ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Sunday, 16 October 2016

സമസ്തയുടെ ഇരട്ടമുഖം

സമസ്തയുടെ ഇരട്ടമുഖം

അല്ലാഹു ഇറങ്ങി വരിക
അള്ളാഹു ഒന്നാനാകാശത്തെക്ക് ഇറങ്ങി വരും.
 
അള്ളാഹു ഒന്നാനാകാശത്തെക്ക് ഇറങ്ങി വരും.
 

അള്ളാഹു ഒന്നാനാകാശത്തെക്ക് ഇറങ്ങി വരും.

"അല്ലാഹു ഒന്നാം ആകാശത്തിലേക്ക്‌ ഇറങ്ങി വരികയില്ല"
(പഠനങ്ങള്‍ പ്രബന്ധങ്ങള്‍, പേ. 39, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍)

"നബി(സ)പറയുന്നു: ഈ രാത്രി അല്ലാഹു ഒന്നാം ആകാശത്തിലേക്ക്‌ ഇറങ്ങിവരും എന്നിട്ട്‌ കല്‍ബ്‌ ഗോത്രക്കാരുടെ ആടുകളുടെ രോമങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പേര്‍ക്ക്‌ പാപമോചനം നല്‍കുന്നതാണ്‌." (തിര്‍മിദി, അഹ്മദ്‌) (രിസാല, 5 ജനുവരി, 1996, ലക്കം 63)
 

 "തീര്‍ച്ചയായും ശഅബാന്‍ പതിനഞ്ചാം രാവില്‍ അല്ലാഹു അവന്റെ കാരുണ്യാധിരേകത്താല്‍ ഒന്നാം ആകശത്തിലേക്ക്‌ ഇറങ്ങും." (ബറാത്ത്‌ രാവ്‌, എസ്‌. വൈ. എസ്‌.ബുക്സ്‌, പേ:18)
 
 "അല്ലാഹു ആ രാത്രിയില്‍ അടുത്ത ആകാശത്തില്‍ സൂര്യാസ്തമയം മുതല്‍ ഇറങ്ങിനില്‍ക്കും." (ബറാത്ത്‌ രാവ്‌, എസ്‌.വൈ.എസ്‌.ബുക്സ്‌, പേ:28)



അള്ളാഹു അര്‍ശില്‍ ഇരിക്കുമെന്ന് സമസ്തക്കാരുടെ ഇഹ്യാ പരിഭാഷയില്‍.
പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത് എം.വി. കുഞ്ഞിഅഹമ്മദ് മൌലവി, M.F.B.M.A. മുദര്‍യ്യിസ്‌, പാടൂര്‍


അള്ളാഹുവിന്‍റെ മുഖം അല്ലാതെ മറ്റെല്ലാം നശിക്കും എന്ന് സമസ്തക്കാരുടെ ഇഹ്യാ പരിഭാഷയില്‍.


സത്യ വിശ്വാസികളുടെ ഹൃദയം അല്ലാഹുവിന്റെ വിരലുകളില്‍ രണ്ടു വിരലുകള്‍ക്ക് ഇടയില്‍ ആണ് ഉള്ളത് എന്ന് സമസ്തക്കാരുടെ ഇഹ്യാ പരിഭാഷയില്‍.
പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത് എം.വി. കുഞ്ഞിഅഹമ്മദ് മൌലവി, M.F.B.M.A. മുദര്‍യ്യിസ്‌, പാടൂര്‍

അള്ളാഹു ഇറങ്ങുകയും അര്‍ശ് കുലുങ്ങുകയും ചെയ്യുമെന്ന് സമസ്തക്കാരുടെ ഇഹ്യാ പരിഭാഷയില്‍.
പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത് എം.വി. കുഞ്ഞിഅഹമ്മദ് മൌലവി, M.F.B.M.A. മുദര്‍യ്യിസ്‌, പാടൂര്‍
 

  അള്ളാഹു അര്‍ശില്‍ ഇരിക്കും എന്ന് സമസ്തയുടെ ഖുര്‍ആന്‍ പരിഭാഷയില്‍‍‍
 (റഹ്മത്തുള്ള കാസിമി)
 
അള്ളാഹുവിന്നു മുഗം ഉണ്ട് എന്ന് സമസ്തയുടെ ഖുര്‍ആന്‍ പരിഭാഷയില്‍‍‍
 (റഹ്മത്തുള്ള കാസിമി
 

പകലിലെ ദോഷികളുടെ തൗബ സ്വീകരിക്കാന്‍ രാത്രിയില്‍ അള്ളാഹു തന്‍റെ കരം നിവര്‍ത്തും എന്ന് സുന്നി അഫ്കാര്‍ വാരികയില്‍.
 


കരങ്ങളുടെ പിന്നില്‍ അല്ലാഹുവിന്റെ കരമുണ്ട്... എന്ന് "സുന്നി അഫ്കാര്‍" മാസികയില്‍.
 
 
അല്ലാഹുവിന്റെ കരം അവരുടെ കരങ്ങൾക്ക് മീതെയാണ്  
"ഖുർആൻ പഠനങ്ങൾക് ഒരാമുഖം"
 
അല്ലാഹു തന്റെ കൈ വിടർത്തും എന്ന്
"കെ വി മുഹമ്മദ് മുസ്ലിയാർ പന്താവൂർ" 


അര്‍ശിനു കുലുക്കം ഉണ്ടാവും ഒന്നാനാകാശത്തേക്ക് അള്ളാഹു ഇറങ്ങി വരുമെന്നും ഇഹ്യാ ഉലൂമിദ്ധീന്‍

"രക്ഷിതാവിന്റെ മുഖം ഒഴികെ ഭൂമുഖത്തുല്ലതെല്ലാം നശിക്കും എന്ന്"
ഇഹ്യാ ഉലൂമിദ്ധീന്‍

 
 
 ഇഹ്യാ ഉലൂമിദ്ധീന്‍ ഗ്രന്ഥത്തെ കുറിച്ചു എഴുതിയതും കാണുക.


 
 

 

 
 അള്ളാഹു ആകാശത്തില്‍ ആണ് എന്നര്‍ത്ഥത്തില്‍ ആന്ഗ്യം കാണിച്ചതിന്  ഉമര്‍ മൗലവി അദ്ദേഹത്തിന്റെ ഫാത്തിഹയുടെ തീരം എന്ന പുസ്തകത്തില്‍ വിശദീകരിച്ചപ്പോള്‍ അതിനെ വിമര്‍ശിച്ചുകൊണ്ട്  T N പുരംeഎഴുതിയ ലേഖനം
 എന്നാല്‍ ഇവരില്‍ പെട്ട ഒരു മുസ്ലിയാര്‍ തന്നെ പ്രവാചകന്‍(സ) യുടെ ഹദീസ് ഉദ്ധരിച്ചുകൊണ്ട് എഴുതിയ വാചകങ്ങളും താഴെ കാണുക..






