

وَوَجْهٌ رَابِعٌ : وَهُوَ أَنَّ الْإِحْدَاثَ إنَّمَا هُوَ لِبَعْضِ النِّسَاءِ بِلَا شَكٍّ دُونَ بَعْضٍ ، وَمِنْ الْمُحَالِ مَنْعُ الْخَيْرِ عَمَّنْ لَمْ يُحْدِثْ مِنْ أَجْلِ مَنْ أَحْدَثَ ، إلَّا أَنْ يَأْتِيَ بِذَلِكَ نَصٌّ مِنْ اللَّهِ تَعَالَى عَلَى لِسَانِ رَسُولِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَيُسْمَعُ لَهُ وَيُطَاعُ ، وَقَدْ قَالَ تَعَالَى : { وَلَا تَكْسِبُ كُلُّ نَفْسٍ إلَّا عَلَيْهَا وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَى } 

 الكتاب: المحلى بالآثار  (2/174)
ابن حزم الأندلسي (384 - 456هـ، 995 - 1063م).
4  സ്ത്രീകൾ  പുതുതായി ചെയ്തത് എന്ന് പറയുന്നത് ഏതായാലും മുഴുവൻ സ്ത്രീകളെയും ഉദ്ദേശിച്ചല്ല .ചില സ്ത്രീകൾ മാത്രമാണ് അങ്ങിനെ അതിരു വിട്ടിട്ടുണ്ടാവുക.അപ്പോൾ അക്കാരണത്താൽ  മുഴുവൻ സ്ത്രീകൾക്കും നന്മ തടയുക എന്നത് അസംഭവ്യമാണ്.
__________
അല്ലാഹു പറയുന്നു :
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 006 അല്‍ അന്‍ ആം 154:
قُلْ أَغَيْرَ اللّهِ أَبْغِي رَبًّا وَهُوَ رَبُّ كُلِّ شَيْءٍ وَلاَ تَكْسِبُ كُلُّ نَفْسٍ إِلاَّ عَلَيْهَا وَلاَ تَزِرُ وَازِرَةٌ وِزْرَ أُخْرَى ثُمَّ إِلَى رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ

പറയുക: രക്ഷിതാവായിട്ട്‌ അല്ലാഹുവല്ലാത്തവരെ ഞാന്‍ തേടുകയോ? അവനാകട്ടെ മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവാണ്‌. ഏതൊരാളും ചെയ്ത്‌ വെക്കുന്നതിന്‍റെ ഉത്തരവാദിത്തം അയാള്‍ക്ക്‌ മാത്രമായിരിക്കും. ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല. അനന്തരം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ്‌ നിങ്ങളുടെ മടക്കം. ഏതൊരു കാര്യത്തില്‍ നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തിയിരുന്നുവോ അതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്‌.'
 __________
 
وَوَجْهٌ خَامِسٌ : وَهُوَ أَنَّهُ إنْ كَانَ الْإِحْدَاثُ سَبَبًا إلَى مَنْعِهِنَّ مِنْ الْمَسْجِدِ فَالْأَوْلَى أَنْ يَكُونَ سَبَبًا إلَى مَنْعِهِنَّ مِنْ السُّوقِ ، وَمِنْ كُلِّ طَرِيقٍ بِلَا شَكٍّ ، فَلِمَ خَصَّ هَؤُلَاءِ الْقَوْمُ مَنْعَهُنَّ مِنْ الْمَسْجِدِ مِنْ أَجْلِ إحْدَاثِهِنَّ ، دُونَ مَنْعِهِنَّ مِنْ سَائِرِ الطُّرُقِ ؟ بَلْ قَدْ أَبَاحَ لَهَا أَبُو حَنِيفَةَ السَّفَرَ وَحْدَهَا ، وَالْمَسِيرَ فِي الْفَيَافِي وَالْفَلَوَاتِ مَسَافَةَ يَوْمَيْنِ وَنِصْفٍ ، وَلَمْ يَكْرَهْ لَهَا ذَلِكَ ، وَهَكَذَا فَلْيَكُنْ التَّخْلِيطُ
الكتاب: المحلى بالآثار  (2/174)
ابن حزم الأندلسي (384 - 456هـ، 995 - 1063م).
 5  സ്ത്രീകൾ  പുതുതായി ചെയ്തത് എന്ന് പറയുന്ന കാര്യങ്ങൾ അവരെ പള്ളി വിലക്കാൻ കാരണമാണെങ്കിൽ അതിനു മുമ്പ് അവർ അങ്ങാടികളിലും മറ്റും പോകുന്നത് വിലക്കണമായിരുന്നു.പള്ളികളിൽ മാത്രം എന്തിനു വിലക്ക് ബാധകമാക്കുന്നു?ഇമാം അബൂ ഹനീഫയാകട്ടെ (റഹിമഹുല്ലാഹ്) സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യലും രണ്ടര ദിവസം ദൂരം ഉള്ള സഞ്ചാരവും അനുവദിച്ചിരിക്കുന്നു.
 
