ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Monday, 16 September 2019

പ്രവാചകരില്‍ പലര്‍ക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് സമസ്തക്കാര്‍...

പ്രവാചകരില്‍ പലര്‍ക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് സമസ്തക്കാര്‍...

ശിര്‍ക്ക്‌-കുറാഫാത്തിന്റെ വരുമാനവും, ഭക്ഷണവും മാത്രം കൈമുതലാക്കിയ സമസ്ത പുരോഹിതന്മാരുടെ ആദര്‍ശ പാപ്പരത്തത്തിന്റെ ഒരു ഉദാഹരണം.. ആണ്  സലഫികളെ സമൂഹത്തിനു മുന്നില്‍ കരി വാരി തേക്കുക എന്നത്..

അതിനായി അവര്‍   കൊണ്ട് വരുന്ന ഒരു ആരോപണം ആണ്  നബി (സ) യെ ഇകഴ്ത്തി എന്നും അറബി പയ്യന്‍ എന്ന് പറഞ്ഞു എന്നുമൊക്കെ.....

സത്യത്തില്‍ ഒരു പാട് വേദികളില്‍ മുജാഹിദ് പ്രസ്ഥാനം ഇതിനൊക്കെ മറുപടി പറഞ്ഞെങ്കിലും കുട്ടി മുസ്ലിയാക്കന്മ്മാര്‍ ഇപ്പോഴും ഇതും തൂക്കി നടപ്പാണ്. 

എന്നാല്‍ ഇരു സമസ്തയിലെയും മാസികകളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ഇതുപോലെ പ്രവാചകര്‍ക്ക് തെറ്റ് പറ്റി എന്ന് ഇവര്‍ എഴുതി വെച്ചത് സാധാരണ മൂടി വയ്ക്കാറാണ്  പതിവ്. അതില്‍ ചിലത് താഴെ കൊടുക്കുന്നു.....

നബി(സ) യും അനുയായികളും ബദറിലെക്ക്  പുറപ്പെട്ടത് ധനസംബാദനത്തിനു വേണ്ടി വഴി യാത്രക്കാരെ കവര്‍ച്ച ചെയ്യാന്‍.... (പ്രവാചകന്‍(സ)  കവര്‍ച്ചക്ക് വേണ്ടി  പോയെന്ന്)

ബനീ ഇസ്രായേലിലെ ഒരു നബിക്ക് തെറ്റ് സംഭവിച്ചു എന്ന്  ഇഹ്യാ ഉലൂമിദ്ധീനില്‍ 
(ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍ പ്രകാശനം ചെയ്ത ഇഹ്യാ ഉലൂമുദ്ധീന്‍ പരിഭാഷ)


ഇഹ്യാ ഉലൂമിദ്ധീന്‍ എന്ന ഗ്രന്ഥം പ്രകാശനം ചെയ്യുന്നത്  ഇവരുടെ ഔലിയ ആയ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍.


ഇഹ്യാ ഉലൂമുദ്ധീന്‍ എന്ന  പ്രസിദ്ധീകരണത്തെപറ്റി രിസാല വാരിക എഴുതിയ മഹത്വം...

കുസുമം വാരികയില്‍ ഉണക്ക മാംസം തിന്നുന്ന സാധാരണ മനുഷ്യന്‍ എന്ന്.

മൂസാനബി നബിയെ അള്ളാഹു മാരണം കൊണ്ടിറക്കി എന്ന് സുന്നി വേദിയില്‍.

നബി(സ) ആത്മഹത്യക്ക് പോലും ചിന്തിച്ചിട്ടുണ്ട് എന്ന് റഹ്മത്തുള്ള ഖാസിമി മുത്തേടം.

ദാവൂദ് നബിയെ പറ്റി എഴുതി പിടിപ്പിച്ചത് കാണുക.

അശ്അരി വിശ്വാസത്തില്‍ പ്രവാചകര്‍ക്കും ചെറിയ
തെറ്റുകള്‍ സംഭവിക്കും എന്ന്


നബിമാര്‍ക്ക് നുവുവ്വത്തിനു മുന്‍പ് മഹാപാപങ്ങള്‍ ഉണ്ടായേക്കാം
 എന്നാണ് പോലും അഹല്സുന്നയുടെ അധികപേരും പറയുന്നത്


പ്രവാചകര്‍ കുറ്റം ചെയ്തവരായിരുന്നു എന്ന് ഇഹ്യാ ഉലൂമിദ്ധീന്‍ 
 
 
മാപ്പ് നല്‍കാത്ത ചെറിയ തെറ്റുകള്‍ നബിമാര്‍ക്ക് ഉണ്ടായിട്ടുണ്ട് എന്ന് 
"ഇഹ്യാ ഉലൂമിദ്ധീന്‍"
അതുപോലെ മുജാഹിദുകള്‍ക്കെതിരെ കൊണ്ട് വരുന്ന ആരോപണമാണ്  പ്രവാചകന്‍(സ) യെ സാധാരണ മനുഷ്യനാക്കി എന്നൊരു കുപ്രചരണം....

