സഹോദരങ്ങളെ അല്ലാഹുവില്‍ വിശ്വസിച്ചത് കൊണ്ട് മാത്രം ഒരാളും രക്ഷപ്പെടില്ല
അങ്ങിനെ രക്ഷപ്പെടുമായിരുന്നെങ്കില്‍ മക്ക മുശ്രിക്കുകളും
രക്ഷപ്പെടുമായിരുന്നു അവര്‍ കാഫിറുകളാണെന്നും നരകത്തിലാനെന്നും ഖുര്‍ ആന്‍
തീര്‍ത്ത് പറയുന്നു എന്താണ് കാരണം പല കാര്യങ്ങളിലും അവര്‍ അല്ലാഹുവില്‍
വിശ്വസിച്ചതോടൊപ്പം അവര്‍ അല്ലാഹു അല്ലാത്തവരെ ആരാധിക്കുകയും അവരോടു
പ്രാര്‍ത്തിക്കുകയും ചെയ്തു അതുകൊണ്ട് നമ്മുടെ പ്രാര്‍ത്ഥനകള്‍
അല്ലാഹുവിനോട് മാത്രമാക്കുക. മുശ്രിക്കുകളുടെ മാര്‍ഗ്ഗം വെടിഞ്ഞു നബി (സ) യുടെ
മാര്‍ഗ്ഗം പിന്‍പറ്റുക നരകത്തിലേക്ക് നയിച്ചുകൊണ്ട് പോകുന്ന കുറാഫികളുടെ
ശര്രില്‍ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീന്‍.
_____________________________________
وَجَعَلُوا لِلَّـهِ مِمَّا ذَرَأَ مِنَ الْحَرْثِ وَالْأَنْعَامِ نَصِيبًا فَقَالُوا هَـٰذَا لِلَّـهِ بِزَعْمِهِمْ وَهَـٰذَا لِشُرَكَائِنَا ۖ فَمَا كَانَ لِشُرَكَائِهِمْ فَلَا يَصِلُ إِلَى اللَّـهِ ۖ وَمَا كَانَ لِلَّـهِ فَهُوَ يَصِلُ إِلَىٰ شُرَكَائِهِمْ ۗ سَاءَ مَا يَحْكُمُونَ ﴿١٣٦﴾ - 6:136]
അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും, കന്നുകാലികളില്‍ നിന്നും അവര്‍ അവന്ന് ഒരു ഓഹരി നിശ്ചയിച്ച് കൊടുത്തിരിക്കുകയാണ്. എന്നിട്ട് അവരുടെ ജല്‍പനമനുസരിച്ച് ഇത് അല്ലാഹുവിനുള്ളതും, മറ്റേത് തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളത് അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിന്നുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും. അവര്‍ തീര്‍പ്പുകല്‍പിക്കുന്നത് എത്രമോശം!
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് കേരള സമസ്തയിലെ പണ്ഡിതന്‍ മാട്ടൂല്‍ അബ്ദുള്ള മുസ്ലിയാര്‍ എഴുതിയ ജലാലൈനി ഖുര്‍ആന്‍ തഫ്സീര്‍ വായിച്ചാലും മനസ്സിലാവും എന്തായിരുന്നു അവരുടെ വിശ്വാസം എന്ന്....
[سورة يونس (10) : آية 18]
وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلا يَنْفَعُهُمْ وَيَقُولُونَ هؤُلاءِ شُفَعاؤُنا عِنْدَ اللَّهِ قُلْ أَتُنَبِّئُونَ اللَّهَ بِما لَا يَعْلَمُ فِي السَّماواتِ وَلا فِي الْأَرْضِ سُبْحانَهُ وَتَعالى عَمَّا يُشْرِكُونَ (18)
اعْلَمْ أَنَّا ذَكَرْنَا أَنَّ الْقَوْمَ إِنَّمَا الْتَمَسُوا مِنَ الرَّسُولِ صَلَّى اللَّه عَلَيْهِ وَسَلَّمَ قُرْآنًا غَيْرَ هَذَا الْقُرْآنِ أَوْ تَبْدِيلَ، هَذَا الْقُرْآنِ لِأَنَّ هَذَا الْقُرْآنَ مُشْتَمِلٌ عَلَى شَتْمِ الْأَصْنَامِ الَّتِي جَعَلُوهَا آلِهَةً لِأَنْفُسِهِمْ، فَلِهَذَا السَّبَبِ ذَكَرَ اللَّه تَعَالَى فِي هَذَا الْمَوْضِعِ مَا يَدُلُّ عَلَى قُبْحِ عِبَادَةِ الْأَصْنَامِ، لِيُبَيِّنَ أَنَّ تَحْقِيرَهَا وَالِاسْتِخْفَافَ بِهَا أَمْرٌ حَقٌّ وَطَرِيقٌ مُتَيَقَّنٌ.
وَاعْلَمْ أَنَّهُ تَعَالَى حَكَى عَنْهُمْ أَمْرَيْنِ: أَحَدُهُمَا: أَنَّهُمْ كَانُوا يَعْبُدُونَ الْأَصْنَامَ. وَالثَّانِي: أَنَّهُمْ كَانُوا يَقُولُونَ:
هؤُلاءِ شُفَعاؤُنا عِنْدَ اللَّهِ أَمَّا الْأَوَّلُ فَقَدْ نَبَّهَ اللَّه تَعَالَى عَلَى فَسَادِهِ بِقَوْلِهِ: مَا لَا يَضُرُّهُمْ وَلا يَنْفَعُهُمْ وَتَقْرِيرُهُ مِنْ وُجُوهٍ: الْأَوَّلُ: قَالَ الزَّجَّاجُ: لَا يَضُرُّهُمْ إِنْ لَمْ يَعْبُدُوهُ وَلَا يَنْفَعْهُمْ إِنْ عَبَدُوهُ. الثَّانِي: أَنَّ الْمَعْبُودَ لَا بُدَّ وَأَنْ يَكُونَ أَكْمَلَ قُدْرَةً مِنَ الْعَابِدِ، وَهَذِهِ الْأَصْنَامُ لَا تَنْفَعُ وَلَا تَضُرُّ الْبَتَّةَ، وَأَمَّا هَؤُلَاءِ الْكُفَّارُ فَهُمْ قَادِرُونَ عَلَى التَّصَرُّفِ فِي هَذِهِ الْأَصْنَامِ تَارَةً بِالْإِصْلَاحِ وَأُخْرَى بِالْإِفْسَادِ، وَإِذَا كَانَ الْعَابِدُ أَكْمَلَ حَالًا مِنَ الْمَعْبُودِ كَانَتِ الْعِبَادَةُ بَاطِلَةً.