 സിംഹാസനത്തില്‍ ഉപവിഷ്ഠനാവുക

"അല്ലാഹു അര്‍ശില്‍ ഇരിക്കുകയില്ല" (പഠനങ്ങള്‍ പ്രബന്ധങ്ങള്‍, പേ. 39, പൊന്മള
അബ്ദുല്‍ഖാദര്‍ മുസ്ല്യാര്‍)


"സിംഹാസനത്തില്‍ ഉപവിഷ്ഠനാവുകയെന്നാല്‍ അറിയാം. പക്ഷെ അല്ലാഹുവിനെ സംബന്ധിച്ച്‌ ആ രൂപം അറിയില്ല. അക്കാര്യം നിഷേധിക്കുന്നത്‌ കുഫ്‌റാണ്‌. വിശ്വസിക്കല്‍ നിര്‍ബന്ധമാണ്‌. സിംഹാസനത്തില്‍ ഉപവിഷ്ഠനാവുക പോലുള്ള രൂപം അജ്ഞേയമായ കാര്യങ്ങളെക്കുറിച്ചുള്ള സംസാരം ബിദ്‌അത്താണ്‌. അനസ്‌ ബ്നു മാലിക്കും ഇമാം ബുഖാരിയുമൊക്കെ അവരുടെ ഗ്രന്ഥങ്ങളില്‍ ഈ വീക്ഷണം വിശദീകരിച്ചിട്ടുണ്ട് " (സുന്നീ വോയ്സ്‌, 1 ഏപ്രില്‍ 2001)

പ്രാര്‍ത്ഥന

"ബദ്‌രീങ്ങളോടും മുഹ്‌യുദ്ദേ‍ീൻ ശൈഖിനോടും വിളിച്ചു പ്രാര്‍ത്ഥിക്കാം" (ഫതാവ മുഹ്‌യു
സ്സുന്ന, 2/38, പൊന്മള അബ്ദുര്‍ഖാദര്‍ മുസ്ല്യാര്‍) "അല്ലാഹു അല്ലാത്തവരോട്‌ പ്രാര്‍ത്ഥിക്കാം എന്നതിനു തെളിവായി ധാരാളം ആയത്തുകള്‍ ഞാന്‍ ഓതി" (കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍, കൊട്ടപ്പുറം സംവാദം പുതിയ പതിപ്പ്‌, പേ. 76, ഒ. എം. തരുവണ)


"അമ്പിയാക്കളാകട്ടെ, ഔലിയാക്കളാകട്ടെ, കല്ലാകട്ടെ, മരമാകട്ടെ, അവകളോട്‌ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത്‌ ശിര്‍ക്കാണ്‌." (അര്‍ഖൗലുസ്സദീദ്‌, പേ: 100, റശീദുദ്ദേ‍ീന്‍ മൂസ മുസ്ല്യാര്‍) "അല്ലാഹു അല്ലാത്തവരോട്‌ പ്രാര്‍ത്ഥിക്കാമെന്ന്‌ സുന്നികള്‍ പറയുന്നില്ല.? (രിസാല, നവം. 1, 1990)



സൃഷ്ടികളുടെ പരസ്പര സഹായാര്‍ത്ഥന

"സൃഷ്ടികള്‍ പരസ്പരം സാധാരണ നടത്താറുള്ള സഹായാപേക്ഷകളും പ്രാര്‍ത്ഥ നയാണ്‌."(കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ കൊട്ടപ്പുറം വാദപ്രതിവാദം, പുതിയ പതിപ്പ്‌, പേ: 21, ഒ.എം.തരുവണ)


"ഇത്തരം അപേക്ഷക്ക്‌ പ്രാര്‍ത്ഥന എന്ന്‌ പറയുകയില്ല. പറയാന്‍ പാടുമില്ല."(സുന്നീ വോയ്സ്‌, ഫെബ്രു. 16-29, 2000)
 
നഗ്നതയും സമസ്തയും

മഹാത്മാക്കളുടെ കേള്‍വിയും കാഴ്ചയും

"മഹാത്മാക്കള്‍ അല്ലാഹു കേള്‍ക്കുന്നതു പോലെത്തന്നെ കേള്‍ക്കുയും കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്യും." (സി. എം. സ്മരണിക, പേ:39)


"പ്രവര്‍ത്തിയിലോ മറെറാ സ്രഷ്ടാവിനെപ്പോലെ സൃഷ്ടികളും ആയിത്തീരുമെന്ന വിശ്വാസം ശിര്‍ക്കാണ്‌. അത്‌ അല്ലാഹുവിനെ കൂടാതെ മററു ഇലാഹുകളെ ഉണ്ടാക്കലാണ്‌." (അഹ്ലുസ്സുന്ന ഒരു ദാർശനചശ പഠനം, പേ: 87, എഡററര്‍ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍)
ഫാത്തിഹയില്‍ നിന്നെ മാത്രം എന്നതിന്റെ "മാത്രം" ഇല്ല എന്ന സമസ്തയുടെ കളവുകള്‍
 
ഇതില്‍ പറയുന്നത് നിന്നെ മാത്രം എന്നതിലെ "മാത്രം" എന്ന് ഇല്ല എന്നാണ്....

അതെ വാദം ഈ പുസ്തകത്തിലും ഉന്നയിക്കുന്നു...
 എന്നാല്‍ മുകളില്‍ പറഞ്ഞതിന്റെ വിപരീതം ആണ് ഇവര്‍ തന്നെ ഇറക്കിയഖുര്‍ആന്‍ പരിഭാഷയില്‍ ഉള്ളത്....
അബ്ദു റഹിമാൻ മഖ്ദൂമി പൊന്നാനിയുടെ പരിഭാഷയിലും മാത്രം എന്നുണ്ട്
 
സൃഷ്ടികളുടെ കഴിവും പരിധിയും
"സൃഷ്ടികളുടെ കഴിവുകള്‍ക്ക്‌ പരിധിയില്ല" (സുന്നത്ത്‌ ജമാഅത്ത്‌ ഖുര്‍ആനി പേ: 101) "ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത്‌ മനുഷ്യന്റെ അറിവിന്‌ അല്ലാഹുവിന്റേതു പോലെ പരിധിയും മറയും ഇല്ലെന്നാണ്‌. " (ബള്‍ബ്‌ ഫിത്തവസ്സുലി വല്‍ ഇസ്തിഗാസ, പേ: 57, സി. കെ. മുഹമ്മദ്‌ ബാഖവി)

നബി(സ)യുടെ അറിവും കഴിവും എത്ര വിശാലമാണെങ്കിലും അതിന്‌ പരിധിയുണ്ട്.(കൂറ്റനാട്‌ മുസ്ല്യാര്‍, ഫഥുറഹ്മാര്‍, പേ2/335)

തൗഹീദിന്റെ വിഭജനം
"തൗഹീദ്‌ ഉലൂഹിയ്യത്ത്‌ റുബൂബിയ്യത്ത്‌ എന്നീ വിഭജനങ്ങള്‍ ഇസ്ലാമിലില്ല. അത്‌ ഇബ്നു തൈമിയ്യയുടെ സൃഷ്ടിയാണ്‌." (മുജാഹിദു പ്രസ്ഥാനം ആശയ വൈകല്യങ്ങ ളുടെ കലവറ, പേ: 31, നാട്ടിക മൂസ മുസ്ല്യാര്‍)

"തൗഹീദിനെ രണ്ടായിവിഭജിക്കാം. തൗഹീദുല്‍ ഉലൂഹിയ്യത്ത്‌, തൗഹീദുല്‍ റുബൂബിയ്യത്ത്‌" (അല്‍ അഖീദത്തുസ്സുന്നിയ്യ. പേ: 21, ടി. അബ്ദുല്‍ അസീസ്‌ ഫൈസി)
 
ആരാധനയും പ്രാര്‍ത്ഥനയും
പ്രാര്‍ത്ഥനയില്ലാത്ത ആരാധനയില്ല എന്ന്‌ മുജാഹിദ്‌ പണ്ഡിതന്‍ എഴുതിയത്‌ തനി വങ്കത്തവും പരിഹാസ്യവുമാണ്‌ സകാത്ത്‌ പോലുള്ള പ്രാര്‍ത്ഥനയില്ലാത്ത ആരാധ നകളും ഇസ്ലാമിലുണ്ട് (മധബും തഖ്ലീദും ഒരു സമഗ്രപഠനം, പേ: 182, കെ. വി. വീരാന്‍ കുട്ടി മുസ്ല്യാര്‍, ഒഴുകൂര്‍)

