ഖുദ്സിയായ ഹദീസിൽ അല്ലാഹു പറയുന്നു
وما يزال يتقرب الي بانوافل حتى احبه فاذا احببته كنت سمعه الذي يسمع و وبصره الذي يبصر ويده التي يبطش بها ،ورجله التي يمشي بها ، ولئن سألني لأعـطينه ، ولئن استعاذني لأعيذنه )...( رصحيح البخاري: ٦٠٢١ )
സുന്നത്തായ കർമ്മങ്ങൾ കൊണ്ട് എന്റെ അടിമ എന്നിലേക്ക് അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ പ്രിയം വെക്കും. ഞാനവനെ പ്രിയം വെച്ചു കഴിഞ്ഞാൽ അവൻ കേൾക്കുന്ന ചെവിയും അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കയ്യും അവൻ നടക്കുന്ന കാലും ഞാനാകും അവനെന്നോട് ചോദിച്ചാൽ അവനു ഞാൻ നല്കുക തന്നെ ചെയ്യും. അവനെന്നോട് കാവൽ തേടിയാൽ അവനു ഞാൻ കാവൽ നല്കുക തന്നെ ചെയ്യും" (ബുഖാരി: 6021)
ഈ ഹദീസിനെ വ്യാക്യാനിച്ചുകൊണ്ട് ഹിജ്റ 736-ല്‍ ജനിച്ച ഇമാം ഹാഫില്‍ ഇബ്നു റജബ് ഹംബല്‍(റ) അദ്ദേഹത്തിന്റെ "ജാമി അല്‍ ഉലൂം വല്‍ ഹികാം" എന്ന കിതാബില്‍ പറയുന്നു.
فَمَتَى امْتَلَأَ الْقَلْبُ بِعَظَمَةِ اللَّهِ تَعَالَى، مَحَا ذَلِكَ مِنَ الْقَلْبِ كُلَّ مَا سِوَاهُ، وَلَمْ يَبْقَ لِلْعَبْدِ شَيْءٌ مِنْ نَفْسِهِ وَهَوَاهُ، وَلَا إِرَادَةٌ إِلَّا لِمَا يُرِيدُهُ مِنْهُ مَوْلَاهُ، فَحِينَئِذٍ لَا يَنْطِقُ الْعَبْدُ إِلَّا بِذِكْرِهِ، وَلَا يَتَحَرَّكُ إِلَّا بِأَمْرِهِ، فَإِنْ نَطَقَ نَطَقَ بِاللَّهِ، وَإِنْ سَمِعَ سَمِعَ بِهِ، وَإِنْ نَظَرَ نَظَرَ بِهِ، وَإِنْ بَطَشَ بَطَشَ بِهِ، فَهَذَا هُوَ الْمُرَادُ بِقَوْلِهِ: «كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ، وَبَصَرَهُ الَّذِي يُبْصِرُ بِهِ، وَيَدَهُ الَّتِي يَبْطِشُ بِهَا، وَرِجْلَهُ الَّتِي يَمْشِي بِهَا» وَمَنْ أَشَارَ إِلَى غَيْرِ هَذَا فَإِنَّمَا يُشِيرُ إِلَى الْإِلْحَادِ مِنَ الْحُلُولِ، أَوِ الِاتِّحَادِ، وَاللَّهُ وَرَسُولُهُ بَرِيئَانِ مِنْهُ.
الكتاب: جامع العلوم والحكم (2/347)
ابن رجب الحنبلي ( 736 - 795هـ، 1336 - 1393م).
الكتاب: جامع العلوم والحكم (2/347)
ابن رجب الحنبلي ( 736 - 795هـ، 1336 - 1393م).
അള്ളാഹുവിന്റെ മഹാത്മ്യത്താല്‍ ഹൃദയം എപ്പോള്‍ നിറയുന്നുവോ, അപ്പോള്‍ അത്
ഹൃദയത്തില്‍ നിന്ന് അത് അല്ലാത്തതിനെ എല്ലാം മായിച്ചു കളയും. അടിമക്ക്
തന്റെ മനസ്സില്‍ യാതൊന്നും അവന്റെ ഇച്ചയും അവശേഷിക്കുന്നതല്ല. അവന്റെ
യജമാനന്‍ ഉദ്ധേഷിക്കുന്നതല്ലാത്ത യാതൊരു ഉദ്ദേശവും അവശേഷിക്കുന്നതല്ല. ആ
സന്ദര്‍ബ്ബത്തില്‍ അടിമ അവനെ സ്മരിക്കുക എന്നതല്ലാതെ സംസാരിക്കുകയില്ല.
