ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Saturday, 14 September 2019

പരസ്പരം കാഫിറാക്കിയും തെറി പറഞ്ഞുംകൊണ്ട് കേരളാ സമസ്തക്കാര്‍

പരസ്പരം കാഫിറാക്കിയും തെറി പറഞ്ഞുംകൊണ്ട് കേരളാ സമസ്തക്കാര്‍
 മുജാഹിദുകള്‍ മുസ്‌ലിംകളെ കാഫിറാക്കി എന്നതാണ് കേരളാ സമസ്തക്കാര്‍ കൊണ്ട് വരാറുള്ള  ആരോപണം.
ആരെയും കാഫിറാക്കാനല്ല മുജാഹിദ് പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത്. ശിര്‍ക്കിലേക്കും കുഫ്‌റിലേക്കും നിങ്ങള്‍ പോകരുത് എന്ന് ജനങ്ങളോട് പറയാനും പോകുന്നവരെ കഴിയുന്നത്ര തടയാനുമാണ് മുജാഹിദുകള്‍ ശ്രമിക്കുന്നത്. ഒരു മുസ്‌ലിമിനെയും കാഫിര്‍ എന്ന് പറയരുത് എന്ന് പഠിപ്പിക്കുന്നവരാണ് മുജാഹിദുകള്‍.

എന്നാല്‍ പച്ചയായ ശിര്‍ക്കിലേക്കും കുഫ്‌റിലേക്കുമാണ് സമസ്ത ജനങ്ങളെ ക്ഷണിക്കുന്നത് എന്നതില്‍ യാതൊരു സംശയവും ഇല്ല. ഒരു തെളിവ് കാണുക: ''നാട്ടിക വി. മുസ മുസ്‌ലിയാരാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. മരിച്ചു പോയവരെ വിളിച്ചു പ്രാര്‍ഥിക്കാമോ എന്നതായിരുന്നു ചോദ്യം. ആകാമെന്നായിരുന്നു ഉത്തരം'' (ചന്ദ്രിക, 1996 ഒക്ടോബര്‍ 27, ഞായര്‍).

 സൂറതുല്‍ ഫാതിഹയിലെ 'ഇഹ്ദിനസ്സ്വിറാത്വല്‍ മുസ്തക്വീം' എന്ന തേട്ടം പോലും പടപ്പുകളോട് ചോദിച്ചാല്‍ ശിര്‍ക്കല്ല എന്ന ഗുരുതര വാദമാണ് 2013ല്‍ നടന്ന മംഗലാപുരം സംവാദത്തില്‍ M T ദാരിമി എന്ന ഇ കെ സമസ്തയിലെ  പണ്ഡിതന്‍  തട്ടിവിട്ടത്. ആരാണിവിടെ ജനങ്ങളെ ശിര്‍ക്കിലേക്ക് നയിക്കുന്നത് എന്നത് ഇതില്‍ നിന്നു വ്യക്തമാണ്.
എന്തിനു പറയുന്നു മുജാഹിദുകളെ ഒറിജിനല്‍ മുശ്‌രിക്കുകള്‍ ഇവരാണ് എന്ന് നാട്ടിക എഴുതി വെച്ചിട്ടുണ്ട്. (തൗഹീദും ശിര്‍ക്കും, നാട്ടിക മൂസ മുസ്‌ലിയാര്‍, പേജ് 61) അതൊന്നും മറക്കരുത്
 
 സലഫികളെ ഒറിജിനല്‍ മുശ്രിക്ക് ആക്കിയ നാട്ടിക മുസ്ലിയാര്‍ EK യെ കാഫിറാക്കിയ വിഷയത്തില്‍ എഴുതിയ ലേഖനം കാണുക.

കൂടാതെ കുര്‍ആന്‍ പരിഭാഷ എഴുതിയതിന്റെ പേരില്‍ കൂറ്റനാട് മുഹമ്മദ് മുസ്‌ലിയാര്‍ കാഫിര്‍ എന്ന് പറഞ്ഞതും (സിറാജ് 1989 നവമ്പര്‍ 21)  

 സി എം മടവൂര്‍ ഇ കെ യെ കാഫിറാക്കി എണ്ണ ഉള്ളാല്‍ തങ്ങളുടെ വാദത്തെ പറ്റി ഇ കെ കാര്‍ എഴുതിയ വരികള്‍ കാണുക

ഉള്ളാല്‍ തങ്ങളുടെ ആ വാക്കുകള്‍ സിഎം മടവൂര്‍ പറഞ്ഞതാണ് എന്നത്  അവിശ്വസിനീയം എന്ന് ഇ കെ കാരുടെ സത്യധാരാ മാസികയില്‍

സത്യധാരാ മാസികയില്‍

ഇ കെ യെ കാഫിറാക്കിയ വിഷയവുമായി ഇ കെ സമസ്തയുടെpപ്രസിദ്ധീകരണത്തില്‍ വന്ന ലേഖനം

പിന്നീട് മുടി സുന്നികള്‍ നടത്തിയ വാചക കസര്‍ത്തുകള്‍ക്കെതിരെ ഇ കെ സമസ്ത എഴുതിയത്

മുസ്ലിം ലീഗില്‍ ചെരാത്തതിന്റെ പേരില്‍ ഇ കെ കാഫിറാക്കി എന്ന് മുടി സുന്നികള്‍ എഴുതുന്നു

നൂരിഷാ തങ്ങളെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക്Vവേണ്ടി സമതക്കാര്‍ കാഫിറുംMമുര്‍ത്തദ്ധും ആക്കി.