وَوَجْهٌ سَادِسٌ : وَهُوَ أَنَّ عَائِشَةَ رَضِيَ اللَّهُ عَنْهَا لَمْ تَرَ مَنْعَهُنَّ مِنْ أَجْلِ ذَلِكَ ، وَلَا قَالَتْ : امْنَعُوهُنَّ لِمَا أَحْدَثْنَ ; بَلْ أَخْبَرَتْ أَنَّهُ عَلَيْهِ السَّلَامُ لَوْ عَاشَ لَمَنَعَهُنَّ ، وَهَذَا هُوَ نَصُّ قَوْلِنَا ؟ وَنَحْنُ نَقُولُ : لَوْ مَنْعَهُنَّ عَلَيْهِ السَّلَامُ لَمَنَعْنَاهُنَّ ، فَإِذْ لَمْ يَمْنَعْهُنَّ فَلَا نَمْنَعُهُنَّ ، فَمَا حَصَلُوا إلَّا عَلَى خِلَافِ السُّنَنِ ، وَخِلَافِ عَائِشَةَ رَضِيَ اللَّهُ عَنْهَا وَالْكَذِبِ بِإِيهَامِهِمْ مَنْ يُقَلِّدُهُمْ : أَنَّهَا مَنَعَتْ مِنْ خُرُوجِ النِّسَاءِ بِكَلَامِهَا ذَلِكَ ، وَهِيَ لَمْ تَفْعَلْ - نَعُوذُ بِاَللَّهِ مِنْ الْخِذْلَانِ
 الكتاب: المحلى بالآثار  (2/174)
ابن حزم الأندلسي (384 - 456هـ، 995 - 1063م).
 6 ആഇശ ബീവി ഇക്കാരണത്താൽ സ്ത്രീകൾക്ക് പള്ളി വിലക്കുകയോ സ്ത്രീകൾ പുതുതായി പല കാര്യങ്ങളും കൊണ്ട് വന്നാൽ നിങ്ങൾ അവർക്കു പള്ളി വിലക്കണമെന്നു നിർദേശിക്കുകയോ ചെയ്തിട്ടില്ല നാം പറയുന്നു : തിരു നബി തടഞ്ഞാൽ നാം തടയുമായിരുന്നു;തിരു നബി തടഞ്ഞിട്ടില്ല, അതിനാൽ നാമും തടയുന്നില്ല.


തുടർന്ന് ഇബ്നു ഹസ്മ് സ്ത്രീകൾക്ക് നിസ്‌കാരത്തിന് പള്ളികളെക്കാൾ വീടാണ് ഉത്തമം എന്ന് ആശയം വരുന്ന ഹദീസുകളെ നിരൂപിക്കുന്നതു കാണുക :
وَأَمَّا حَدِيثُ عَبْدِ الْحَمِيدِ بْنِ الْمُنْذِرِ فَهُوَ مَجْهُولٌ لَا يُدْرَى مَنْ هُوَ ؟ وَلَا يَجُوزُ أَنْ تُتْرَكَ رِوَايَاتُ الثِّقَاتِ الْمُتَوَاتِرَةُ بِرِوَايَةِ مِنْ لَا يُدْرَى مَنْ هُوَ ؟ ، وَأَمَّا حَدِيثُ عَبْدِ اللَّهِ بْنِ رَجَاءٍ الْغُدَانِيِّ فَهُوَ كَثِيرُ التَّصْحِيفِ وَالْغَلَطِ ، وَلَيْسَ بِحُجَّةٍ هَكَذَا قَالَ فِيهِ عَمْرُو بْنُ عَلِيِّ الْفَلَّاسُ وَغَيْرُهُ 