الثَّالِثُ: أَنَّ الْعِبَادَةَ أَعْظَمُ أَنْوَاعِ التَّعْظِيمِ، فَهِيَ لَا تَلِيقُ إِلَّا بِمَنْ صَدَرَ عَنْهُ أَعْظَمُ أَنْوَاعِ الْإِنْعَامِ، وَذَلِكَ لَيْسَ إِلَّا الْحَيَاةَ وَالْعَقْلَ وَالْقُدْرَةَ وَمَصَالِحَ الْمَعَاشِ وَالْمَعَادِ، فَإِذَا كَانَتِ الْمَنَافِعُ وَالْمَضَارُّ كُلُّهَا مِنَ اللَّه سُبْحَانَهُ وَتَعَالَى، وَجَبَ أَنْ لَا تَلِيقَ الْعِبَادَةُ إِلَّا باللَّه سُبْحَانَهُ.
وَأَمَّا النَّوْعُ الثَّانِي: مَا حَكَاهُ اللَّه تَعَالَى عَنْهُمْ فِي هَذِهِ الْآيَةِ، وَهُوَ قَوْلُهُمْ: هؤُلاءِ شُفَعاؤُنا عِنْدَ اللَّهِ فَاعْلَمْ أَنَّ مِنَ النَّاسِ مَنْ قَالَ إِنَّ أُولَئِكَ الْكُفَّارَ تَوَهَّمُوا أَنَّ عِبَادَةَ الْأَصْنَامِ أَشَدُّ فِي تَعْظِيمِ اللَّه مِنْ عِبَادَةِ اللَّه سُبْحَانَهُ وَتَعَالَى فَقَالُوا لَيْسَتْ لَنَا أَهْلِيَّةٌ أَنْ نَشْتَغِلَ بِعِبَادَةِ اللَّه تَعَالَى بَلْ نَحْنُ نَشْتَغِلُ/ بِعِبَادَةِ هَذِهِ الْأَصْنَامِ، وَأَنَّهَا تَكُونُ شُفَعَاءَ لَنَا عِنْدَ اللَّه تَعَالَى. ثُمَّ اخْتَلَفُوا فِي أَنَّهُمْ كَيْفَ قَالُوا فِي الْأَصْنَامِ إِنَّهَا شُفَعَاؤُنَا عِنْدَ اللَّه؟ وَذَكَرُوا فِيهِ أَقْوَالًا كَثِيرَةً:
فَأَحَدُهَا: أَنَّهُمُ اعْتَقَدُوا أَنَّ الْمُتَوَلِّيَ لِكُلِّ إِقْلِيمٍ مِنْ أَقَالِيمِ الْعَالَمِ، رُوحٌ مُعَيَّنٌ مِنْ أَرْوَاحِ عَالَمِ الْأَفْلَاكِ، فَعَيَّنُوا لِذَلِكَ الرُّوحِ صَنَمًا مُعَيَّنًا وَاشْتَغَلُوا بِعِبَادَةِ ذَلِكَ الصَّنَمِ، وَمَقْصُودُهُمْ عِبَادَةُ ذَلِكَ الرُّوحِ، ثُمَّ اعْتَقَدُوا أَنَّ ذَلِكَ الرُّوحَ يَكُونُ عَبْدًا لِلْإِلَهِ الْأَعْظَمِ وَمُشْتَغِلًا بِعُبُودِيَّتِهِ.
وَثَانِيهَا: أَنَّهُمْ كَانُوا يَعْبُدُونَ الْكَوَاكِبَ وَزَعَمُوا أَنَّ الْكَوَاكِبَ هِيَ الَّتِي لَهَا أَهْلِيَّةُ عُبُودِيَّةِ اللَّه تَعَالَى، ثُمَّ لَمَّا رَأَوْا أَنَّ الْكَوَاكِبَ تَطْلُعُ وَتَغْرُبُ وَضَعُوا لَهَا أَصْنَامًا مُعَيَّنَةً وَاشْتَغَلُوا بِعِبَادَتِهَا، وَمَقْصُودُهُمْ تَوْجِيهُ الْعِبَادَةِ إِلَى الْكَوَاكِبِ. وَثَالِثُهَا: أَنَّهُمْ وَضَعُوا طَلْسَمَاتٍ مُعِينَةٍ عَلَى تِلْكَ الْأَصْنَامِ وَالْأَوْثَانِ، ثُمَّ تَقَرَّبُوا إِلَيْهَا كَمَا يَفْعَلُهُ أَصْحَابُ الطَّلْسَمَاتِ. وَرَابِعُهَا: أَنَّهُمْ وَضَعُوا هَذِهِ الْأَصْنَامَ وَالْأَوْثَانَ عَلَى صُوَرِ أَنْبِيَائِهِمْ وَأَكَابِرِهِمْ، وَزَعَمُوا أَنَّهُمْ مَتَى اشْتَغَلُوا بِعِبَادَةِ هَذِهِ التَّمَاثِيلِ، فَإِنَّ أُولَئِكَ الْأَكَابِرَ تَكُونُ شُفَعَاءَ لَهُمْ عِنْدَ اللَّه تَعَالَى، وَنَظِيرُهُ فِي هَذَا الزَّمَانِ اشْتِغَالُ كَثِيرٍ مِنَ الْخَلْقِ بِتَعْظِيمِ قُبُورِ الْأَكَابِرِ، عَلَى اعْتِقَادِ أَنَّهُمْ إِذَا عَظَّمُوا قُبُورَهُمْ فَإِنَّهُمْ يَكُونُونَ شُفَعَاءَ لَهُمْ عِنْدَ اللَّه. وَخَامِسُهَا: أَنَّهُمُ اعْتَقَدُوا أَنَّ الْإِلَهَ نُورٌ عَظِيمٌ، وَأَنَّ الْمَلَائِكَةَ أَنْوَارٌ فَوَضَعُوا عَلَى صُورَةِ الْإِلَهِ الْأَكْبَرِ الصَّنَمَ الْأَكْبَرَ، وَعَلَى صُورَةِ الْمَلَائِكَةِ صُوَرًا أُخْرَى. وَسَادِسُهَا: لَعَلَّ الْقَوْمَ حُلُولِيَّةٌ، وَجَوَّزُوا حُلُولَ الْإِلَهِ فِي بَعْضِ الْأَجْسَامِ الْعَالِيَةِ الشَّرِيفَةِ.