നാം നിര്‍വഹിക്കുന്ന ഏതൊരു ആരാധനയിലും ഒരു പ്രാര്‍ത്ഥന അന്തര്‍ലീനമായിക്കിടക്കുന്നു (രിസാല, ഫെബ്രു. 11, 2000) പ്രാര്‍ത്ഥന ആരാധനയാണ്‌ എന്നു മാത്രമല്ല പ്രാര്‍ത്ഥനയില്ലാത്തതൊന്നും ആരാധന യാവുകയില്ല. (ഫഥുല്‍ അലീം, പേ: 2/1032, അബ്ദുറഹ്മാന്‍ മഖ്ദൂമി)

നബിയും സാധാരണ മനുഷ്യനും
നബി(സ) എല്ലാ നിലക്കും അസാധാരണ മനുഷ്യനാണ്‌. (സുന്നത്തു ജമാഅത്ത്‌ ഹദീസില്‍, പേ: 208, ഹംസക്കോയ ബാഖവി, മുന്നിയൂര്‍)

പ്രകൃതിപരമായി നബി(സ) സാധാരണ മനുഷ്യനാണ്‌. (ഫഥുല്‍ അലീം, പേ: 2/1038, അബ്ദുറഹ്മാന്‍ മഖ്ദൂമി)

മക്കാ മുശ്‌രിക്കുകളും അല്ലാഹുവും
മക്കാ മുശ്‌രിക്കുകള്‍ക്ക്‌ അല്ലാഹുവില്‍ വിശ്വാസം ഉണ്ടായിരുന്നു എന്ന്‌ പറയുന്നത്‌ ബുദ്ധിശൂന്യതയാണ്‌. (സുന്നത്തു ജമാഅത്ത്‌ ഖുര്‍ആനില്‍, പേ: 46, ഹംസക്കോയ ബാഖവി, മുന്നിയൂര്‍)

അക്കാര്യം സമ്മതിക്കുന്നവരായിരുന്നു മക്കാമുശ്‌രിക്കുകള്‍ അതായത്‌ പ്രപഞ്ച സ്രഷ്ടാവും നിയന്താവും അല്ലാഹുവാണെന്നവര്‍ വിശ്വസിച്ചിരുന്നു. (ബയാനുല്‍ ഖുര്‍ആന്‍ , പേ: 1/485, കെ.വി.എം. പന്താവൂര്‍)

നബി(സ)യും മറഞ്ഞകാര്യവും
"ആത്മാര്‍ഥമായി ചിന്തിച്ചു നോക്കൂ, മറഞ്ഞ ഏത്‌ കാര്യവും പറയാനും അറിയനും നബിക്ക്‌(സ) കഴിയുമെന്നാണ്‌ നബി(സ) തങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്‌" (തൗഹീദ്‌ ഒരു സമഗ്ര പഠനം, പേ. 336, നെല്ലിക്കുത്ത്‌ ഇസ്മാഈല്‍ മുസ്ല്യാര്‍)

നബിയുടെ കാലത്ത്‌ പള്ളി അടിച്ചു വാരുന്ന ഒരു കറുത്ത സ്ത്രീയുണ്ടായിരുന്നു. അവള്‍ മരണമടഞ്ഞ വിവരം നബി(സ) അറിഞ്ഞിരുന്നില്ല. (മയ്യിത്ത്‌ സംസ്കരണ മുറക, പേ. 67, ഇബ്രാഹീം പുത്തൂര്‍ ഫൈസി)

അല്ലാഹു ആകാശത്തില്‍
സുന്നീ വോയ്‌സ്‌ വാരികയിലെഴുതുന്നു: “അല്ലാഹു ആകാശത്താണെന്നും അവന്‍ അവിടെ അര്‍ശിന്റെ മുകളില്‍ ഇരിക്കയാണെന്നും രാത്രികാലങ്ങളില്‍ ഒന്നാം ആകാശത്തേക്ക്‌ ഇറങ്ങിവരുമെന്നുമൊക്കെയുള്ള മഹാ അബദ്ധങ്ങളാണ്‌ പുത്തന്‍ചിന്താഗതിക്കാര്‍ വെച്ചുപുലര്‍ത്തുന്നത്‌.” (2000 മാര്‍ച്ച്‌ 1-15).


സ്വഹീഹുല്‍ ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു സംഭവം `സുന്നീ’ വിഭാഗങ്ങളുടെ `അഹ്‌ലുസ്സുന്നത്ത്‌ വല്‍ ജമാഅത്തും എഴുപത്തിരണ്ട്‌ വിഭാഗവും’ എന്ന പുസ്‌തകത്തില്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു:

 “ഒരിക്കല്‍ ഒരാള്‍ക്ക്‌ മുസ്‌ലിമത്തായ വെള്ളാട്ടിയെ സ്വതന്ത്രയാക്കേണ്ട ആവശ്യം നേരിട്ടപ്പോള്‍ അയാള്‍ ഒരു മൂഢയായ ഹിബ്‌സി പെണ്ണിനെ റസൂലിന്റെ സന്നിധിയില്‍ കൊണ്ടുചെന്നു. അവള്‍ മുസ്‌ലിം തന്നെയാണോ എന്നറിയാന്‍ ആഗ്രഹിച്ചു. റസൂല്‍ (സ്വ) അവളോട്‌ അല്ലാഹു എവിടെയാണെന്ന്‌ ചോദിച്ചു. അവള്‍ മേല്‍പോട്ട്‌ (ആകാശത്തിലേക്ക്‌) തന്റെ വിരല്‍ ചൂണ്ടിക്കാണിച്ചു. അപ്പോള്‍ റസൂല്‍ പറഞ്ഞു. ഇവള്‍ മുസ്‌ലിമത്ത്‌ തന്നെയാണ്‌. കൊണ്ടുപോയ്‌ക്കൊള്ളുക. (ബുഖാരി)” (അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തും എഴുപത്തിരണ്ട്‌ വിഭാഗവും. പേജ്‌ 43. അബ്‌ദുല്‍ മജീദ്‌ ഫൈസി കിഴിശ്ശേരി).
 `സുന്നീ’ വിഭാഗങ്ങള്‍ക്ക്‌ ഇതിനെ സംബന്ധിച്ച്‌ ജനങ്ങളോട്‌ എന്ത്‌ പറയാനുണ്ട്‌?

`സുന്നീ’ വിശ്വാസികളുടെ ഇഹ്‌യാ ഉലൂമിദ്ദീന്‍ മലയാള പരിഭാഷയില്‍ അല്ലാഹുവിനെ കുറിച്ച്‌ എഴുതിയ വരികള്‍ ഏതെങ്കിലും സുന്നിക്ക്‌ നിഷേധിക്കുവാന്‍ കഴിയുമോ? അതിങ്ങനെ: “അല്ലാഹു ആകാശത്തുനിന്ന്‌ അവരോട്‌ വിളിച്ചുപറയും.” (15/56. എം.വി. കുഞ്ഞി അഹമ്മദ്‌ മുസ്‌ല്യാര്‍. മുദരിസ്‌. പാടൂര്‍)

`സുന്നീ’ വിശ്വാസികളുടെ സെന്‍സിങ്‌ മാസികയിലെ വരികള്‍ കാണുക: “ഭൂമിയിലുള്ളവരോട്‌ നിങ്ങള്‍ കരുണ കാണിക്കുക. ആകാശത്തിലുള്ളവന്‍ നിങ്ങളോട്‌ കരുണ കാണിക്കും. നബിവചനം.” (2010 സപ്‌തംബര്‍. പേജ്‌ 42).