الكتاب: المحلى بالآثار  (2/175)
ابن حزم الأندلسي (384 - 456هـ، 995 - 1063م).
അബ്ദുൽ ഹമീദ് അൽ മുന്ദിര് എന്ന റിപ്പോർട്ടർ മജ്‌ഹൂൽ/അറിയപ്പെടാത്തയാൾ ആണ്.അദ്ദേഹം ആരാണെന്നു അറിയപ്പെടുന്നില്ല.ഇത്തരം ഒരു വ്യക്തിയുടെ റിപ്പോർട്ടിന് വേണ്ടി അവലംബർഹരായ റിപ്പോര്ട്ടര്മാരുടെ മുതവാതിർ ആയി വന്ന റിപ്പോർട്ടുകൾ ഒഴിവാക്കാവതല്ല.അബ്ദു റഹ്‌മാൻ ഇബ്നു റജാ അൽ ഗുദാനി ആകട്ടെ ധാരാളം തെറ്റുകൾ വരുത്തുന്ന വ്യക്തിയാണ്.അദ്ധേഹത്തിന്റെ വിഷയത്തിൽ അംറ് ബ്നു അലി അൽ ഫല്ലാസ് ഉൾപ്പെടെയുള്ളവർ ഇങ്ങിനെ പറഞ്ഞിട്ടുണ്ട്.അതിനാൽ പ്രസ്തുത ഹദീസ് തെളിവിനു പറ്റില്ല. 
(പ്രസ്തുത റിപ്പോർട്ടറെ സംബന്ധിച്ച ഈ പരാമർശം ഇമാം ദഹബിയുടെ സിയറു അഅലാമി നുബലയിലും കാണാം.)
 ثُمَّ لَوْ صَحَّ هَذَا الْخَبَرُ، وَخَبَرُ عَبْدِ اللَّهِ بْنِ رَجَاءٍ الْغُدَانِيِّ - وَهُمَا لَا يَصِحَّانِ - لَكَانَ عَلَى أُمُورِهِمَا مُعَارَضَةٌ لِلْأَخْبَارِ الثَّابِتَةِ الَّتِي أَوْرَدْنَا، وَلِأَمْرِهِ - عَلَيْهِ السَّلَامُ - بِخُرُوجِهِنَّ، حَتَّى ذَوَاتُ الْخُدُورِ وَالْحُيَّضُ إلَى مُشَاهَدَةِ صَلَاةِ الْعِيدِ، وَأَمَرَ مَنْ لَا جِلْبَابَ لَهَا أَنْ تَسْتَعِيرَ مِنْ غَيْرِهَا جِلْبَابًا لِذَلِكَ؟ .
الكتاب: المحلى بالآثار  (2/175)
ابن حزم الأندلسي (384 - 456هـ، 995 - 1063م).

ഇബ്നു ഹസ്മു തുടരുന്നു : സ്ത്രീകൾക്ക് പള്ളികളെക്കാൾ ഉത്തമം  വീടാണ് എന്ന ആശയമുള്ള ഈ രണ്ടു റിപ്പോർട്ടുകളും ശരിയാണെങ്കിൽ - അവ ശരിയല്ല-അത് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയിൽ നിന്ന് സ്ഥിരപ്പെട്ടു വന്ന റിപ്പോർട്ടുകൾക്കും കന്യകകളും ആർത്തവകാരികളും വരെ ഈദിനു പുറപ്പെടണമെന്ന തിരുനബിയുടെ കല്പനക്കും വിരുദ്ധമാകും.ജിൽബാബു ഇല്ലാത്ത സ്ത്രീകൾ വരെ മറ്റുള്ളവരുടെ ജിൽബാബിൽ പോവാൻ നബി കൽപ്പിച്ചു.