وَاعْلَمْ أَنَّ كُلَّ هَذِهِ الْوُجُوهِ بَاطِلَةٌ بِالدَّلِيلِ الَّذِي ذَكَرَهُ اللَّه تَعَالَى وَهُوَ قَوْلُهُ: وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلا يَنْفَعُهُمْ
ആറു തരം ബിംബാരാധനയെ കുറിച്ച് ഇമാം റാസി റഹ്മതുല്ലാഹി അലൈഹി അവർകൾ
തഫ്സീറുൽ കബീറിൽ പറയുന്നു സൂറ യൂനുസ് പതിനെട്ടാം ആയത്തിന്റെ വ്യാഖ്യാനം
കാണുക
وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا
يَنْفَعُهُمْ وَيَقُولُونَ هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ قُلْ
أَتُنَبِّئُونَ اللَّهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي
الْأَرْضِ سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ
അല്ലാഹുവിന്
പുറമെ, അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചു
കൊണ്ടിരിക്കുന്നു. ഇവർ -ആരാധ്യർ- അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള
ശുപാർശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,)പറയുക: ആകാശങ്ങളിലോ
ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങളവന്ന് അറിയിച്ചു
കൊടുക്കുകയാണോ? അല്ലാഹു അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം എത്രയോ
പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.
സൂറ:യൂനുസിലെ മേലുദ്ധരിച്ച ആയത്തിന്റെ വിശദീകരണത്തിന്റെ പ്രസക്ത ഭാഗം തഫ്സീർ അൽ റാസിയിൽ നിന്നും കാണുക
قَوْلُهُ تَعَالَى وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا
يَضُرُّهُمْ وَلَا يَنْفَعُهُمْ وَيَقُولُونَ هَؤُلَاءِ شُفَعَاؤُنَا
عِنْدَ اللَّهِ قُلْ أَتُنَبِّئُونَ اللَّهَ بِمَا لَا يَعْلَمُ فِي
السَّمَاوَاتِ وَلَا فِي الْأَرْضِ سُبْحَانَهُ وَتَعَالَى عَمَّا
يُشْرِكُونَ
اعْلَمْ أَنَّا ذَكَرْنَا أَنَّ الْقَوْمَ إِنَّمَا
الْتَمَسُوا مِنَ الرَّسُولِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قُرْآنًا
غَيْرَ هَذَا الْقُرْآنِ ، أَوْ تَبْدِيلَ هَذَا الْقُرْآنِ ؛ لِأَنَّ
هَذَا الْقُرْآنَ مُشْتَمِلٌ عَلَى شَتْمِ الْأَصْنَامِ الَّتِي جَعَلُوهَا
آلِهَةً لِأَنْفُسِهِمْ ، فَلِهَذَا السَّبَبِ ذَكَرَ اللَّهُ تَعَالَى
فِي هَذَا الْمَوْضِعِ مَا يَدُلُّ عَلَى قُبْحِ عِبَادَةِ الْأَصْنَامِ ،
لِيُبَيِّنَ أَنَّ تَحْقِيرَهَا وَالِاسْتِخْفَافَ بِهَا أَمْرٌ حَقٌّ
وَطَرِيقٌ مُتَيَقَّنٌ
ബഹു ദൈവാരാധകർ ആരാധ്യരായി വച്ചിരുന്ന
ബിംബങ്ങളെ അപമാനിക്കുന്ന ഈ ഖുർആൻ മാറ്റി പുതിയ ഒന്ന് കൊണ്ട് വരികയോ
അല്ലെങ്കിൽ ഈ ഖുർആനിൽ ഭേദഗതി വരുത്തുകയോ ചെയ്യണമെന്നു അവർ നബിയോട്
ആവശ്യപ്പെട്ട കാര്യം നാം പരാമര്ശിച്ചല്ലോ -15 ആം ആയത്തിൽ
ആയതിനാൽ ,
ബിംബാരാധനയെ നിന്ദിക്കുന്നതും അപമാനിക്കുന്നതും സത്യമായ കാര്യവും ഉറച്ച
മാര്ഗ്ഗവും ആണെന്ന് വ്യക്തമാക്കിക്കൊണ്ട് ഈ ആയത്തിൽ അള്ളാഹു
വിഗ്രഹാരാധനയുടെ മോശത്തരം തുറന്നു കാട്ടുകയാണ്
وَاعْلَمْ أَنَّهُ
تَعَالَى حَكَى عَنْهُمْ أَمْرَيْنِ ، أَحَدُهُمَا أَنَّهُمْ كَانُوا
يَعْبُدُونَ الْأَصْنَامَ . وَالثَّانِي أَنَّهُمْ كَانُوا يَقُولُونَ
هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ . أَمَّا الْأَوَّلُ فَقَدْ نَبَّهَ