സെന്‍സിങ്‌ മാസികയില്‍ സുന്നീ വിശ്വാസികള്‍ എഴുതിയ അതേ വിശ്വാസം എസ്‌.എസ്‌.എഫിന്റെ മുഖപത്രമായ രിസാല വാരികയിലും വന്നിട്ടുണ്ട്‌. ആ വരികള്‍ കാണുക: “ആകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയിലേക്ക്‌ ആഴ്‌ത്തിക്കളയുകയും അന്നേരം ഭൂമി വിറക്കുകയും ചെയ്യില്ലെന്ന്‌ നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണോ? അല്ല, ആകാശത്തുള്ളവന്‍ നിങ്ങളുടെ മേല്‍ ചരല്‍ക്കാറ്റയയ്‌ക്കില്ലെന്ന്‌ നിങ്ങള്‍ സമാധാനപ്പെടുകയാണോ?” (രിസാല ക്വുര്‍ആന്‍ പതിപ്പ്‌. 2007 സപ്‌തംബര്‍)

ആകാശത്തുള്ളവന്‍ എന്ന്‌ അല്ലാഹുവിനെപ്പറ്റി ക്വുര്‍ആനിലും സുന്നത്തിലും പറഞ്ഞഅതേ അര്‍ഥത്തില്‍ വിശ്വസിച്ചാലോ അത്‌ എവിടെയെങ്കിലും എഴുതുകയോ പറയുകയോ ചെയ്‌താലോ അവര്‍ പിഴച്ച കക്ഷികളാകുമോ? രിസാല വാരികയിലും സെന്‍സിങ്‌ മാസികയിലും അല്ലാഹുവിനെ ആകാശത്തുള്ളവന്‍ എന്നെഴുതിയ `സുന്നീ’ വിശ്വാസികള്‍ സുന്നീ വോയ്‌സുകാരന്റെ വിശ്വാസപ്രകാരം പിഴച്ച കക്ഷികളാണോ?

 “റസൂല്‍ (സ്വ) വിവരിച്ചു തന്നതിലപ്പുറംഅദൃശ്യ കാര്യങ്ങള്‍ നമുക്ക്‌ ഗ്രഹിക്കുവാന്‍ സാധിക്കുകയില്ല. സുന്നത്ത്‌ ജമാഅത്തിന്റെ വിശ്വാസവും അതാണ്‌.” (സുന്നീ വോയ്‌സ്‌. പേജ്‌ 5)

അല്ലാഹുവിന്റെ ഇറക്കം, കൈ, മുഖം പോലുള്ള വിശേഷണങ്ങള്‍ അദൃശ്യ കാര്യങ്ങളല്ലേ?  


ഇത്തരം വിശേഷതകള്‍ക്ക്‌ സുന്നീ വിഭാഗങ്ങള്‍ നല്‍കുന്നതുപോലുള്ള മാറ്റിമറിക്കല്‍ റസൂല്‍ (സ്വ) വിവരിച്ചുതന്നതാണോ? അല്ലാഹുവിന്റെ കൈ എന്ന വിശേഷണത്തെ നിഷേധിച്ച്‌ അവന്റെ നിയന്ത്രണം എന്ന്‌ റസൂല്‍ (സ്വ) എവിടെയെങ്കിലും വിവരിച്ചുതന്നിട്ടുണ്ടോ? അവന്റെ ഇറക്കത്തിനെ നിഷേധിച്ചു മലക്കുകളുടേയും റഹ്‌മത്തിന്റെയും ഇറക്കമെന്ന്‌ നബി (സ്വ) വിശദീകരിച്ചിട്ടുണ്ടോ?

അദൃശ്യപരമായ സ്വിഫത്തുകള്‍ക്ക്‌ സ്വയം വ്യാഖ്യാനം ചമച്ചുവെന്ന്‌ സുന്നീ വിഭാഗങ്ങള്‍ തന്നെ സമ്മതിക്കുന്ന പില്‍ക്കാല പണ്‌ഡിതന്മാര്‍ക്ക്‌ ഇക്കാര്യത്തില്‍ റസൂല്‍ (സ്വ) വിവരിച്ചുതന്നതിലപ്പുറമുള്ള വിവരണങ്ങള്‍ എവിടെ നിന്നു കിട്ടി? ഗൈബിയ്യായ കാര്യങ്ങള്‍ക്ക്‌ ഇങ്ങിനെ വിശദീകരണം നല്‍കാന്‍ ഇവരെ ആരധികാരപ്പെടുത്തി?

 
മഹാന്മാരും അവരുടെ ഗ്രന്ഥങ്ങളും
1). അല്ലാഹുവിന്റെ മുഖം, കൈ, കണ്ണ്‌, സിംഹാസനത്തില്‍ ആരോഹണം ചെയ്യല്‍, അല്ലാഹുവിന്റെ ഇറക്കം മുതലായവ സൂക്തങ്ങളെ വ്യാഖ്യാനിക്കാതെ ബാഹ്യമായ നിലക്ക്‌ തന്നെ പരിഗണിക്കണം എന്നതാണ്‌ ഇമാം അഹ്‌മദിന്റെ(റ) അഭിപ്രായമെന്ന്‌ പ്രസിദ്ധ ഗ്രന്ഥങ്ങളില്‍ പറയുന്നു. എന്നിട്ടും ഇമാം ഹൈതമി(റ) പറയുന്നു: ``ഇതെല്ലാം ഇമാം അഹ്‌മദിന്റെ മേലുള്ള കളവു കെട്ടിച്ചമക്കലാണ്‌. ഇമാം അഹ്‌മദിലേക്ക്‌ ഇതെല്ലാം ചേര്‍ത്തിപ്പറഞ്ഞവരെ അല്ലാഹു ശപിക്കട്ടെ. തീര്‍ച്ചയായും ഇമാമുകളുടെ മാതൃകാ പുരുഷനായ ഇബ്‌നുജൗസി(റ) ഇതെല്ലാം അഹ്‌മദിന്റെ മേല്‍ കെട്ടിച്ചമച്ച കളവാണെന്ന്‌ പറയുന്നു.'' (ഫതാവാ ഹദീസിയ്യ 173)

ഇവിടെ ഹൈതമി യാതൊരു തെളിവും ഉദ്ധരിക്കുന്നല്ല. പ്രത്യുത ഇമാം അഹ്‌മദ്‌(റ) ഒരു മഹാ പണ്ഡിതനാണ്‌. അല്ലാഹുവിന്‌ ശരീരം ഉണ്ടെന്ന്‌ തോന്നിപ്പിക്കുന്നതും അല്ലാഹുവിന്റെ പരിശുദ്ധിക്ക്‌ എതിരായതും ഇമാം അഹ്‌മദ്‌(റ) പറയുകയില്ല എന്നതാണ്‌ ഹൈതമി(റ)യുടെ ന്യായവാദം. ഇതുപോലെ വഴിതെറ്റിയപ്പോള്‍ മലക്കുകളെ ഉദ്ദേശിച്ചുകൊണ്ട്‌ അല്ലാഹുവിന്റെ ദാസന്മാരേ എന്നെ സഹായിക്കണേ എന്ന്‌ വിളിച്ചതായി പറയുന്ന നുണകളും എന്ന്‌ നമുക്കു പറയാം.

2). മുഹ്‌യുദ്ദീന്‍ ശൈഖ്‌(റ) ആദ്യം ശാഫിഈ(റ) മദ്‌ഹബുകാരനായിരുന്നു. ശേഷം ഇമാം അഹ്‌മദിന്റെ ഹന്‍ബലി മദ്‌ഹബിലേക്ക്‌ മാറി. അദ്ദേഹം ഹന്‍ബലി മദ്‌ഹബില്‍ രചിച്ച പ്രസിദ്ധ ഗ്രന്ഥമാണ്‌ ഗുന്‍യത്ത്‌. ഈ ഗ്രന്ഥത്തില്‍ അദ്ദേഹം അല്ലാഹുവിന്റെ കൈ, കണ്ണ്‌, മുഖം, സിംഹാസനത്തില്‍ ഉപവിഷ്‌ടനാവല്‍, ഇറക്കം മുതലായവയ്‌ക്ക്‌ ഇമാം അഹ്‌മദിന്റേതായി അറിയപ്പെടുന്ന അഭിപ്രായം ഒരക്ഷരത്തില്‍ പോലും മാറ്റമില്ലാതെ നല്‌കുന്നതു കാണാം. അശ്‌അരികളും മുഅ്‌തസിലികളും പറയുന്നതു പോലെയല്ല സത്യം എന്ന്‌ ശൈഖ്‌ ഈ ഗ്രന്ഥത്തില്‍ പറയുന്നു.