അവന്റെ കല്‍പ്പന പ്രകാരം അല്ലാതെ ചലിക്കുകയില്ല, അവന്‍
സംസാരിക്കുകയാണെങ്കില്‍ അല്ലാഹുവിനെകൊണ്ട് സംസാരിക്കും, അവന്‍
കേള്‍ക്കുകയാണെങ്കില്‍ അല്ലാഹുവിനെകൊണ്ട് കേള്‍ക്കും, അവന്‍
നോക്കുകയാണെങ്കില്‍ അല്ലാഹുവിനെകൊണ്ട് നോക്കും, അവന്‍ തൊടുകയാണങ്കില്‍
അല്ലാഹുവിനെകൊണ്ട് തൊടും. അതാണ് ഈ വാചകം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
അവൻ കേൾക്കുന്ന കേള്‍വി ഞാനായിതീരും, അവൻ കാണുന്ന കാഴ്ച ഞാനായിതീരും, അവന്‍
തൊടുന്ന കൈ ഞാനായിതീരും, അവന്‍ നടക്കുന്ന കാല്‍ ഞാനായിതീരും, ഈ
വ്യാക്യാനമല്ലാതെ മറ്റൊന്നിലേക്കു ആരെങ്കിലും സൂചന നല്‍ക്കുന്നുണ്ടെങ്കില്‍
"അള്ളാഹു സൃഷ്ട്ടിയില്‍ അവതരിക്കും, അല്ലാഹുവും സൃഷ്ട്ടിയും
ഒന്നാകും എന്ന വക്രീകരണത്തിലെക്കാണ് അവന്‍ വിരല്‍ ചൂണ്ടുന്നത്." അല്ലാഹുവും
അവന്റെ റസൂലും അതില്‍ നിന്ന് മുക്തരാണ്താനും.
എന്നാല്‍ സൃഷ്ടാവിന്‍റെ കേള്‍വി, കാഴ്ച പോലെ ആണോ ഒരു സൃഷ്ട്ടിയുടെ കേള്‍വിയും കാഴ്ചയും???? ഒരിക്കലും അല്ല. അത് എങ്ങിനെയാണ് എന്ന് ഹിജ്റ 457- 535 ജീവിച്ച ഷാഫി മദ്ഹബിലെ പ്രഗത്ഭ പണ്ഡിതന്‍
അബ്ദുല്‍ ഖാസിം ഇസ്മായില്‍ അല്‍ അസ്ബഹാനി തന്റെ "അല്‍ ഹുജ്ജ ഫീ ബയാനില്‍ മഹജ്ജ" എന്ന കിതാബില്‍ വിവരിക്കുന്നു.
وَوَصَفَ نَفْسَهُ بِالسَّمْعِ وَالْبَصَرِ فَقَالَ: {لَيْسَ كَمِثْلِهِ شَيْء وَهُوَ السَّمِيع الْبَصِير} وَأَخْبَرَ أَنَّهُ سَمِيعٌ مِنْ كُلِّ الْجِهَاتِ لِكُلِّ الأَصْوَاتِ بَصِيرٌ بِكُلِّ الأَشْيَاءِ مِنْ كُلِّ الْجِهَاتِ، لَمْ يَزَلْ يَسْمَعُ وَيُبْصِرُ، وَلا يَزَالُ كَذَلِكَ، وَوَصَفَ عِبَادَهُ بِالسَّمْعِ وَالْبَصَرِ الْمُحْدَثِ الْمَخْلُوقِ الْفَانِي بِفَنَائِهِ الَّذِي يَكِلُّ وَيَعْجِزُ عَنْ جَمِيعِ حَقِيقَةِ الْمَسْمُوعِ وَالْمُبْصَرِ،
الحجة في بيان المحجة(1/104)
അള്ളാഹു
അവനു കേൾവിയും കാഴ്ചയും ഉണ്ട് എന്ന് വിശേഷിപ്പിക്കുന്നു, അല്ലാഹു പറയുന്നു
അവനെ പോലെ യാതൊന്നും ഇല്ല അവനെല്ലാം കേൾക്കുന്നവനും കാണുന്നവനും ആണ്. (ഇനി
അത് വിവരിക്കുന്നു) അള്ളാഹു വിശേഷിപ്പിക്കുന്നു അവൻ എല്ലാം കേൾക്കുന്നവൻ
ആണ്, അവൻ എല്ലാ കോണുകളിൽ ഉള്ള ശബ്ദങ്ങളും കേൾക്കുന്നു, ഓരോ കോണുകളിൽ ഉള്ള
എല്ലാതും അവൻ കാണുന്നു, അവന്റെ കേൾവിയോ കാഴ്ചയോ ഒരിക്കലും തന്നെ
നില്ക്കുന്നില്ല. അവന്‍ അവന്റെ അടിമകളെയും കേള്‍വികൊണ്ടും കാഴ്ചകൊണ്ടും വിശേഷിപ്പിചിട്ടുണ്ട്. ആ കേള്‍വിയും കാഴ്ചയും പുതുതായി ഉണ്ടാക്കപ്പെട്ടതാണ് നശിച്ചുപോകുന്നതും ആണ്. കേള്‍ക്കപ്പെടുന്നതിന്റെയും കാണപ്പെടുന്നതിന്റെയുമെല്ലാം യാഥാര്‍ത്യത്തെ സംബന്ധിച്ചു അവന്‍ അശ്രദ്ധനാണ്താനും.