اللَّهُ تَعَالَى عَلَى فَسَادِهِ بِقَوْلِهِ مَا لَا يَضُرُّهُمْ وَلَا
يَنْفَعُهُمْ وَتَقْرِيرُهُ مِنْ وُجُوه
മുശ്രികുകളെ /ബഹു ദൈവ
വിശ്വാസികളെ/ബിംബാരാധകരെ സംബന്ധിചു അല്ലാഹു രണ്ടു കാര്യങ്ങൾ
പ്രസ്താവിച്ചിരിക്കുന്നു ഒന്ന് അവർ ബിംബങ്ങളെ
പൂജിച്ചിരുന്നു/ആരാധിച്ചിരുന്നു രണ്ടാമതായി , 'ഈ ബിംബങ്ങൾ അല്ലാഹുവിന്റെ
അടുക്കൽ ഞങ്ങൾക്കു ശിപാർശ ചെയ്യും എന്ന് അവർ പറയുമായിരുന്നു എന്നാൽ
അവരുടെ ആ വാദം ബാതിലാണെന്ന്/ശരിയല്ലെന്ന്
مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ
അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ ....എന്ന പ്രസ്താവനയിലൂടെ അല്ലാഹു ഉണർത്തുന്നു ഇത് പല രൂപത്തിലാണ്
الْأَوَّلُ قَالَ الزَّجَّاجُ لَا يَضُرُّهُمْ إِنْ لَمْ يَعْبُدُوهُ ، وَلَا يَنْفَعْهُمْ إِنْ عَبَدُوهُ
ഒന്നാമതായി , സജ്ജാജ് പറയുന്നു അവർ അവറ്റകളെ /ബിംബങ്ങളെ
ആരാധിച്ചിട്ടില്ലെങ്കിലും അവ അവർക്ക് ഒരു ഉപദ്രവവും ചെയ്യില്ല ,അത് പോലെ
അവർ ആരാധിച്ചാലാകട്ടെ, അവ അവർക്ക് ഒരു ഉപകാരവും ചെയ്യില്ല
الثَّانِي أَنَّ الْمَعْبُودَ لَا بُدَّ وَأَنْ يَكُونَ أَكْمَلَ
قُدْرَةً مِنَ الْعَابِدِ ، وَهَذِهِ الْأَصْنَامُ لَا تَنْفَعُ وَلَا
تَضُرُّ الْبَتَّةَ ، وَأَمَّا هَؤُلَاءِ الْكُفَّارُ فَهُمْ قَادِرُونَ
عَلَى التَّصَرُّفِ فِي هَذِهِ الْأَصْنَامِ تَارَةً بِالْإِصْلَاحِ
وَأُخْرَى بِالْإِفْسَادِ ، وَإِذَا كَانَ الْعَابِدُ أَكْمَلَ حَالًا مِنَ
الْمَعْبُودِ كَانَتِ الْعِبَادَةُ بَاطِلَةً
രണ്ടാമതായി,ആരാധിക്കപ്പെടുന്ന ശക്തിയ്ക്ക് ആരാധിക്കുന്ന വ്യക്തിയേക്കാൾ
സമ്പൂർണ്ണമായ കഴിവ് വേണം അവർ ആരാധിക്കുന്ന ഈ ബിംബങ്ങൾക്കാകട്ടെ, അശേഷം
ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കില്ല ആ സത്യ നിഷേധികൾക്ക് അവർ
ആരാധിക്കുന്ന ബിംബങ്ങളെ ഉണ്ടാക്കാനും നശിപ്പിക്കാനും കഴിയുമായിരുന്നു
ആരാധിക്കുന്നവൻ ആരാധ്യനെക്കാൾ കേമനാണെങ്കിൽ പിന്നെ ആരാധന പാഴായത്
തന്നെയല്ലേ?
الثَّالِثُ أَنَّ الْعِبَادَةَ أَعْظَمُ أَنْوَاعِ
التَّعْظِيمِ ، فَهِيَ لَا تَلِيقُ إِلَّا بِمَنْ صَدَرَ عَنْهُ أَعْظَمُ
أَنْوَاعِ الْإِنْعَامِ ، وَذَلِكَ لَيْسَ إِلَّا الْحَيَاةَ وَالْعَقْلَ
وَالْقُدْرَةَ وَمَصَالِحَ الْمَعَاشِ وَالْمَعَادِ ، فَإِذَا كَانَتِ
الْمَنَافِعُ وَالْمَضَارُّ كُلُّهَا مِنَ اللَّهِ سُبْحَانَهُ وَتَعَالَى ،
وَجَبَ أَنْ لَا تَلِيقَ الْعِبَادَةُ إِلَّا بِاللَّهِ سُبْحَانَهُ
മൂന്നാമതായി,ഇബാദത്/ആരാധന എന്നാൽ ആദരവിന്റെ ഇനങ്ങളിലെ അങ്ങേ അറ്റമാണ്
ആരാധനക്കാവട്ടെ ,ഏറ്റവും മഹത്തായ അനുഗ്രഹങ്ങൾ ആരിൽ നിന്നാണോ ലഭിക്കുന്നത്
അവനല്ലാതെ മറ്റാർക്കും അർഹതയില്ല ജീവൻ, ബുദ്ധി ,കഴിവ്,ജീവിത
വിഭവങ്ങൾ,മടക്കം ഇതെല്ലാം അല്ലഹുമായി ബന്ധപ്പെട്ടു കിടക്കുന്നു ഈ
ഉപകാര-ഉപദ്രവങ്ങളെല്ലാം അല്ലാഹു സുബ്ഹാനഹു വ തആലയിൽ നിന്നാണ് എന്നിരിക്കെ
ആരാധനയ്ക്ക് അർഹൻ അല്ലാഹു മാത്രമാണ്
وَأَمَّا النَّوْعُ الثَّانِي :
مَا حَكَاهُ اللَّهُ تَعَالَى عَنْهُمْ فِي هَذِهِ الْآيَةِ ، وَهُوَ
قَوْلُهُمْ هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ فَاعْلَمْ أَنَّ