വഹാബികളും മൗദൂദികളും അസ്വ്‌ലിയായ കാഫിറുകളെക്കാള്‍ കടുത്ത കാഫിറുകളല്ലേ എന്ന് മുസ്‌ലിംകള്‍ ചിന്തിച്ച് നോക്കുക എന്ന് മുടി സുന്നികളുടെ കോട്ടിക്കുളം അബ്ദുല്‍ അസീസുല്‍ ഖാദിരി... (1994 മാര്‍ച്ച്) 
____________________________

മുജാഹിദുകളെ കാഫിര്‍ ആക്കിയ മുസ്ലയാക്കന്മ്മാരെ കൂടി കാണുക.


ശംസുല്‍ ഉലമയെ താഴ്ന്ന ഭാഷയില്‍ വിമര്‍ശിച്ചു എന്ന്.
മുടി സുന്നികളുടെ സംസ്കാരം

കേരളത്തിലെ തങ്ങന്‍മ്മാര്‍ എന്ന് പലരും കൊണ്ട് നടക്കുന്നവരെ പറ്റി പോലും ഇവര്‍ക്ക് തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ട്...

മുസ്‌ലിംകളുടെ ആത്മീയ നേതാവ് നബി(സ)  മാത്രമാണെന്നും പാണക്കാടൻ കള്ള നബി മാത്രമാണ് എന്നും.

"പാണക്കാട് തങ്ങളെ ഏത് അർത്ഥത്തിലാണ് ആത്മീയ നേതാവായി ചിത്രീകരിക്കുക? കരുണാകരന്‍റെ മകളുടെ കൈ ഹസ്തദാനം ചെയ്തത് കൊണ്ടോ?  ഇടതും വലതും സ്ത്രീകളെ ഇരുത്തി മുസ്ലിം സ്ത്രീ  പൊതുരംഗത്തിറങ്ങണമെന്ന് പ്രസ്താവനയിറക്കി  ഇസ്ലാമിക നിയമത്തെ പരസ്യമായി വെല്ലുവിളിച്ചതോ?  കേരളത്തിലെ ഭൂരിപക്ഷം വരുന്ന സുന്നി സമൂഹത്തെ നശിപ്പിക്കാൻ ഗൂഢാലോചനക്ക്  നേതൃത്വം നൽകിയത് കൊണ്ടോ? ഏത് അർത്ഥത്തിലാണ്?.

ഒരു ആത്മീയ നേതാവിന് ഒരിക്കലും അന്യ സ്ത്രീകളുമായി വേദി പങ്കിടാൻ കഴിയില്ല."
(സിറാജ് - 2004 feb. 29 ഞായര്‍)

എന്നാല്‍ ഈ ചാരിത്ര പ്രസംഗം നടത്തുന്നവരുടെ നേതാവിന്റെ കോലം കൂടി കാണുക....

പാണക്കാട് തങ്ങമാർ അന്യമതസ്ഥരുടെ വേദി പങ്കിടുന്ന അതിനെക്കുറിച്ച് പോലും മുടി സുന്നികൾ എഴുതിപ്പിടിപ്പിച്ചത് കാണുക.


 

 

 

 

 

 

 

 

5 comments:

  1. ഇതിൽ കൊടുക്കുന്ന ഫോട്ടോ തെളിവുകൾ...പലതും ഒന്നും വായിക്കാൻ കഴിയില്ല. ഫോട്ടോയിലെ എഴുത്തുകൾ വായിക്കാൻ പറ്റുന്ന ഫോട്ടോസ് പോസ്റ്റ്‌ ചെയ്‌താൽ ഉപകാരമായിരുന്നു

    ReplyDelete
  2. മസൂദ് സാഹിബ്‌..

    എല്ലാം വായിക്കാന്‍ പറ്റുന്ന രീതിയില്‍ ഉള്ള പേജുകള്‍ ആണ്..... ചിലപ്പോള്‍ മൊബൈലില്‍ ഉള്ള കുഴപ്പം ആവും...

    ReplyDelete
  3. വളരെ ഉപകാരമുള്ള പേജാണ് പക്ഷേ അപ്ഡേറ്റ് ആകുന്നത് അറിയാൻ സാധിക്കുന്നില്ല

    ReplyDelete
    Replies
    1. നിങ്ങള്‍ മുകളില്‍ ഇടത് ഭാഗത്ത്‌ കാണുന്ന ബട്ടന്‍ പ്രസ്സ് ചെയ്തു അതില്‍ suscribe ചെയ്യുക. അപ്ഡേറ്റ് അറിയാന്‍ സാധിക്കും...

      Delete
    2. അതെ ഏല്ലാം വായിക്കാന്‍ പറ്റുന്ന വിധത്തില്‍ ആണ് സ്കാന്‍ ചെയ്തിട്ടുള്ളത്.....

      Delete