(അല്‍ ഹുജ്ജ ഫീ ബയാനില്‍ മഹജ്ജ -1/104)
(അല്‍ ഹുജ്ജ ഫീ ബയാനില്‍ മഹജ്ജ -1/104)
وَقَدِ اسْتُشْكِلَ كَيْفَ يَكُونُ الْبَارِي جَلَّ وَعَلَا سَمْعَ الْعَبْدِ وَبَصَرَهُ إِلَخْ وَالْجَوَابُ مِنْ أَوْجُهٍ أَحَدُهَا أَنَّهُ وَرَدَ عَلَى سَبِيلِ التَّمْثِيلِ وَالْمَعْنَى كُنْتُ سَمْعَهُ وَبَصَرَهُ فِي إِيثَارِهِ أَمْرِي فَهُوَ يُحِبُّ طَاعَتِي وَيُؤْثِرُ خِدْمَتِي كَمَا يُحِبُّ هَذِهِ الْجَوَارِحَ ثَانِيهَا أَنَّ الْمَعْنَى كُلِّيَّتَهُ مَشْغُولَةٌ بِي فَلَا يُصْغِي بِسَمْعِهِ إِلَّا إِلَى مَا يُرْضِينِي وَلَا يَرَى بِبَصَرِهِ إِلَّا مَا أَمرته بِهِ ثَالِثهَا الْمَعْنى أجعَل لَهُ مَقَاصِدَهُ كَأَنَّهُ يَنَالُهَا بِسَمْعِهِ وَبَصَرِهِ إِلَخْ رَابِعُهَا كُنْتُ لَهُ فِي النُّصْرَةِ كَسَمْعِهِ وَبَصَرِهِ وَيَدِهِ وَرِجْلِهِ فِي الْمُعَاوَنَةِ عَلَى عَدُوِّهِ خَامِسُهَا قَالَ الْفَاكِهَانِيّ وَسَبقه إِلَى مَعْنَاهُ بن هُبَيْرَةَ هُوَ فِيمَا يَظْهَرُ لِي أَنَّهُ عَلَى حَذْفِ مُضَافٍ وَالتَّقْدِيرُ كُنْتُ حَافِظَ سَمْعِهِ الَّذِي يَسْمَعُ بِهِ فَلَا يَسْمَعُ إِلَّا مَا يَحِلُّ اسْتِمَاعُهُ وَحَافِظُ بَصَرِهِ كَذَلِكَ
الكتاب: فتح الباري (11/344)
الكتاب: فتح الباري (11/344)
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).
അള്ളാഹു എങ്ങനെ അടിമയുടെ കണ്ണും കാതുമയിത്തീരും എന്ന സംശയം ഉന്നയിക്കപെട്ടിട്ടുണ്ട് മറുപടി പല വിതത്തിൽ പറയാം.
ഒന്ന്: അത് ആലങ്കാരികമായി പറഞ്ഞതാണ് ആശയമിതാണ് :എന്റെ നിർദേശത്തിനു പ്രാമുഖ്യം നല്‍കുന്ന കാര്യത്തിൽ ഞാൻ അവന്റെ കണ്ണും കാതും ആകും ഈ അവയവങ്ങളെ എന്ന പോലെ അവൻ എന്റെ സേവനത്തിനു പ്രാധാന്യം കൽപ്പിക്കൂം, എന്നോടുള്ള അനുസരണ അവൻ ഇഷ്ട്ടപ്പെടുകയും ചെയ്യും.