مِنَ النَّاسِ مَنْ قَالَ إِنَّ أُولَئِكَ الْكُفَّارَ تَوَهَّمُوا أَنَّ
عِبَادَةَ الْأَصْنَامِ أَشَدُّ فِي تَعْظِيمِ اللَّهِ مِنْ عِبَادَةِ
اللَّهِ سُبْحَانَهُ وَتَعَالَى . فَقَالُوا لَيْسَتْ لَنَا أَهْلِيَّةٌ
أَنْ نَشْتَغِلَ بِعِبَادَةِ اللَّهِ تَعَالَى ، بَلْ نَحْنُ نَشْتَغِلُ
بِعِبَادَةِ هَذِهِ الْأَصْنَامِ ، وَأَنَّهَا تَكُونُ شُفَعَاءَ لَنَا
عِنْدَ اللَّهِ تَعَالَى . ثُمَّ اخْتَلَفُوا فِي أَنَّهُمْ كَيْفَ قَالُوا
فِي الْأَصْنَامِ : إِنَّهَا شُفَعَاؤُنَا عِنْدَ اللَّهِ ؟ وَذَكَرُوا
فِيهِ أَقْوَالًا كَثِيرَةً
രണ്ടാമതായി , അള്ളാഹു ആയത്തിൽ പറഞ്ഞത്
هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ
ഇവർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശിപാർശകരാണ് എന്ന അവരുടെ
പ്രസ്താവനയാണ് ബിംബങ്ങളെ ആരാധിക്കുന്നത് അല്ലാഹുവിനു ഇബാദത്
ചെയ്യുന്നതിനേക്കാൾ അല്ലാഹുവിനെ ആദരിക്കലാണ് എന്ന് ആ സത്യ നിഷേധികൾ
ജല്പിച്ചു തങ്ങൾക്കു അല്ലാഹുവിനു ഇബാദതിലായി മുഴുകാനുള്ള യോഗ്യത
ഇല്ലെന്നും ആയതിനാൽ ഞങ്ങൾ ഈ ബിംബങ്ങൾക്ക് ഇബാദതിലായി മുഴുകുകയാണെന്നും അവർ
ഞങ്ങൾക്കു വേണ്ടി അല്ലാഹുവിന്റെ അടുത്ത് ശിപാർശ ചെയ്തു കൊള്ളുമെന്നും അവർ
ജല്പിച്ചു
അവർ ഞങ്ങൾക്കു വേണ്ടി അല്ലാഹുവിന്റെ അടുത്ത് ശിപാർശകർ
ആയിരിക്കും എന്ന അവരുടെ വാദം -അത് എങ്ങിനെയായിരുന്നു-സംബന്ധിച്ച് ധാരാളം
അഭിപ്രായങ്ങളുണ്ട്
فَأَحَدُهَا أَنَّهُمُ اعْتَقَدُوا أَنَّ
الْمُتَوَلِّيَ لِكُلِّ إِقْلِيمٍ مِنْ أَقَالِيمِ الْعَالَمِ رُوحٌ
مُعَيَّنٌ مِنْ أَرْوَاحِ عَالَمِ الْأَفْلَاكِ ، فَعَيَّنُوا لِذَلِكَ
الرُّوحِ صَنَمًا مُعَيَّنًا وَاشْتَغَلُوا بِعِبَادَةِ ذَلِكَ الصَّنَمِ ،
وَمَقْصُودُهُمْ عِبَادَةُ ذَلِكَ الرُّوحِ ، ثُمَّ اعْتَقَدُوا أَنَّ
ذَلِكَ الرُّوحَ يَكُونُ عَبْدًا لِلْإِلَهِ الْأَعْظَمِ وَمُشْتَغِلًا
بِعُبُودِيَّتِهِ
ഇതിലൊന്നാമത്തെ വിഭാഗം ആകാശത്തിൽ ആത്മാക്കളുടെ
ലോകത്തിലുള്ള ഒരു പ്രത്യേക ആത്മാവ് ഈ ലോകത്തിന്റെ ഒരു ഭാഗത്തെ
നിയന്ത്രിക്കുന്നുവെന്ന് വിശ്വസിക്കുകയും അതിനായി ഒരു ബിംബത്തെ അവർ
നിയോഗിക്കുകയും ചെയ്തു. ഇവയെ ആരാധിക്കുന്നതിനായി അവർ തങ്ങളുടെ സമയം
ചിലവഴിച്ചു. അതേ സമയം ഈ ആത്മാക്കൾക്ക് മറൊരു‘വലിയ ഇലാഹു /ആരാധ്യൻ
ഉണ്ടെന്നും ആ വലിയ ആരാധ്യന്റെ അടിമയാണ് തങ്ങളാരാധിക്കുന്ന ഈ ആത്മാവെന്നും
അവർ വിശ്വസിച്ചു
وَثَانِيهَا أَنَّهُمْ كَانُوا يَعْبُدُونَ
الْكَوَاكِبَ وَزَعَمُوا أَنَّ الْكَوَاكِبَ هِيَ الَّتِي لَهَا
أَهْلِيَّةُ عُبُودِيَّةِ اللَّهِ تَعَالَى ، ثُمَّ لَمَّا رَأَوْا أَنَّ
الْكَوَاكِبَ تَطْلُعُ وَتَغْرُبُ وَضَعُوا لَهَا أَصْنَامًا مُعَيَّنَةً
وَاشْتَغَلُوا بِعِبَادَتِهَا وَمَقْصُودُهُمْ تَوْجِيهُ الْعِبَادَةِ
إِلَى الْكَوَاكِبِ
രണ്ടാമത്തെ വിഭാഗം ആകാശത്തിലുള്ള നക്ഷത്രങ്ങളെ
ആരാധിച്ചു. അല്ലാഹുവിന്റെ വിനയമുള്ള ദാസ്യവൃത്തിയിലേർപ്പെട്ടവരാണ് ഈ
നക്ഷത്രങ്ങളെന്നവകാശപ്പെട്ട ഈ വിഭാഗം നക്ഷത്രങ്ങളുടെ
ഉദയാസ്തമയങ്ങൾക്കനുസൃതമായി പ്രത്യേകം ബിംബങ്ങളെ ഉണ്ടാക്കുകയും അതിന്റെ
ആരാധനകളിലേർപ്പെടുകയും ചെയ്തു. ഈ ബിംബങ്ങളെ ആരാധിക്കുന്നവരുടെ ഉദ്ദേശ്യം ആ