ഇമാം മാലിക്:


اما الاستواء فهو معلوم والكيف مجهول والايمان به واجب والسؤال عنه بدعة ,الرحمن على العرش استوى سبحان الذي استوى على الطريقة التي قال وعلى الوجه الذي اراد لا العرش يحمله ولا والكرسي يسنده بل العرش وحملته والكرسي وعظمته كلٌ محمول بلطف قدرته وفي قبضته


അള്ളാഹു അര്‍ശില്‍ ഉപമിഷ്ടനാകുമെന്നത് അറിയപ്പെട്ട ക്കാര്യം ആണ്. അത് എങ്ങിനെയാണ് എന്ന കാര്യം അറിയപ്പെടാത്തതുമാണ്. എന്നാല്‍ അത് വിശ്വസിക്കല്‍ നിര്‍ബന്ധമാണ്‌. അത് എങ്ങിനെ എന്ന ചോദ്യം ബിദ്അത്തുമാണ്.

وقول ربيعة بن عبد الرحمن، والإمام مالك: "الاستواء معلوم، والكيف مجهول، والسؤال عنه بدعة، والإيمان به واجب".
والقول بالتفويض هو مقصود هؤلاء القوم في قولهم: "إن طريقة السلف أسلم"، حيث إنهم ظنوا أن طريقة السلف هي مجرد الإيمان بألفاظ القرآن والحديث من غير فقه لذلك، بمنزلة الأميين الذين قال الله فيهم: {وَمِنْهُمْ أُمِّيُّونَ لا يَعْلَمُونَ الْكِتَابَ إِلَّا أَمَانِيّ} 3.
الكتاب : العرش وما رُوِي فيه(1/175)
محمد بن عثمان بن أبي شيبة ( 000 - 297 هـ  = 000 - 909 م)

وسئل الإمام مالك -رضي الله عنه- عن الاستواء، فقال: الاستواء معلوم -يعني: في اللغة-، والكيف مجهول، والإيمان به واجب، والسؤال عنه بدعة. وسئل الإمام أحمد -رضي الله عنه- عن قوله تعالى: {الرَّحْمَنُ عَلَى الْعَرْشِ اسْتَوَى (5)} [طه: 5]، قال: هو كما أخبر، لا كما يخطر للبشر.
الكتاب: فتح الرحمن في تفسير القرآن(32)
أَبُو اليُمْن العُلَيْمي (860 - 928 هـ = 1456 - 1522 م)


والسلف يقولون إن معنى هذا الاستواء الوارد في الكتاب والسنة معلوم في اللغة العربية، كما قال ربيعة بن عبد الرحمن، والإمام مالك: "الاستواء معلوم، والكيف مجهول، والإيمان به واجب، والسؤال عنه بدعة".
الكتاب: العرش(1/189)
الذَهَبي، شمس الدين (673 هـ - 748هـ، 1275م - 1347م). 

മുന്‍കാമികളായ ആളുകള്‍ പറഞ്ഞിട്ടുണ്ട് ഖുര്‍ആനിലും സുന്നത്തിലും വന്നിട്ടുള്ള ഇസ്തിവാഅ് എന്നതിന്‍റെ അര്‍ത്ഥം അറബി ഭാഷയില്‍ അറിയപ്പെട്ടതാണ്  റബീഅത്ത് ഇബ്ന്‍ അബ്ദുല്‍ റഹ്മാനും അതുപോലെ ഇമാം മാലികും പറഞ്ഞത്പോലെ: അള്ളാഹു അര്‍ശില്‍ ഉപവിഷ്ടനാകുമെന്നത് അറിയപ്പെട്ട കാര്യമാണ്. അത് എങ്ങിനെയെന്ന കാര്യം അറിയപ്പെടാത്തതുമാണ്. എന്നാല്‍ അത് വിശ്വസിക്കല്‍ നിര്‍ബന്ധമാണ്‌. അത് എങ്ങിനെ എന്ന ചോദ്യം ബിദ്അത്തുമാണ്. (അല്‍ അര്‍ശ് , ഇമാം ദഹബി)
 _____________________________

മോഹിയുധീന്‍ ഷെയ്ഖ്‌:
له يدان وكلتا يديه يمين
الكتاب: الغنية لطالبي طريق الحق عز وجل (1/122)
عَبْد القَادِر الجِيلاني (471 - 561 هـ = 1078 - 1166 م)
 وينبغي إطلاق صفة الاستواء من غير تأويل ، وأنه استواء الذات على العرش لا على معنى القعود والمماسة كما قالت المجسمة والكرامية ، ولا على معنى العلو والرفعة كما قالت الأشعرية ، ولا معنى الاستيلاء والغلبة كما قالت المعتزلة ، لأن الشرع لم يرد بذلك ولا نقل عن أحد من الصحابة والتابعين من السلف الصالح من أصحاب الحديث ذلك ، بل المنقول عنهم حمله على الإطلاق الكتاب: الغنية لطالبي طريق الحق عز وجل (1/124)
عَبْد القَادِر الجِيلاني (471 - 561 هـ = 1078 - 1166 م)

 
 وأنه تعالى ينزل في كل ليلة إلى سماء الدنيا كيف شاء وكما شاء ، فيغفر لمن أذنب وأخطأ وأجرم وعصى لمن يختار من عباده ويشاء تبارك العلي الأعلى ، لا إله إلا هو له الأسماء الحسنى ،
لا بمعنى نزول الرحمة وثوابه على ما ادعته المعتزلة والأشعرية 
 الكتاب: الغنية لطالبي طريق الحق عز وجل (1/125)
عَبْد القَادِر الجِيلاني (471 - 561 هـ = 1078 - 1166 م)

അല്ലാഹുവിന്റെ റഹ്മത്ത് ഇറങ്ങും എന്നല്ല ഇവിടെ പറയുന്നത്.

_____________________________

858 - أَخْبَرَنَا طَيِّبُ بْنُ أَحْمَدَ الْأَبْيُورَدِيُّ أَخْبَرَنَا مُحَمَّدُ بْنُ الْحُسَيْنِ حَدَّثَنَا مُحَمَّدُ بْنُ مَحْمُودٍ الْفَقِيهُ بِمِرْوَ حَدَّثَنَا مُحَمَّدُ بْنُ عُمَيْرٍ حَدَّثَنَا أَبُو زَكَرِيَا يَحْيَى بْنُ أَيُّوبَ الْعَلَّافُ التَّجِيبِيُّ بِمِصْرَ حَدَّثَنَا يُونُسُ بْنُ عَبْدِ الْأَعْلَى حَدَّثَنَا أَشْهَبُ بْنُ عَبْدِ الْعَزِيزِ قَالَ سَمِعْتُ مَالِكَ بْنَ أَنَسٍ يَقُولُ (إِيَّاكُمْ وَالْبِدَعَ قِيلَ يَا أَبَا عَبْدِ اللَّهِ وَمَا الْبِدَعُ قَالَ أَهْلُ الْبِدَعِ الَّذِينَ يَتَكَلَّمُونَ فِي أَسْمَاءِ اللَّهِ وَصِفَاتِهِ وَكَلَامِهِ وَعِلْمِهِ وَقُدْرَتِهِ وَلَا يَسْكُتُونَ عَمَّا سَكَتَ عَنْهُ الصَّحَابَةُ وَالتَّابِعُونَ لَهُمْ بِإِحْسَانٍ)
الكتاب: ذم الكلام وأهله(5/70) 
الهروي، أبو إسماعيل (396 - 481 هـ = 1006 - 1089 م)
മാലിക് ഇബ്ൻ അനസ് (റ):
അല്ലാഹുവിന്റെ അറിവിനെക്കുറിച്ചും, ശക്തിയെ കുറിച്ചും, അവന്റെ സംസാരത്തെ കുറിച്ചും, അവന്റെ ഇസ്മിനെകുറിച്ചും, അവന്റെ സിഫത്തിനെകുറിച്ചും എല്ലാം ഇവർ സംസാരിച്ചുകൊണ്ടിരുന്നു ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. ഇവർ ബിദ്അത്തിന്റെ ആളുകൾ ആണിവർ..... സൂക്ഷിക്കുക.