എന്നാല്‍ ഇതേ വാദം കേരളാ സമസ്തക്കാര്‍ തന്നെ അവരുടെ മാസികകളിലും മറ്റും എഴുതി വെച്ചിട്ടുണ്ട്.... അവയില്‍ ചിലത് താഴെ കൊടുക്കുന്നു..


Saturday, 14 September 2019

പരസ്പരം കാഫിറാക്കിയും തെറി പറഞ്ഞുംകൊണ്ട് കേരളാ സമസ്തക്കാര്‍

പരസ്പരം കാഫിറാക്കിയും തെറി പറഞ്ഞുംകൊണ്ട് കേരളാ സമസ്തക്കാര്‍
 മുജാഹിദുകള്‍ മുസ്‌ലിംകളെ കാഫിറാക്കി എന്നതാണ് കേരളാ സമസ്തക്കാര്‍ കൊണ്ട് വരാറുള്ള  ആരോപണം.
ആരെയും കാഫിറാക്കാനല്ല മുജാഹിദ് പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത്. ശിര്‍ക്കിലേക്കും കുഫ്‌റിലേക്കും നിങ്ങള്‍ പോകരുത് എന്ന് ജനങ്ങളോട് പറയാനും പോകുന്നവരെ കഴിയുന്നത്ര തടയാനുമാണ് മുജാഹിദുകള്‍ ശ്രമിക്കുന്നത്. ഒരു മുസ്‌ലിമിനെയും കാഫിര്‍ എന്ന് പറയരുത് എന്ന് പഠിപ്പിക്കുന്നവരാണ് മുജാഹിദുകള്‍.

എന്നാല്‍ പച്ചയായ ശിര്‍ക്കിലേക്കും കുഫ്‌റിലേക്കുമാണ് സമസ്ത ജനങ്ങളെ ക്ഷണിക്കുന്നത് എന്നതില്‍ യാതൊരു സംശയവും ഇല്ല. ഒരു തെളിവ് കാണുക: ''നാട്ടിക വി. മുസ മുസ്‌ലിയാരാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. മരിച്ചു പോയവരെ വിളിച്ചു പ്രാര്‍ഥിക്കാമോ എന്നതായിരുന്നു ചോദ്യം. ആകാമെന്നായിരുന്നു ഉത്തരം'' (ചന്ദ്രിക, 1996 ഒക്ടോബര്‍ 27, ഞായര്‍).

 സൂറതുല്‍ ഫാതിഹയിലെ 'ഇഹ്ദിനസ്സ്വിറാത്വല്‍ മുസ്തക്വീം' എന്ന തേട്ടം പോലും പടപ്പുകളോട് ചോദിച്ചാല്‍ ശിര്‍ക്കല്ല എന്ന ഗുരുതര വാദമാണ് 2013ല്‍ നടന്ന മംഗലാപുരം സംവാദത്തില്‍ M T ദാരിമി എന്ന ഇ കെ സമസ്തയിലെ  പണ്ഡിതന്‍  തട്ടിവിട്ടത്. ആരാണിവിടെ ജനങ്ങളെ ശിര്‍ക്കിലേക്ക് നയിക്കുന്നത് എന്നത് ഇതില്‍ നിന്നു വ്യക്തമാണ്.
എന്തിനു പറയുന്നു മുജാഹിദുകളെ ഒറിജിനല്‍ മുശ്‌രിക്കുകള്‍ ഇവരാണ് എന്ന് നാട്ടിക എഴുതി വെച്ചിട്ടുണ്ട്. (തൗഹീദും ശിര്‍ക്കും, നാട്ടിക മൂസ മുസ്‌ലിയാര്‍, പേജ് 61) അതൊന്നും മറക്കരുത്
 
 സലഫികളെ ഒറിജിനല്‍ മുശ്രിക്ക് ആക്കിയ നാട്ടിക മുസ്ലിയാര്‍ EK യെ കാഫിറാക്കിയ വിഷയത്തില്‍ എഴുതിയ ലേഖനം കാണുക.