നക്ഷത്രങ്ങൾക്കുള്ള ആരാധനയായിരുന്നു
وَثَالِثُهَا أَنَّهُمْ
وَضَعُوا طَلْسَمَاتٍ مُعِينَةٍ عَلَى تِلْكَ الْأَصْنَامِ وَالْأَوْثَانِ ،
ثُمَّ تَقَرَّبُوا إِلَيْهَا كَمَا يَفْعَلُهُ أَصْحَابُ الطَّلْسَمَاتِ
മൂന്നാമത്തെ വിഭാഗം തകിടുകളും ഏലസ്സുകളും ഇത്തരം ബിംബങ്ങളുടെ മേൽ
കെട്ടിത്തൂക്കി അവയോട് സാമീപ്യവും അവയിൽ നിന്നും രക്ഷയും പ്രതീക്ഷിച്ചു-
ത്വല്സ്വമാത്തിന്റെ ആളുകൾ ചെയ്യുമ്പോലെ
وَرَابِعُهَا أَنَّهُمْ وَضَعُوا هَذِهِ الْأَصْنَامَ وَالْأَوْثَانَ
عَلَى صُوَرِ أَنْبِيَائِهِمْ وَأَكَابِرِهِمْ ، وَزَعَمُوا أَنَّهُمْ
مَتَى اشْتَغَلُوا بِعِبَادَةِ هَذِهِ التَّمَاثِيلِ ، فَإِنَّ أُولَئِكَ
الْأَكَابِرَ تَكُونُ شُفَعَاءَ لَهُمْ عِنْدَ اللَّهِ تَعَالَى
وَنَظِيرُهُ فِي هَذَا الزَّمَانِ اشْتِغَالُ كَثِيرٍ مِنَ الْخَلْقِ
بِتَعْظِيمِ قُبُورِ الْأَكَابِرِ ، عَلَى اعْتِقَادِ أَنَّهُمْ إِذَا
عَظَّمُوا قُبُورَهُمْ فَإِنَّهُمْ يَكُونُونَ شُفَعَاءَ لَهُمْ عِنْدَ
اللَّهِ
നാലാമത്തെ വിഭാഗം തങ്ങളുടെ പ്രവാചന്മാരുടെയും
മഹത്തുക്കളുടെയും പ്രതിരൂപങ്ങളും പ്രതിമകളും ഉണ്ടാക്കി അവയെ
ആരാധിച്ചുവന്നു. ഈ മഹാന്മാർ തങ്ങൾക്ക് വേണ്ടി അല്ലാഹുവിനോട് ശുപാർശ
നടത്തുമെന്ന് അവർ വിശ്വസിച്ചു. ഇതിന് സമാനമായി നമ്മുടെ ഈ കാലഘട്ടത്തിൽ
കണ്ടു വരുന്ന ഒരു സ്ഥിതി വിശേഷമാണ് ധാരാളം ആളുകൾ മഹാൻമാരുടെ ഖബ്‌റുകളെ-
ഖബ്റാളികൾ തങ്ങൾക്ക് വേണ്ടി അല്ലാഹുവിനോട് ശുപാർശ നടത്തുമെന്ന
വിശ്വാസത്തിൽ- നമിക്കുന്ന സമ്പ്രദായം
وَخَامِسُهَا أَنَّهُمُ
اعْتَقَدُوا أَنَّ الْإِلَهَ نُورٌ عَظِيمٌ ، وَأَنَّ الْمَلَائِكَةَ
أَنْوَارٌ ، فَوَضَعُوا عَلَى صُورَةِ الْإِلَهِ الْأَكْبَرِ الصَّنَمَ
الْأَكْبَرَ ، وَعَلَى صُورَةِ الْمَلَائِكَةِ صُوَرًا أُخْرَى
അഞ്ചാമത്തെ വിഭാഗം അല്ലാഹു വലിയ /മഹത്തായ പ്രകാശവും മലക്കുകൾ പ്രകാശങ്ങളും
ആയതിനാൽ വലിയ ദൈവമായി വലിയ ബിംബത്തെയും മലക്കുകളുടെതായി ചെറിയ ബിംബങ്ങളും
ഉണ്ടാക്കി
وَسَادِسُهَا لَعَلَّ الْقَوْمَ حُلُولِيَّةٌ ،
وَجَوَّزُوا حُلُولَ الْإِلَهِ فِي بَعْضِ الْأَجْسَامِ الْعَالِيَةِ
الشَّرِيفَةِ
ആറാമത്തെ വിഭാഗം ഒരു തരം അദ്വൈത വാദികളാണ് ചില ഉന്നത
വ്യക്തിത്വങ്ങളുടെ ശരീരത്തിൽ ദൈവം കയറിക്കൂടുമെന്നു/പാന്തിസം അവർ
വിശ്വസിച്ചു കാണും
وَاعْلَمْ أَنَّ كُلَّ هَذِهِ الْوُجُوهِ
بَاطِلَةٌ ، بِالدَّلِيلِ الَّذِي ذَكَرَهُ اللَّهُ تَعَالَى وَهُوَ
قَوْلُهُ وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا
يَنْفَعُهُمْ
എന്നാൽ നീ മനസ്സിലാക്കണം/അറിയണം ഇപ്പറഞ്ഞ തരം വിഗ്രഹാരാധനകൾ എല്ലാം ബാത്വിലാണ് -
وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ
അല്ലാഹുവിന് പുറമെ, അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ
ആരാധിച്ചു കൊണ്ടിരിക്കുന്നു എന്ന് അള്ളാഹു പറഞ്ഞ വാക്യത്തിന്റെ തെളിവ്
അടിസ്ഥാനത്തിൽ.
ലാത്ത എന്നത് വെറും ഒരു ബിംബം മാത്രമായിരുന്നോ?
മക്കയിലെ മുശ്രിക്കുകൾ ആരാധിച്ചിരുന്ന ലാത്ത വെറുമൊരു ബിംബം ആയിരുന്നോ തീർച്ചയായും അല്ല ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് കാണുക.