 ഇതേ വിഷയം തന്നെ "സുന്നിവോഇസ് ദ്വൈവാരികയില്‍" കാന്തപുരം മുസ്ലിയാര്‍ എഴുതിയതായി കാണുക.

ഇമാം ശാഫി (റ):
قَالَ الإِمامُ أَبُو عَبْدِ اللهِ مُحمَّدُ بْنُ إِدْريسَ الشَّافِعيُّ ِرَضِيَ اللهُ عَنْهُ: (آمَنْتُ بِاللهِ وَبِمَا جَاءَ عَنِ اللهِ، عَلَى مُرَادِ اللهِ، وَآمَنْتُ بِرَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وبِما جَاءَ عَنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، عَلَى مُرَادِ رَسُول اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ).

ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു അല്ലാഹുവിൽ നിന്ന് വന്നതിലും വിശ്വസിച്ചിരിക്കുന്നു അല്ലാഹുവിന്നു എന്ത് ഉദ്ദേശം ആണോ ഉള്ളത് എ ഉദ്ദേശം അനുസരിച്ചു വിശ്വസിച്ചിരിക്കുന്നു, റസൂലിൽ വിശ്വസിക്കുന്നു  റസൂലിൽ നിന്ന് വന്നതിലും വിശ്വസിച്ചിരിക്കുന്നു റസൂലിന് എന്ത് ഉദ്ദേശമാണോ ഉള്ളത് ആ ഉദ്ദേശംപോലെ ഞാൻ വിശ്വസിക്കുന്നു. 

[كلام الإمام محمد بن إدريس الشافعي في الصفات]
قال الإمام أبو عبد الله محمد بن إدريس الشافعي رضي الله عنه: آمنت بالله وبما جاء عن الله، على مراد الله، وآمنت برسول الله، وبما جاء عن رسول الله على مراد رسول الله.

[كلام السلف وأئمة الخلف في الصفات]
وعلى هذا درج السلف وأئمة الخلف رضي الله عنهم، كلهم متفقون على الإقرار والإمرار والإثبات، لما ورد من الصفات في كتاب الله وسنة رسوله من غير تعرض لتأويله. وقد أمرنا بالاقتفاء لآثارهم، والاهتداء بمنارهم (1) وحذرنا المحدثات وأخبرنا أنها من الضلالات، فقال النبي صلى الله عليه وسلم: «عليكم بسنتي وسنة الخلفاء الراشدين المهديين من بعدي، عضوا عليها بالنواجذ، وإياكم ومحدثات الأمور، فإن كل محدثة بدعة، وكل بدعة ضلالة» (2) .
الكتاب: لمعة الاعتقاد(1/8)
موفق الدين ابن قدامة (541 - 620 هـ، 1147 - 1223 م). 


_____________________________
 443 - روى شيخ الْإِسْلَام أَبُو الْحسن الهكاري والحافظ أَبُو مُحَمَّد الْمَقْدِسِي بإسنادهم إِلَى أبي ثَوْر وَأبي شُعَيْب كِلَاهُمَا عَن الإِمَام مُحَمَّد بن إِدْرِيس الشَّافِعِي نَاصِر الحَدِيث رَحمَه الله تَعَالَى قَالَ القَوْل فِي السّنة الَّتِي أَنا عَلَيْهَا وَرَأَيْت عَلَيْهَا الَّذين رَأَيْتهمْ مثل سُفْيَان وَمَالك وَغَيرهمَا الْإِقْرَار بِشَهَادَة أَن لَا إِلَه إِلَّا الله وَأَن مُحَمَّدًا رَسُول الله وَأَن الله على عَرْشه فِي سمائه يقرب من خلقه كَيفَ شَاءَ وَينزل إِلَى السَّمَاء الدُّنْيَا كَيفَ شَاءَ وَذكر سَائِر الِاعْتِقَاد
الكتاب: العلو للعلي الغفار في إيضاح صحيح الأخبار وسقيمها(1/165)
الذَهَبي، شمس الدين (673 هـ - 748هـ، 1275م - 1347م).


عَنْ أَبِي عَبْدِ اللَّهِ مُحَمَّدِ بْنِ إِدْرِيسَ الشَّافِعِيِّ رَضِيَ اللَّهُ عَنْهُ، قَالَ: الْقَوْلُ في السنة التي أَنَا عَلَيْهَا، وَرَأَيْتُ أَصْحَابَنَا عَلَيْهَا، أَهْلَ الْحَدِيثِ الَّذِينَ رَأَيْتُهُمْ (فَأَخَذْتُ عَنْهُمْ) (1) ، مِثْلَ سُفْيَانَ، وَمَالِكٍ، وَغَيْرِهِمَا، الإِقْرَارُ بِشَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ (وَذَكَرَ شَيْئًا ثُمَّ قَالَ:) (2) وَأَنَّ اللَّهَ عَلَى عَرْشِهِ فِي سَمَائِهِ، يُقَرِّبُ مِنْ خَلْقِهِ كَيْفَ شَاءَ، وَأَنَّ اللَّهَ تَعَالَى يَنْزِلُ إِلَى السَّمَاءِ الدُّنْيَا كَيْفَ شَاءَ وَذَكَرَ سَائِرَ الاعْتِقَادِ (3) .
الكتاب : إثبات صفة العلو(1/181)
ابن قدامة المقدسي (541 - 620 هـ، 1147 - 1223 م).


ഇമാം ഷാഫി പറയുന്നു: ഞാൻ വിശ്വസിക്കുന്ന സുന്നത്തു (ഈമാൻ), ഹദീസിനെ സ്വീകരിക്കുന്ന എന്റെ ആളുകളായി ഞാൻ മനസ്സിലാക്കിയ മുൻകാമികൾ, ഞാൻ  അങ്ങനെ ആണ് അവരെ കണ്ടത് ഞാൻ അവരിൽ നിന്നാണ് ഇതൊക്കെ പഠിച്ചത്,  സുഫിയാൻ സൗരി, മാലിക് തുടങ്ങിയ പണ്ഡിതന്മാരുടെയും വിശ്വാസം, അല്ലാഹു അർശിൽ ആണ് ആകാശത്തു, അവൻ തന്റെ ശ്രിഷ്ട്ടികളിലേക്കു അടുക്കും അവൻ ഉദ്ദേശിക്കുന്നത് പോലെ, അള്ളാഹു ഒന്നാനാകാശത്തേക്കു ഇറങ്ങിവരും എങ്ങിനെയാണോ അവൻ ഉദ്ദേശിച്ചത് അങ്ങിനെ.