രണ്ട്: അവന്റെ എല്ലാം എന്റെ സേവനത്തിൽ വ്യാപൃതമായിരിക്കും ഞാൻ ഇഷ്ട്ടപ്പെടുന്ന കാര്യത്തിന് മാത്രമേ അവൻ കാതോര്‍ക്കുകയുള്ളൂ ഞാൻ നിര്‍ധേഷിച്ചത് മാത്രമേ അവൻ കാണുകയുള്ളൂ.
മുന്ന്: അവൻ സ്വന്തം കണ്ണും കാതും ഉപയോഗിച്ച് നേടുന്നത് പോലെ അവന്റെ ഉദ്ദേശം ഞാൻ സാധിച്ചു കൊടുക്കും.
നാല്: ശത്രുവിന് എതിരിൽ സഹായിക്കുന്ന കാര്യത്തിൽ ഞാൻ അവന്റെ കണ്ണും കയ്യും കാലും എന്നാ പോലെ വര്‍ത്തിക്കും.
അഞ്ച്: ഫാക്കിഹാനിയും അദേഹത്തിന് മുന്പ് ഇബ്നു ഹുബൈരയും പറഞ്ഞതാണിത് ഹദീസിൽ പറഞ്ഞതിന്റെ താല്പര്യം ഇതാണ് ഞാൻ അവന്റെ കാതിന്റെ രക്ഷകാൻ ആകും പിന്നെ അനുവതനീയമായത് മാത്രമാകും അവൻ കേള്‍ക്കുക അപ്രകാരം തന്നെ ഞാൻ അവന്റെ കണ്ണിന്റെ രക്ഷകൻ ആകും.
രണ്ട്: അവന്റെ എല്ലാം എന്റെ സേവനത്തിൽ വ്യാപൃതമായിരിക്കും ഞാൻ ഇഷ്ട്ടപ്പെടുന്ന കാര്യത്തിന് മാത്രമേ അവൻ കാതോര്‍ക്കുകയുള്ളൂ ഞാൻ നിര്‍ധേഷിച്ചത് മാത്രമേ അവൻ കാണുകയുള്ളൂ.
മുന്ന്: അവൻ സ്വന്തം കണ്ണും കാതും ഉപയോഗിച്ച് നേടുന്നത് പോലെ അവന്റെ ഉദ്ദേശം ഞാൻ സാധിച്ചു കൊടുക്കും.
നാല്: ശത്രുവിന് എതിരിൽ സഹായിക്കുന്ന കാര്യത്തിൽ ഞാൻ അവന്റെ കണ്ണും കയ്യും കാലും എന്നാ പോലെ വര്‍ത്തിക്കും.
അഞ്ച്: ഫാക്കിഹാനിയും അദേഹത്തിന് മുന്പ് ഇബ്നു ഹുബൈരയും പറഞ്ഞതാണിത് ഹദീസിൽ പറഞ്ഞതിന്റെ താല്പര്യം ഇതാണ് ഞാൻ അവന്റെ കാതിന്റെ രക്ഷകാൻ ആകും പിന്നെ അനുവതനീയമായത് മാത്രമാകും അവൻ കേള്‍ക്കുക അപ്രകാരം തന്നെ ഞാൻ അവന്റെ കണ്ണിന്റെ രക്ഷകൻ ആകും.
قَالَ بن هُبَيْرَةَ أَيْضًا وَقَالَ الطُّوفِيُّ اتَّفَقَ الْعُلَمَاءُ مِمَّنْ يُعْتَدُّ بِقَوْلِهِ أَنَّ هَذَا مَجَازٌ وَكِنَايَةٌ عَنْ نُصْرَةِ الْعَبْدِ وَتَأْيِيدِهِ وَإِعَانَتِهِ
الكتاب: فتح الباري (11/344)ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).

പക്ഷെ ഇവിടെ ശിയാക്കളുടെ പാരമ്പര്ര്യം കൊണ്ട് നടക്കുന്ന കേരള സമസ്തക്കാര്‍ എഴുതി
പിടിപ്പിച്ചത് കാണുക:

സി എം മടവൂര്‍ രാത്രി കാലങ്ങളില്‍നഗ്നതയില്‍ ആയിരുന്നു..
ലോകം നിയന്ത്രിക്കുന്ന മടവൂര്‍ഔലിയ തന്നെ പലതുംഅറിഞ്ഞിരുന്നില്ല എന്ന് ഇവര്‍ തന്നെ എഴുതി വെച്ചത് കാണുക...