حَدَّثَنَا مُسْلِمٌ، حَدَّثَنَا أَبُو
الأَشْهَبِ، حَدَّثَنَا أَبُو الْجَوْزَاءِ، عَنِ ابْنِ عَبَّاسٍ، رضى الله
عنهما فِي قَوْلِهِ {اللاَّتَ وَالْعُزَّى} كَانَ الَّلاَتُ رَجُلاً
يَلُتُّ سَوِيقَ الْحَاجِّ.
ലാത്ത ഹാജിമാര്‍ക്ക്
പായസമുണ്ടാക്കിക്കൊടുക്കുന്ന ഒരാളായിരുന്നു എന്ന് സ്വഹാബികളിലെ ഏറ്റവും
പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതായ ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞതായി സഹീഹുല്‍ ബുഖാരി
(ഹദീസ് നമ്പര്‍ 4859) യിലാണ്‌രേഖപ്പെടുത്തിയിട്ടുള്ളത്.
കേരളത്തിലെ മുസ്ലിയാക്കന്മാർ ലാത്തയെ വെറും ഒരു ബിംബമായി മുദ്ര കുത്താൻ വേണ്ടി കിണഞ്ഞു ശ്രമിക്കാറുണ്ട്. അതിനുദാഹരണമാണ് കൊട്ടപ്പുറം സംവാദത്തിൽ അവർ കൊണ്ടുവന്ന വാദം.
പി പി മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാർ പാറന്നൂർ എഴുതിയ ഒരു ലേഖനം ശ്രദ്ധിക്കുക.
അതിൽ അദ്ദേഹം വ്യക്തമായി പറയുന്നുണ്ട് ബഹുദൈവ വിശ്വാസികളായ മക്കാ മുശ്രിക്കുകൾ ഇബ്രാഹിം നബിയെ അംഗീകരിച്ചിരുന്നു എന്ന്. അതുപോലെതന്നെ മക്കയിലെ മുശ്രിക്കുകൾ ഹജ്ജ് കര്‍മ്മം നിർവ്വഹിച്ചിരുന്നു എന്നും. ഇതിൽ അദ്ദേഹം ലാത്തയെ കുറിച്ച് പ്രതിപാദിക്കുന്നത് കാണാം ലാത്ത ഹജ്ജിനു വരുന്നവർക്ക് പ്രതിഫലം വാങ്ങാതെ കഞ്ഞി വെച്ച് കൊടുക്കുന്ന ഒരു ധർമ്മിഷ്ഠൻ ആയിരുന്നു എന്ന്.
മക്കയിലെ മുശ്രിക്കുകള്‍ അല്ലാഹുവിനെ അങ്ങീകരിച്ചവര്‍ ആയിരുന്നു എന്ന് സമസ്തക്കാരുടെ പുസ്തകങ്ങളിലും കാണാം...
____________________________________
1.ആകാശ
ഭുമികള്‍ ശ്രിഷ്ടിച്ചത് അല്ലാഹു വാണെന്ന് മക്ക മുശ്രിക്കുകള്‍ പറയുന്നു ആ
അല്ലാഹു ഏത്? അവര്‍ അല്ലാഹു എന്ന് പറയുമ്പോള്‍ നബി (സ) ഉടനെ
അല്ഹമ്ദുലില്ലാഹ് എന്ന് പറയുന്നു നീ പറയും പോലെ അവരുടെ അല്ലാഹു വേറെ
ആണെന്നുള്ള കാര്യം നമ്മുടെ മുത്തു നബി (സ) ക്ക് മനസ്സിലായിട്ടില്ലേ ?
2. കപ്പലില്‍ വെച്ച് മുശ്രിക്കുകള്‍ നിഷ്കളങ്കമായി പ്രാര്‍ത്തിച്ച അല്ലാഹു ഏത്? അപ്പോള്‍ അവര്‍ക്ക് ഉത്തരം കൊടുത്ത അല്ലാഹു ഏത് ?
3. ജാഹിലിയ്യ കാലത്ത്
ഉമര്‍ (റ) ഏത് അല്ലാഹുവിനു വേണ്ടിയായിരുന്നു ഈതികാഫ്
നേര്ച്ചയാക്കിയത് ? നബി (സ) വിശ്വസിച്ച അല്ലാഹുവില്‍ അല്ലങ്കില്‍ പിന്നെ എന്തിനു നബി (സ)
ഉമര്‍ (റ)വിനക്കൊണ്ട് ആ
നേര്ച്ച വീട്ടിച്ചു??
4.
മക്ക മുശ്രിക്കുകള്‍ ഹജ്ജ് ചെയ്യാന്‍ വേണ്ടി വരുമ്പോള്‍ അല്ലാഹുവേ നിന്റെ
വിളിക്കുത്തരം നല്‍കി ഞങ്ങളിതാ വന്നിരിക്കുന്നു എന്ന് പറഞ്ഞ ആ അല്ലാഹു
ഏതാണ് ? അതിനു ശേഷം ശിര്‍ക്കിന്റെ വരികള്‍ വരുന്ന ഭാഗം എത്തുമ്പോള്‍ കദിന്‍
കദിന്‍ എന്ന് പറഞ്ഞു നബി (സ) അവരെ തടയാന്‍ ശ്രമിച്ചത് എന്തിനു? മറ്റൊരു
അല്ലാഹുവിനെ പറ്റിയാണ് നിന്റെ വിളിക്കുത്തരം നല്‍കി ഞങ്ങളിതാ
വന്നിരിക്കുന്നു എന്ന് അവര്‍ പറഞ്ഞതെങ്കില്‍ ആവരിയും ശിര്‍ക്ക് തന്നെയല്ലേ
പിന്നെ എന്ത് കൊണ്ട് നബി (സ) അവരെ ആദ്യമേ തടഞ്ഞില്ല?
5. ബദര്‍ യുദ്ധത്തിനു പുറപ്പെടുമ്പോള്‍ അബുജഹ്ല്‍ കഅബ യുടെ കില്ല പിടിച്ചു പ്രാര്‍ത്തിച്ചത് ഏത് അല്ലാഹുവിനോടാണ് ?
6. മുഹമ്മദ് നബി (സ) യുടെ ഉപ്പയുടെ പേര്‍ അബ്ദുള്ള എന്നാണല്ലോ അത് ഏത് അല്ലാഹുവിന്റെ അടിമ എന്നാണു ?