 
وَلِمَا حَدَّثَنَاهُ عَبْدُ اللَّهِ بْنُ رَبِيعٍ ثنا مُحَمَّدُ بْنُ إِسْحَاقَ ثنا ابْنُ الْأَعْرَابِيِّ ثنا أَبُو دَاوُد ثنا مُحَمَّدُ بْنُ الْمُثَنَّى أَنَّ عَمْرَو بْنَ عَاصِمِ الْكِلَابِيَّ حَدَّثَهُمْ قَالَ ثنا هَمَّامُ هُوَ ابْنُ يَحْيَى - عَنْ قَتَادَةَ عَنْ مُوَرِّقٍ الْعِجْلِيّ عَنْ أَبِي الْأَحْوَصِ عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ: «صَلَاةُ الْمَرْأَةِ فِي بَيْتِهَا أَفْضَلُ مِنْ صَلَاتِهَا فِي حُجْرَتِهَا، وَصَلَاتُهَا فِي مَسْجِدِهَا أَفْضَلُ مِنْ صَلَاتِهَا فِي بَيْتِهَا»

وَأَمَّا قَوْلُهُ - عَلَيْهِ السَّلَامُ -: «إنَّ صَلَاتَهَا فِي بَيْتِهَا أَفْضَلُ مِنْ صَلَاتِهَا فِي مَسْجِدِهَا» ، وَصَلَاتَهَا فِي مَسْجِدِهَا أَفْضَلُ مِنْ خُرُوجِهَا إلَى صَلَاةِ الْعِيدِ مَنْسُوخٌ بِقَوْلِهِ - عَلَيْهِ السَّلَامُ
«إنَّ صَلَاتَهَا فِي مَسْجِدِهَا أَفْضَلُ مِنْ صَلَاتِهَا فِي بَيْتِهَا» وَحَضِّهِ عَلَى خُرُوجِهَا إلَى صَلَاةِ الْعِيدِ.
الكتاب: المحلى بالآثار  (2/176)
ابن حزم الأندلسي (384 - 456هـ، 995 - 1063م).

ഇബ്നു ഹസ്മു തുടരുന്നു : കൂടാതെ താഴെ ചേർത്ത ഹദീസും പള്ളിയാണ് ഉത്തമം എന്ന അഭിപ്രായത്തെ സാധൂകരിക്കുന്നു.
ഹദീസ് : അബ്ദുല്ലാഹി ബ്നു മസ്ഊദ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : സ്ത്രീ റൂമിൽ വച്ച് നിസ്‌ക്കരിക്കുന്നതിനേക്കാൾ ഉത്തമം അവളുടെ വീട്ടിൽ നിസ്‌ക്കരിക്കലാണ്;സ്ത്രീ അവളുടെ വീട്ടിൽ വച്ച് നിസ്‌ക്കരിക്കുന്നതിനേക്കാൾ ഉത്തമം പള്ളിയിൽ വച്ച് നിസ്‌ക്കരിക്കലാണ്.(പരിഭാഷകന്റെ കുറിപ്പ് : ഇങ്ങിനെ ഒരു ഹദീസ് ഇബ്നു ഹസ്മ് റഹിമഹുല്ലാഹിയുടെ ഈ കിതാബിൽ അല്ലാതെ മറ്റെവിടെയും കാണുന്നില്ല; എന്നാൽ ഇബ്നു ഹസ്മ് ഇതിന്റെ പരമ്പര പൂർണ്ണമായും നൽകിയിട്ടുണ്ട്).അപ്പോൾ ഇതിനു വിരുദ്ധ ആശയമുള്ള ഹദീസുകൾ സ്വഹീഹ് ആണെങ്കിൽ തന്നെ മന്സൂഖ് ( വിധി  ദുർബലപ്പെട്ടതു) ആണെന്നാണ് ഇബ്നു ഹസ്മിന്റെ വാദം.