കൂടാതെ കുര്‍ആന്‍ പരിഭാഷ എഴുതിയതിന്റെ പേരില്‍ കൂറ്റനാട് മുഹമ്മദ് മുസ്‌ലിയാര്‍ കാഫിര്‍ എന്ന് പറഞ്ഞതും (സിറാജ് 1989 നവമ്പര്‍ 21)  

 സി എം മടവൂര്‍ ഇ കെ യെ കാഫിറാക്കി എണ്ണ ഉള്ളാല്‍ തങ്ങളുടെ വാദത്തെ പറ്റി ഇ കെ കാര്‍ എഴുതിയ വരികള്‍ കാണുക

ഉള്ളാല്‍ തങ്ങളുടെ ആ വാക്കുകള്‍ സിഎം മടവൂര്‍ പറഞ്ഞതാണ് എന്നത്  അവിശ്വസിനീയം എന്ന് ഇ കെ കാരുടെ സത്യധാരാ മാസികയില്‍

സത്യധാരാ മാസികയില്‍

ഇ കെ യെ കാഫിറാക്കിയ വിഷയവുമായി ഇ കെ സമസ്തയുടെpപ്രസിദ്ധീകരണത്തില്‍ വന്ന ലേഖനം

പിന്നീട് മുടി സുന്നികള്‍ നടത്തിയ വാചക കസര്‍ത്തുകള്‍ക്കെതിരെ ഇ കെ സമസ്ത എഴുതിയത്

മുസ്ലിം ലീഗില്‍ ചെരാത്തതിന്റെ പേരില്‍ ഇ കെ കാഫിറാക്കി എന്ന് മുടി സുന്നികള്‍ എഴുതുന്നു

നൂരിഷാ തങ്ങളെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക്Vവേണ്ടി സമതക്കാര്‍ കാഫിറുംMമുര്‍ത്തദ്ധും ആക്കി.

വഹാബികളും മൗദൂദികളും അസ്വ്‌ലിയായ കാഫിറുകളെക്കാള്‍ കടുത്ത കാഫിറുകളല്ലേ എന്ന് മുസ്‌ലിംകള്‍ ചിന്തിച്ച് നോക്കുക എന്ന് മുടി സുന്നികളുടെ കോട്ടിക്കുളം അബ്ദുല്‍ അസീസുല്‍ ഖാദിരി... (1994 മാര്‍ച്ച്) 
____________________________

മുജാഹിദുകളെ കാഫിര്‍ ആക്കിയ മുസ്ലയാക്കന്മ്മാരെ കൂടി കാണുക.


ശംസുല്‍ ഉലമയെ താഴ്ന്ന ഭാഷയില്‍ വിമര്‍ശിച്ചു എന്ന്.
മുടി സുന്നികളുടെ സംസ്കാരം

കേരളത്തിലെ തങ്ങന്‍മ്മാര്‍ എന്ന് പലരും കൊണ്ട് നടക്കുന്നവരെ പറ്റി പോലും ഇവര്‍ക്ക് തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ട്...

മുസ്‌ലിംകളുടെ ആത്മീയ നേതാവ് നബി(സ)  മാത്രമാണെന്നും പാണക്കാടൻ കള്ള നബി മാത്രമാണ് എന്നും.

"പാണക്കാട് തങ്ങളെ ഏത് അർത്ഥത്തിലാണ് ആത്മീയ നേതാവായി ചിത്രീകരിക്കുക? കരുണാകരന്‍റെ മകളുടെ കൈ ഹസ്തദാനം ചെയ്തത് കൊണ്ടോ?  ഇടതും വലതും സ്ത്രീകളെ ഇരുത്തി മുസ്ലിം സ്ത്രീ  പൊതുരംഗത്തിറങ്ങണമെന്ന് പ്രസ്താവനയിറക്കി  ഇസ്ലാമിക നിയമത്തെ പരസ്യമായി വെല്ലുവിളിച്ചതോ?  കേരളത്തിലെ ഭൂരിപക്ഷം വരുന്ന സുന്നി സമൂഹത്തെ നശിപ്പിക്കാൻ ഗൂഢാലോചനക്ക്  നേതൃത്വം നൽകിയത് കൊണ്ടോ? ഏത് അർത്ഥത്തിലാണ്?.

ഒരു ആത്മീയ നേതാവിന് ഒരിക്കലും അന്യ സ്ത്രീകളുമായി വേദി പങ്കിടാൻ കഴിയില്ല."
(സിറാജ് - 2004 feb. 29 ഞായര്‍)

എന്നാല്‍ ഈ ചാരിത്ര പ്രസംഗം നടത്തുന്നവരുടെ നേതാവിന്റെ കോലം കൂടി കാണുക....

പാണക്കാട് തങ്ങമാർ അന്യമതസ്ഥരുടെ വേദി പങ്കിടുന്ന അതിനെക്കുറിച്ച് പോലും മുടി സുന്നികൾ എഴുതിപ്പിടിപ്പിച്ചത് കാണുക.