7. ആകാശത്തു നിന്നും മഴ വര്ഷിപ്പിച്ചുതരുന്നത് അല്ലാഹു വാണെന്ന് മുശ്രിക്കുകള്‍ പറഞ്ഞല്ലോ അത് ഏത് അല്ലാഹുവാണ് ?
8. കേള്‍വിയുടെയും കാഴ്ചയുടെയുമൊക്കെ ഉടമ അലാഹുവാണെന്ന് അവര്‍ പറഞ്ഞല്ലോ അത് ഏത് അല്ലാഹുവാണ്
7. അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഇവരെ ആരാധിക്കുന്നത് എന്ന് അവര്‍ പറഞ്ഞ അല്ലാഹു ഏത് ?
8.
കന്നുകാലികളില്‍നിന്നും അവരുടെ സമ്പത്തില്‍ നിന്നും അവര്‍ ഒരു വിഹിതം
മാറ്റി വെച്ചത് ഏത് അല്ലാഹുവിന്റെ മാര്‍ഗത്തിലെക്കായിരുന്നു ?
ആ വിഹിതത്തില്‍ അവര്‍ കൃത്രിമം നടത്തിയത് എന്ത് ഞായീകരണം പറഞ്ഞുകൊണ്ടായിരുന്നു?
9. പ്രപഞ്ച കാര്യങ്ങളെ ഒക്കെ ഭരിക്കുന്നത് അല്ലാഹുവാണെന്നവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?
ഇവര്‍ (അവരുടെ ആരാദ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങളുടെ ശുപാര്‍ശക്കാരാണെന്നു പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?
10.
ജീവനുള്ളതില്‍ നിന്നും ജീവനില്ലാത്തതും ജീവനില്ലാത്തതില്‍ നിന്നും
ജീവനുള്ളതും പുറപ്പെടുവിപ്പിക്കുന്നത് അല്ലാഹുവാണെന്ന് അവര്‍ പറഞ്ഞല്ലോ ആ
അല്ലാഹു ഏതാകുന്നു ?
11. മഹത്തായ സിംഹാസനത്തിന്റെ ഉടമ അല്ലാഹുവാനെന്നവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?
12. എല്ലാ വസ്ത്തുക്കളുടെയും ആധിപത്യം കൈവശം വെച്ചവന്‍ ആരാണെന്ന് ചോദിച്ചാല്‍ അല്ലഹുവാണെന്നവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?
13.
താനെല്ലാവരെയും സഹായിക്കുന്നവനും എന്നാല്‍ തനിക്കെതിരില്‍
സഹായിക്കപ്പെടാതിരിക്കുകയും ചെയ്യുന്നവന്‍ ആരാണെന്ന് ചോദിച്ചാല്‍
അല്ലഹുവാണെന്നവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?
14. സൂര്യനെയും ചന്ദ്രനേയും കീഴ്പ്പെടുത്തിയത് ആരാണെന്ന് ചോദിച്ചാല്‍ അല്ലഹുവാണെന്നവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?
15. ഭൂമിയില് കായ് കനികള്‍ ഉത്പാദിപ്പിക്കുന്നത് ആരാണെന്ന് ചോദിച്ചാല്‍ അല്ലഹുവാണെന്നവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?
16. ലോകത്തെ മൊത്തം നിയന്ത്രിക്കുന്നത് ആരാണെന്ന് ചോദിച്ചാല്‍ അല്ലഹുവാണെന്നവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?
17.
അവര്‍ അല്ലാഹുവാണെന്ന് പറയുമ്പോള്‍ നമ്മുടെ മുത്തു നബി
(സ)അല്ഹമ്ദുലില്ലാഹ് എന്ന് പറഞ്ഞില്ലേ അത് മറ്റൊരു
അല്ലാഹുവായിരുന്നെങ്കില്‍ പുന്നാര നബി (സ) ക്ക് തന്നെ പോലെ അത്
മനസ്സിലായിട്ടില്ലേ?
18. നബി (സ) യെ പ്രസവിച്ചപ്പോൾ ആ കുട്ടിയേയും കൊണ്ട് കഅബ ക്കുള്ളിൽ ചെന്ന്
കൊണ്ട് അബ്ദുൽ മുത്തലിബ് നന്ദി പ്രകടിപ്പിച്ചു കൊണ്ടും കുട്ടിയുടെ
ഗുണത്തിനും വേണ്ടിയും പ്രാർത്ഥിച്ചു എന്ന് ഷറഫുൽ അനാം മൗലൂദ് കാരൻ
പറയുന്നുണ്ടല്ലോ ?يدعوا الله ويشكره عزوجل ,ഇത് ഏതോ അവരുടെ ഒരു
സങ്കൽപ്പത്തിൽ ഉള്ള വേറെ ഒരു അല്ലാഹുവിനോട് ആണ് പ്രാർത്ഥിച്ചതെങ്കിൽ നബി
(സ) മേൽ നടത്തിയ ഈ ശിർക്കൻ പ്രവർത്തനത്തെയാണോ നബിയുടെ മദ്ഹ് എന്ന് പറഞ്ഞു
നിങ്ങൾ പാടുന്നത് ?
_____________________________________
ഇതിനു മറുപടി കിട്ടുമോ???
നമ്മുടെ കൂടെ ജീവിക്കുന്ന കുമാരനെയും ജോസെഫിനേയും നാം കാഫിർ എന്ന് വിളിക്കും ..
മക്കയിൽ പ്രവാചകനോടൊപ്പം ജീവിച്ച അബൂജഹിലിനെ "മുശ്രിക്ക് " എന്നു വിളിക്കും
ഇവര്ക്ക് രണ്ടു കൂട്ടര്ക്കും രണ്ടു പേര് ?????.കാഫിർ എന്നും മുശ്രിക്ക് എന്നും ? എന്ത് കൊണ്ട് ? ???
എന്താണ് ഇവര്‍ തമ്മിലുള്ള വ്യത്യാസം ?
_____________________________________