_____________________________
ഇമാം അബു ഹനീഫ  (റ):
القَوْل فِي الصِّفَات

وَله يَد وَوجه وَنَفس كَمَا ذكره الله تَعَالَى فِي الْقُرْآن فَمَا ذكره الله تَعَالَى فِي الْقُرْآن من ذكر الْوَجْه وَالْيَد وَالنَّفس فَهُوَ لَهُ صِفَات بِلَا كَيفَ وَلَا يُقَال إِن يَده قدرته اَوْ نعْمَته لِأَن فِيهِ إبِْطَال الصّفة وَهُوَ قَول أهل الْقدر والاعتزال وَلَكِن يَده صفته بِلَا كَيفَ وغضبه وَرضَاهُ صفتان من صِفَات الله تَعَالَى بِلَا كَيفَ
الكتاب: الفقه الأكبر(1/27)
أبو حنيفة ( 80هـ - 150هـ - 699 - 767م).
അല്ലാഹുവിന്ന് കയ്യുണ്ട്‌, മുഖമുണ്ട്, നഫ്സുണ്ട് ഖുറാനില്‍ പറഞ്ഞതുപോലെ, ഇത് എങ്ങിനെ എന്ന് നമുക്കറിയില്ല. ഇങ്ങനെ പറയരുത് അല്ലാഹുവിന്റെ കൈ എന്ന് പറഞ്ഞാല്‍ റബ്ബിന്റെ കഴിവ് ആണ് എന്ന് വ്യാക്യാനിക്കരുത്, അങ്ങനെ പറഞ്ഞാല്‍ റബ്ബിന്റെ സിഫത്തിനെ നിഷേധിക്കല്‍ ആണ്.അത് മുഹ്തസിലാക്കളുടെ വിശ്വാസം ആണ്.
 
 

_____________________________

وقد رواه الخلال في "كتاب السنة" أخبرني عبد الله بن حنبل حدثني حنبل بن إسحاق، قال: قال عمي: "نحن نؤمن بالله عز وجل على عرشه كيف شاء وكما شاء بلا حد ولا صفة يبلغها واصف أو يحده أحد، فصفات الله عز وجل منه وله، وهو كما وصف نفسه،
الكتاب: العرش(1/257)
الذَهَبي، شمس الدين (673 هـ - 748هـ، 1275م - 1347م).
ഇമാം അഹ്മദ് (റ) പറയുന്നു : ഞങ്ങള്‍ വിശ്വസിക്കുന്നു അല്ലാഹു അര്‍ശില്‍ ഉപമിഷ്ടനാണ് എങ്ങിനെ ഉദ്ദേശിച്ചോ അങ്ങിനെ, ഒരാള്‍ക്കും അതിന്റെ വര്‍ണ്ണന പറയാന്‍ കഴിയില്ല, ഒരാള്‍ക്കും അതിന്റെ രൂപം പറയാന്‍ പറ്റില്ല, അല്ലാഹുവിന്റെ സിഫാത്തു അവന്നുണ്ട്‌, അത് അവന്നു ഉള്ളതാണ്, അത് അല്ലാഹു പറഞ്ഞപോലെ ആണ്. നമ്മുക്ക് അതറിയില്ല.

 
ഇതേ വിഷയം കെ വി മുഹമ്മദ് മുസ്‌ലിയാർ കൂറ്റനാട് അദ്ദേഹത്തിൻറെ ഖുർആൻ പരിഭാഷയിൽ രേഖപ്പെടുത്തിയതായി കാണാം.
  _____________________________
മുതശാബിഹാത്തിനെസ്സംബന്ധിച്ചു സമസ്തയുടെ പരിഭാഷയിൽ നിന്ന്.




  _____________________________

ഇബ്നു ഖുസൈമ (റ) പറയുന്നു: 

أَلَا يَعْقِلُ ذَوُو الْحِجَا مِنَ الْمُؤْمِنِينَ أَنَّ هَذِهِ الدَّعْوَى الَّتِي يَدَّعِيهَا الْجَهْمِيَّةُ جَهْلٌ، أَوْ تَجَاهُلٌ شَرٌّ مِنَ الْجَهْلِ، بَلِ الْأَرْضُ جَمِيعًا قَبْضَةُ رَبِّنَا جَلَّ وَعَلَا، فَإِحْدَى يَدَيْهِ يَوْمَ الْقِيَامَةِ، وَالسَّمَوَاتُ مَطْوِيَّاتٌ بِيَمِينِهِ وَهِيَ: الْيَدُ الْأُخْرَى، وَكِلْتَا يَدَيْ رَبِّنَا يَمِينٌ
 الكتاب: كتاب التوحيد وإثبات صفات الرب عز وجل (1/191)
ابن خُزَيْمةَ، أبو بكر (223 - 311هـ، 838 - 923م).
 

വിശ്വാസികളില്‍ ബുദ്ധിയുള്ളവര്‍ ചിന്തിക്കുകയില്ലേ. 'ജഹ’മികള്‍ വാദിക്കുന്ന ഈ വാദം വിഡ്ഢിത്തമാകുന്നു. അല്ലെങ്കില്‍ വിഡ്ഢിത്വത്തില്‍ പെട്ട ദുഷ്ടമായ വിഡ്ഢിത്താഭിനയമാണ്. എന്നാല്‍ മുഴുവന്‍ ഭൂമിയും നമ്മുടെ റബ്ബിന്‍റെ രണ്ടു കൈകളിലൊന്നിന്‍റെ ഒരു പിടുത്തത്തില്‍ തന്നെയാണ് അന്ത്യനാളില്‍. ആകാശങ്ങള്‍ അവന്‍റെ വലതു കയ്യില്‍ ചുരുട്ടിപ്പിടിക്കപ്പെട്ടതുമാണ്. അതവന്‍റെ മറ്റേ കൈ ആണ്. നമ്മുടെ റബ്ബിന്‍റെ രണ്ടു കൈകളും വലതു തന്നെ. 
( ഇബ്നു ഖുസൈമ യുടെ “അത്തൗഹീദ്” എന്ന ഗ്രന്ഥത്തില്‍ നിന്ന്. )