وَقَدْ اتَّفَقَ جَمِيعُ أَهْلِ الْأَرْضِ أَنَّ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَمْ يَمْنَعْ النِّسَاءَ قَطُّ الصَّلَاةَ مَعَهُ فِي مَسْجِدِهِ إلَى أَنْ مَاتَ - عَلَيْهِ السَّلَامُ -؛ وَلَا الْخُلَفَاءُ الرَّاشِدُونَ بَعْدَهُ، ، فَصَحَّ أَنَّهُ عَمَلٌ مَنْسُوخٌ؛ فَإِذْ لَا شَكَّ فِي هَذَا فَهُوَ عَمَلُ بِرٍّ، وَلَوْلَا ذَلِكَ مَا أَقَرَّهُ - عَلَيْهِ السَّلَامُ -.
وَلَا تَرَكَهُنَّ يَتَكَلَّفْنَهُ بِلَا مَنْفَعَةٍ، بَلْ بِمَضَرَّةٍ، وَهَذَا الْعُسْرُ وَالْأَذَى، لَا النَّصِيحَةُ؛ وَإِذْ لَا شَكَّ فِي هَذَا فَهُوَ النَّاسِخُ، وَغَيْرُهُ الْمَنْسُوخُ؟
الكتاب: المحلى بالآثار  (2/176)
ابن حزم الأندلسي (384 - 456هـ، 995 - 1063م).


ഇബ്നു ഹസ്മു തുടരുന്നു : (ആശയ സംഗ്രഹം ) : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം സ്ത്രീകൾ തങ്ങളുടെ കൂടെ നിസ്‌ക്കരിക്കുന്നതു തങ്ങൾ മരിക്കുവോളം തടഞ്ഞിട്ടില്ലെന്നും ഖുലഫാഉ റാശിദീങ്ങളും അങ്ങിനെ തടഞ്ഞിട്ടില്ലെന്നും ഭൂ നിവാസികൾക്ക്‌ മുഴുവൻ ഏകാഭിപ്രായമുണ്ട്.സ്ത്രീകൾ പള്ളിയിൽ ജുമുഅ ജമാഅത്തിന് വരുന്നത് ഒരു പുണ്യകരമായ പ്രവർത്തി ആയിരുന്നില്ലെങ്കിൽ റസൂൽ അത് അംഗീകരിക്കുമായിരുന്നില്ല.


 ഇനി കേരളത്തിലെ മുസ്ലിയാക്കന്മ്മാരുടെ ചെയ്തികള്‍ 


സ്ത്രീപള്ളി ഹറാം എന്ന് വരുത്തി മുസ്ലിയാക്കന്മ്മാര്‍ സ്ത്രീകളെ ജാറത്തിലേക്ക് നയിക്കുന്നു...
ഫിത്ന ഉള്ളപ്പോ പെണ്ണുങ്ങള്‍ ജാറത്തിലും പോകരുത് എന്ന് കിതാബില്‍ ഉണ്ട്....
وظاهره أنه لا يرتضيه.
لكن ارتضاه غير واحد، بل جزموا به.
والحق في ذلك أن يفصل بين أن تذهب لمشهد كذهابها للمسجد، فيشترط هنا ما مر، ثم من كونها عجوز ليست متزينة بطيب ولا حلي ولا ثوب زينة - كما في الجماعة - بل أولى، وإن تذهب في نحو هودج مما يستر شخصها عن الأجانب، فيسن لها - ولو شابة - إذ لا خشية فتنة هنا.
الكتاب: إعانة الطالبين  (6/162)
البكري الدمياطي (1226 - 1310 هـ)
യുവതി ആണെങ്കിലും ഖബര്‍ സിയാറത്തിന്  പോകുന്നത് സുന്നത്താക്കപ്പെടും ഫിത്ന ഇല്ലാ എങ്കില്‍.


No comments:

Post a Comment