_____________________________


അല്ലാഹുവിന്റെ  സിഫാത്തുകളില്‍  എന്താണ് സലഫികളുടെ നിലപാട്
ഇബ്‌നുകസീര്‍ (റ) ഈ വിഷയത്തില്‍ ഇവിടെ ചെയ്‌ത പ്രസ്‌താവന ശ്രദ്ധേയമാണ്‌. 
. وَأَمَّا قَوْله تَعَالَى " ثُمَّ اِسْتَوَى عَلَى الْعَرْش " فَلِلنَّاسِ فِي هَذَا الْمَقَام مَقَالَات كَثِيرَة جِدًّا لَيْسَ هَذَا مَوْضِع بَسْطهَا وَإِنَّمَا نَسْلك فِي هَذَا الْمَقَام مَذْهَب السَّلَف الصَّالِح مَالِك وَالْأَوْزَاعِيّ وَالثَّوْرِيّ وَاللَّيْث بْن سَعْد وَالشَّافِعِيّ وَأَحْمَد وَإِسْحَاق بْن رَاهْوَيْهِ وَغَيْرهمْ مِنْ أَئِمَّة الْمُسْلِمِينَ قَدِيمًا وَحَدِيثًا وَهُوَ إِمْرَارهَا كَمَا جَاءَتْ مِنْ غَيْر تَكْيِيف وَلَا تَشْبِيه وَلَا تَعْطِيل وَالظَّاهِر الْمُتَبَادِر إِلَى أَذْهَان الْمُشَبِّهِينَ مَنْفِيّ عَنْ اللَّه فَإِنَّ اللَّه لَا يُشْبِههُ شَيْء مِنْ خَلْقه وَ " لَيْسَ كَمِثْلِهِ شَيْء وَهُوَ السَّمِيع الْبَصِير " بَلْ الْأَمْر كَمَا قَالَ الْأَئِمَّة مِنْهُمْ نُعَيْم بْن حَمَّاد الْخُزَاعِيّ شَيْخ الْبُخَارِيّ قَالَ مَنْ شَبَّهَ اللَّه بِخَلْقِهِ كَفَرَ وَمَنْ جَحَدَ مَا وَصَفَ اللَّه بِهِ نَفْسه فَقَدْ كَفَرَ وَلَيْسَ فِيمَا وَصَفَ اللَّه بِهِ نَفْسه وَلَا رَسُوله تَشْبِيه فَمَنْ أَثْبَتَ لِلَّهِ تَعَالَى مَا وَرَدَتْ بِهِ الْآيَات الصَّرِيحَة وَالْأَخْبَار الصَّحِيحَة عَلَى الْوَجْه الَّذِي يَلِيق بِجَلَالِ اللَّه وَنَفَى عَنْ اللَّه تَعَالَى النَّقَائِص فَقَدْ سَلَكَ سَبِيل الْهُدَى
الكتاب: تفسير القرآن العظيم  (3/426)
ابن كثير القرشي (700 - 774هـ).  
അദ്ദേഹം പറയുന്നു: `ജനങ്ങള്ക്ക് ‌ ഈ രംഗത്ത്‌ വളരെയധികം സംസാരങ്ങളുണ്ട്‌. അതിവിടെ വിസ്‌തരിക്കേണ്ടുന്ന സന്ദര്‍ഭകമല്ല. സദ്‌വൃത്തരും പൗരാണികരുമായ മാലിക്‌, ഔസാഈ, ഥൗരീ, ലൈഥ്‌, ശാഫിഈ, അഹ്‌മദ്‌, ഇസ്‌ഹാക്വ്‌ (റ) മുതലായവരും മറ്റുമായി മുന്കാലലത്തും പില്കാിലത്തുമുള്ള മുസ്‌ലിം നേതാക്കള്‍ സ്വീകരിച്ച അതേ മാര്‍ഗ്ഗമാണ്‌ നാം ഇതില്‍ സ്വീകരിക്കുന്നത്‌. രൂപനിര്‍ണ്യമോ, സൃഷ്‌ടികളോട്‌ സാമ്യപ്പെടുത്തലോ, അല്ലാഹുവിന്‍റെ  മഹല്‍ ഗുണങ്ങള്‍ക്ക് ‌ കോട്ടം തട്ടിക്കലോ കൂടാതെ (ഖുര്‍ആ‌നിലും ഹദീഥിലും) എങ്ങിനെ വന്നുവോ അതുപോലെ സ്വീകരിക്കുക എന്നുള്ളതാണ്‌ ആ മാര്‍ഗ്ഗം. അല്ലാഹുവിനെ സൃഷ്‌ടികളുമായി സാമ്യപ്പെടുത്തുന്നവരുടെ മനസ്സില്‍ പ്രത്യക്ഷപ്പെടുന്നതൊന്നും തന്നെ അതില്‍ ഉണ്ടാവാന്‍ പാടില്ല. لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ (അവനെപോലെ ഒരു വസ്‌തുവും ഇല്ല. അവന്‍ കേള്‍ക്കുന്നവനാണ്‌, കാണുന്നവനാണ്‌) എന്ന്‌ അല്ലാഹു പറഞ്ഞിരിക്കുന്നുവല്ലോ. അത്രയുമല്ല, ബുഖാരിയുടെ ഗുരുവായ നുഅയ്‌മുബ്‌നു ഹമ്മാദില്‍ ക്വുസാഈ (റ) പറഞ്ഞതുപോലെ, അല്ലാഹുവിനെ സൃഷ്‌ടികളോട്‌ സാദൃശ്യപ്പെടുത്തുന്നവനും, അവന്‍റെ ഗുണവിശേഷങ്ങളായി അവന്‍ പറഞ്ഞതിനെ നിഷേധിക്കുന്നവനും അവിശ്വാസിയാകുന്നു. അല്ലാഹുവിന്റെേ ഗുണവിശേഷണങ്ങളായി അവനോ, അവന്‍റെ റസൂലോ പറഞ്ഞതിലൊന്നും തന്നെ സാദൃശ്യപ്പെടുത്തല്‍ ഇല്ല. വ്യക്തമായ ഖുര്‍ആന്‍ വചനങ്ങളിലും, ബലവത്തായ ഹദീഥുകളിലും, വന്നതൊക്കെ അല്ലാഹുവിനോട്‌ യോജിക്കുന്നവിധം സ്ഥിരപ്പെടുത്തുകയും, അവനോട്‌ യോജിക്കാത്ത കാര്യമൊക്കെ നിരസിക്കുകയും ചെയ്യുന്നത്‌ ആരാണോ അവര്‍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചു'.
             
 مَنْ شَبَّهَ اللَّه بِخَلْقِهِ كَفَرَ وَمَنْ جَحَدَ مَا وَصَفَ اللَّه بِهِ نَفْسه فَقَدْ كَفَرَ
അല്ലാഹുവിനെ സൃഷ്‌ടികളോട്‌ സാദൃശ്യപ്പെടുത്തുന്നവനും, അവന്‍റെ ഗുണവിശേഷങ്ങളായി അവന്‍ പറഞ്ഞതിനെ നിഷേധിക്കുന്നവനും അവിശ്വാസിയാകുന്നു.
______________________________________

അല്ലാഹുവിന്റെ സ്വിഫാത്തുകള്‍.....
وما قدروا الله حق قدره والأرض جميعا قبضته يوم القيمة والسموت مطو يت بيمينه سبحنه وتعلى عما يشركون
“അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്ത്തെ ഴുന്നേല്പ്പി ന്റെ നാളില്‍ ഭൂമി മുഴുവന്‍ അവന്റെ ഒരു പിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്റെ വലത് കൈയില്‍ ചുരുട്ടി പ്പിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്‍! അവര്‍ പങ്കുചേര്ക്കു ന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു.” (39 : 67)

ألا يعقل ذوو الحجا من ألمؤمنين : أن هذه الدعوى التي يدعيها الجهمية جهل ، أو تجاهل شر منالجهل ، بل الأرض جميعا قبضتة ربنا جل وعلا ، باحدى يديه يوم القيامة ، والسموات مطويات بيمينه : اليد الأخرى ، و كلتا يدى ربنا يمين ،
വിശ്വാസികളില്‍ ബുദ്ധിയുള്ളവര്‍ ചിന്തിക്കുകയില്ലേ. ജഹ’മികള്‍ വാദിക്കുന്ന ഈ വാദം വിഡ്ഢിത്തമാകുന്നു. അല്ലെങ്കില്‍ വിഡ്ഢിത്വത്തില്പെട്ട ദുഷ്ടമായ വിഡ്ഢിത്താഭിനയമാണ്. എന്നാല്‍ മുഴുവന്‍ ഭൂമിയും നമ്മുടെ റബ്ബിന്റെ രണ്ടു കൈകളിലൊന്നിന്റെ ഒരു പിടുത്തത്തില്‍ തന്നെയാണ് അന്ത്യനാളില്‍. ആകാശങ്ങള്‍ അവന്റെ വലതു കയ്യില്‍ ചുരുട്ടിപ്പിടിക്കപ്പെട്ടതുമാണ്. അതവന്റെ മറ്റേ കൈ ആണ്. നമ്മുടെ റബ്ബിന്റെ രണ്ടു കൈകളും വലതു തന്നെ. ( ഇബ്നു ഖുസൈമ യുടെ “അത്തൗഹീദ്” എന്ന ഗ്രന്ഥത്തില്നിന്ന്. )


1 comment:

  1. ഫഥുല്‍ അലീം, പേ: 2/1038, അബ്ദുറഹ്മാന്‍ മഖ്ദൂമി
    ഇത് ഏത് ബുക്ക്‌ ആണ്?

    ReplyDelete